Wednesday, July 16, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം ഭരണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം; ക്ഷേത്രാചാരമെന്ന് വിചിത്രവാദം!

സ്വന്തം ലേഖകന്‍ by സ്വന്തം ലേഖകന്‍
Feb 9, 2019, 01:34 am IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

കണ്ണൂര്‍: നവോത്ഥാനമെന്നു പറഞ്ഞ് സിപിഎം കോലാഹലമുണ്ടാക്കുമ്പോഴും വനിതാ മതില്‍ പണിയുമ്പോഴും സിപിഎം  നിയന്ത്രണത്തിലുള്ള ക്ഷേത്രത്തില്‍ അയിത്തം തുടരുന്നു. ക്ഷേത്രാചാരമാണെന്നാണ് പാര്‍ട്ടിയുടെയും പാര്‍ട്ടി അംഗങ്ങളായ ഭരണസമിതിയുടെയും വാദം. ശബരിമല ക്ഷേത്രത്തിലെ  ആചാരങ്ങള്‍ തകര്‍ക്കാനും നശിപ്പിക്കാനും നമുക്ക്് ജാതിയില്ലെന്ന പേരില്‍ വിളംബര ഘോഷയാത്ര സംഘടിപ്പിക്കാനും മുന്നിട്ടിറങ്ങിയവരാണ് ഈ വാദം ഉന്നയിക്കുന്നതെന്നതാണ് വിചിത്രം

കണ്ണൂര്‍ അഴീക്കല്‍ പാമ്പാടിയാര്‍ ആലിങ്കല്‍ ക്ഷേത്ര ഉല്‍സവത്തിലാണ് ദളിതര്‍ക്ക് ഇക്കുറിയും അയിത്തം തുടരുന്നത്. കഴിഞ്ഞ ദിവസം ആരംഭിച്ച ക്ഷേത്രോത്സവത്തിന്റെ ഭാഗമായി പ്രദേശത്തെ തീയ്യസമുദായത്തില്‍പ്പെട്ടവരുടെ വീടുകളിലേക്ക് മാത്രമാണ് തിരുവായുധമെഴുന്നള്ളത്ത്. 

കഴിഞ്ഞ വര്‍ഷവും ഇതിന്റെ പേരില്‍ വിവാദം ഉയര്‍ന്നിരുന്നു. അതിനാല്‍ ഇത്തവണ  ദളിത് വിഭാഗങ്ങള്‍ക്കൊപ്പം മറ്റ് സമുദായാംഗങ്ങളുടെ വീടുകളിലെയും സന്ദര്‍ശനം ഒഴിവാക്കി തീയ്യ വിഭാഗത്തിന്റെ വീടുകളില്‍ മാത്രമാക്കി എഴുന്നള്ളത്ത്.  തീയ്യ സമുദായത്തിന്റേതാണ് ക്ഷേത്രമെന്നതിനാലാണ് ഇവരുടെ വീടുകളില്‍ മാത്രം സന്ദര്‍ശനമെന്നാണ് ഭാരവാഹികളുടെ അവകാശവാദം. എല്ലാവരുടെയും വീടുകളില്‍ എഴുന്നള്ളത്ത് നടത്തണമെന്ന കളക്ടറുടെ ഉത്തരവ്  മറികടന്നാണ് ഇത്തവണത്തെ എഴുന്നളളത്തെന്ന് ദളിത് സംഘടനകള്‍ ആരോപിച്ചു. 

ദളിത്  വീടുകളിലേക്ക്   എഴുന്നള്ളത്ത് നടത്താത്തതിന് 1915ലെ നിശ്ചയരേഖയാണ് ക്ഷേത്ര ഭരണസമിതി ചൂണ്ടിക്കാട്ടുന്നത്. വാളെഴുന്നള്ളത്ത് നിശ്ചയരേഖ പ്രകാരമാണെന്നും ക്ഷേത്രാചാരങ്ങളും അനുഷ്ഠാനങ്ങളും നിശ്ചയരേഖയില്‍ പ്രതിപാദിക്കും വിധമാണെന്നും ഇതില്‍ മാറ്റം വരുത്താനാവില്ലെന്നുമാണ് ഭരണസമിതിയുടെ വാദം. അങ്ങനെയെങ്കില്‍ ശബരിമല ക്ഷേത്രത്തിലെ ആചാരങ്ങളും അനുഷ്ഠാനങ്ങളും പാലിക്കുന്നതിനു പകരം അവയെ തച്ചുതകര്‍ക്കുന്നത് എന്തിനെന്ന് ഭക്തര്‍ ചോദിക്കുന്നു.

കേരള സ്റ്റേറ്റ് പട്ടിക ജനസമാജം എന്ന സംഘടന ക്ഷേത്രവിശ്വാസികളായ ദളിത് സമുദായങ്ങളുടെ വീട്ടിലും വാളെഴുന്നള്ളിപ്പ് നടത്തണമെന്നാവശ്യപ്പെട്ട് ക്ഷേത്ര ഭരണ സമിതിക്ക് കത്ത് നല്‍കിയിരുന്നു. സമിതി ആവശ്യം അംഗീകരിച്ചില്ല. സമിതിക്കെതിരേ നിയമപോരാട്ടം തുടരുമെന്ന് കേരള സ്റ്റേറ്റ് പട്ടിക ജനസമാജം സംസ്ഥാന പ്രസിഡന്റ് തെക്കന്‍ സുനില്‍ കുമാര്‍ ജന്മഭൂമിയോട് പറഞ്ഞു. 

സ്ത്രീകള്‍ക്കു വിലക്കുമായി പാലോട്ട് കാവ് 

ശബരിമലയില്‍ ആചാരം തകര്‍ത്തും  യുവതികളെ പ്രവേശിപ്പിക്കണമെന്ന്   സിപിഎം പറയുമ്പോള്‍ അതേ പാര്‍ട്ടി ഭരിക്കുന്ന പാപ്പിനിശ്ശേരി കീച്ചേരി പാലോട്ട് കാവില്‍ ഉല്‍സവ സമയത്ത് സ്ത്രീകള്‍ക്ക് വിലക്കുണ്ട്.  പാര്‍ട്ടി ഗ്രാമമാണ് പാപ്പിനിശ്ശേരി. പാര്‍ട്ടി അംഗങ്ങളും നേതാക്കളുമാണ് കാവിലെ ഭരണസമിതിയിലുള്ളത്.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എല്ലാ സ്കൂളുകളിലും രാവിലെ പ്രാർത്ഥനയ്‌ക്കിടെ ഭഗവദ് ഗീതയിലെ ശ്ലോകങ്ങൾ പാരായണം ചെയ്യണം : ഉത്തരവിറക്കി ഉത്തരാഖണ്ഡ് സർക്കാർ

Kerala

കാലാതീതമായ സനാതത സത്യങ്ങളുടെ കലവറയാണ് രാമായണം: ഡോ സി.വി ആനന്ദ ബോസ്

India

ജലദോഷം മാറാൻ വിക്സും, കർപ്പൂരവും കലർത്തി മൂക്കിൽ തേച്ചു : എട്ട് മാസം പ്രായമുള്ള കുഞ്ഞിന് ദാരുണാന്ത്യം

Kerala

മുസ്ലീം സമുദായത്തിനെതിരെ പരാമര്‍ശം: പിസി ജോര്‍ജിനെതിരെ കേസെടുക്കണമെന്ന് കോടതി

India

സമീര്‍ എന്ന യൂട്യൂബര്‍ അറസ്റ്റില്‍; ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ച് വ്യാജ എഐ വീഡിയോ ചെയ്തതായി പരാതി

പുതിയ വാര്‍ത്തകള്‍

റെയില്‍വേ ടിടിഇ എംഡിഎംഎയുമായി പിടിയില്‍

തിരുവനന്തപുരത്ത് ഫ്ളാറ്റില്‍ നിന്ന് ചാടി സ്‌കൂള്‍ വിദ്യാര്‍ഥി ജീവനൊടുക്കി

രോഗബാധിതരായ തെരുവുനായ്‌ക്കളെ ദയാവധം നടത്താന്‍ അനുമതി നല്‍കും

മഴ ശക്തമാകും, കാസര്‍ഗോഡ്, കണ്ണൂര്‍ ജില്ലകളില്‍ ചുവപ്പ് ജാഗ്രത

കേരള ഫിലിം പോളിസി: സിനിമയുടെ സമസ്ത മേഖലകളേയും പരിഗണിക്കും, എല്ലാവരേയും ഉള്‍ക്കൊള്ളിക്കുമെന്നും മന്ത്രി

ധര്‍മ്മസ്ഥലയിലെ കൂട്ടക്കൊലപാതകത്തെക്കുറിച്ചുള്ള വാര്‍ത്ത പുറത്തെത്തിച്ച യുവഅഭിഭാഷകര്‍ സാക്ഷിയുമായി സംഭവസ്ഥലത്തെത്തുന്നു

കൂട്ടക്കൊലപാതകക്കഥയുമായി ധര്‍മ്മസ്ഥല; 400ല്‍ പരം പേര്‍ ധര്‍മ്മസ്ഥലയില്‍ കൊല്ലപ്പെട്ടെന്നും പലരും ബലാത്സംഗത്തിനിരയായെന്നും വാര്‍ത്ത; ഞെട്ടി ലോകം

വ്യാജ വിവാഹ വാഗ്ദാനങ്ങളില്‍ വീഴുന്ന സ്ത്രീകളുടെ എണ്ണം കൂടുന്നവെന്ന് വനിതാ കമ്മീഷന്‍ അധ്യക്ഷ

സ്‌കൂള്‍ ബസ് കാത്തുനിന്ന പെണ്‍കുട്ടിക്കു നേരെ നഗ്‌നതാ പ്രദര്‍ശനം: യുവാവ് പിടിയില്‍

പാലക്കാട് വീണ്ടും നിപ, സ്ഥിരീകരിച്ചത് രോഗം ബാധിച്ച മരിച്ച വ്യക്തിയുടെ മകന്

അഞ്ച് ജില്ലകളില്‍ വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി, നാലു ജില്ലകളില്‍ ഓറഞ്ച് അലര്‍ട്ട് പ്രഖ്യാപിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies