Saturday, May 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

ഒരു ലക്ഷം പലിശരഹിത വായ്‌പ; നിബന്ധനകൾ പ്രളയത്തേക്കാൾ ഭീകരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 17, 2018, 03:00 am IST
in Kerala

കൊച്ചി: പ്രളയദുരന്തത്തിനു ശേഷം സര്‍ക്കാര്‍ പ്രഖ്യാപിച്ച സഹായങ്ങള്‍ പ്രളയത്തെക്കാള്‍ വലിയ ദുരന്തങ്ങളായി മാറുന്നു. സംസ്ഥാന സര്‍ക്കാര്‍ പ്രഖ്യാപിച്ച ഒരു ലക്ഷം രൂപ വരെ പലിശ രഹിത വായ്‌പയ്‌ക്കു പിന്നില്‍ ഒളിഞ്ഞിരിക്കുന്ന തട്ടിപ്പും പുറത്തു വന്നു.

പ്രളയബാധിതര്‍ക്ക് ഗൃഹോപകരണങ്ങളും അവശ്യസാധനങ്ങളും വാങ്ങുന്നതിനായി കുടുംബശ്രീ വഴി ഒരു ലക്ഷം രൂപ പലിശയില്ലാതെ നല്‍കുമെന്ന മുഖ്യമന്ത്രി പിണറായി വിജയന്റെ പ്രഖ്യാപനം പ്രായോഗികതലത്തില്‍ വന്‍ പരാജയമായി. നിരവധി നിബന്ധനകളോടെയും ഫലത്തില്‍ വന്‍ പലിശവ്യവസ്ഥയിലും നല്‍കുന്ന പണം ഭൂരിപക്ഷം പേരും വേണ്ടെന്ന് വയ്‌ക്കുകയാണ്. 

വായ്‌പ ലഭിക്കുന്നതിനുള്ള നിബന്ധനകള്‍ പ്രളയത്തേക്കാള്‍ ഭീകരമാണ്. കുടുംബശ്രീ അംഗങ്ങള്‍ക്ക് മാത്രമേ അപേക്ഷിക്കാന്‍ പറ്റൂ. കടകളില്‍ നിന്ന് ആവശ്യമായ വസ്തുക്കള്‍ തെരഞ്ഞെടുത്ത ശേഷം ഇതിന്റെ ബില്ല് ബാങ്കില്‍ നല്‍കണം. ബാങ്ക് പണം വ്യാപാരിക്ക് കൈമാറ്റം ചെയ്തു കഴിഞ്ഞാല്‍ സാധനങ്ങള്‍ ലഭിക്കും. 

എല്ലാ കടയില്‍ നിന്നും സാധനങ്ങള്‍ വാങ്ങാന്‍ സാധിക്കുമോ, വ്യാപാരികള്‍ ഇതിന് തയാറാകുമോ തുടങ്ങിയ നിരവധി ചോദ്യങ്ങള്‍ക്ക് വ്യക്തമായ ഉത്തരം നല്‍കാന്‍ അധികൃതര്‍ക്ക് സാധിച്ചിട്ടില്ല. ബാങ്ക് നിര്‍ദേശിക്കുന്ന കടയില്‍ നിന്നാകും സാധനങ്ങള്‍ വാങ്ങേണ്ടത്. അതിനാല്‍ കടക്കാര്‍ അമിത വിലയീടാക്കുമെന്ന ആശങ്കയും ഉയരുന്നുണ്ട്. 

തിരിച്ചടവില്‍ ഒളിഞ്ഞിരിക്കുന്നതും വലിയ കൊള്ളയാണ്. നാലുവര്‍ഷത്തിനുള്ളില്‍ ഒന്‍പത് ശതമാനം പലിശയോടെയാണ് വായ്‌പ തിരിച്ചടയ്‌ക്കേണ്ടത്. അടവ് പൂര്‍ത്തിയാകുമ്പോള്‍ പലിശ തിരികെ ലഭിക്കുമെന്നാണ് വ്യക്തമാക്കുന്നത്. എന്നാല്‍ ഒരു തവണയെങ്കിലും തിരിച്ചടവ് മുടങ്ങിയാല്‍ പലിശത്തുക തിരികെ ലഭിക്കില്ല. 

ഒരു ലക്ഷം രൂപ എടുക്കുന്ന ആള്‍ നാലുവര്‍ഷം കൊണ്ട് 1,36,000രൂപ തിരികെ അടയ്‌ക്കണം. തവണ മുടങ്ങാതെ അടച്ചാല്‍ മാത്രമേ പലിശയായ 36,000 രൂപ തിരികെ ലഭിക്കൂ. ആദ്യ ഒരു വര്‍ഷം ലഭ്യമാകുന്ന തുക അടച്ചാല്‍ മതി. എന്നാല്‍ അടുത്ത മൂന്നു വര്‍ഷം ബാക്കിയുള്ള തുകയുടെ കൃത്യമായ തവണകള്‍ അടയ്‌ക്കണം. രണ്ടു തവണയിലധികം മുടക്കം വരുത്തിയാല്‍ ബാങ്ക് അധികൃതര്‍ സാധനങ്ങള്‍ ജപ്തി ചെയ്യുമെന്നും നിബന്ധനയില്‍ വ്യക്തമാക്കുന്നു. 

പ്രളയത്തില്‍ എല്ലാം നഷ്ടമായ സാധരണക്കാരാണ് കുടുംബശ്രീ വായ്‌പ പ്രതീക്ഷിച്ച് കാത്തിരിക്കുന്നത്. എന്നാല്‍ സര്‍ക്കാര്‍ മുന്നോട്ടു വയ്‌ക്കുന്ന നിബന്ധനകള്‍ താങ്ങാന്‍ സാധിക്കാതെ വായ്‌പ വാങ്ങുന്നതില്‍ നിന്ന് പലരും പിന്നോട്ടു പോവുകയാണ്. കൂലിവേലയ്‌ക്ക് പോയി കുടുംബം പുലര്‍ത്തുന്നവരായിരുന്നു ആവശ്യക്കാരില്‍ കൂടുതലും. ഏതെങ്കിലും കാരണവശാല്‍ ഒരു തവണ മുടക്കം വന്നാല്‍ വന്‍ പലിശ നല്‍കേണ്ടി വരുമെന്ന ഭയമാണ് വായ്‌പ എടുക്കുന്നതില്‍ നിന്ന് ഇവര്‍ പിന്നോട്ടു പോകാന്‍ കാരണം. 

ഇതിനു പുറമെ ബാങ്കുകള്‍ക്ക് ഈ പദ്ധതി സംബന്ധിച്ച് തീരുമാനമെടുക്കാന്‍ സാവകാശം വേണ്ടിവരും. നിലവില്‍ സ്വയംസഹായസംഘങ്ങള്‍ക്ക് 10-12 ശതമാനം പലിശയിലാണ് ബാങ്കുകള്‍ വായ്‌പ നല്‍കുന്നത്. ഇത് ഒന്‍പതു ശതമാനത്തിലേക്ക് താഴ്‌ത്തണമെങ്കില്‍ ബാങ്ക് ഡയറക്ടര്‍ ബോര്‍ഡിന്റെ തീരുമാനമുണ്ടാകണം. ബാങ്കുകളുടെ ഡയറക്ടര്‍ ബോര്‍ഡുകള്‍ ഇതു സംബന്ധിച്ച് തീരുമാനമെടുത്താല്‍ മാത്രമേ പദ്ധതി തുടങ്ങാന്‍ സാധിക്കുകയുള്ളു എന്ന് സംസ്ഥാന ബാങ്കേഴ്‌സ് സമിതി കുടുംബശ്രീ ഡയറക്ടറെ അറിയിച്ചതായാണ് സൂചന.

പ്രത്യേക ലേഖകന്‍

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തലച്ചോറും, ഹൃദയവും, കുടലും പച്ചനിറമായി, മരണകാരണം തണ്ണിമത്തനല്ല : മുംബൈയിലെ കൂട്ടമരണത്തിൽ ദുരൂഹത

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)
India

പവന്‍ ഖേരയ്‌ക്ക് ഇനി ഒളിക്കാന്‍ നരകമുണ്ടാകില്ല, കാരണം എല്ലാ എക്സിറ്റ്പോള്‍ ഫലങ്ങളും ഹിമന്തയുടെ വിജയം പ്രഖ്യാപിക്കുന്നു, കോണ്‍ഗ്രസിന് പണിപാളി

Kerala

ബിജെപിയ്‌ക്ക് 14സീറ്റ് വരെ; മിക്ക മണ്ഡലങ്ങളിലും 26ശതമാനം വോട്ട്, പലയിടത്തും രണ്ടാം കക്ഷി; തൂക്കുമന്ത്രിസഭ വന്നാല്‍ ബിജെപി കിംഗ് മേക്കര്‍ .

India

ഞങ്ങളെയെന്താ വിശ്വാസമില്ലേ , കേന്ദ്ര ജീവനക്കാരെ മാത്രം വോട്ടെണ്ണൽ സൂപ്പർവൈസർമാരായി നിയമിക്കുന്നത് എന്തിന് ; തൃണമൂൽ കോൺഗ്രസ് സുപ്രീം കോടതിയിൽ

Kerala

കൊടിയേറ്റം മോദി നടത്തിയിട്ടുണ്ട് എങ്കിൽ പൂരം നടന്നിരിക്കും ; ഗ്രേറ്റ്‌ നിക്കോബാർ ദ്വീപിൽ രാഹുലിന് ചെയ്യാൻ പറ്റുന്നത് ചെയ്ത് കാണിക്കൂ

പുതിയ വാര്‍ത്തകള്‍

ഗ്രേറ്റ് നിക്കോബാറിൽ ഇന്ത്യ ശക്തമായി ഇടപെട്ടാൽ ചൈനയുടെ അടിത്തറയിളകും : അവിടെ രാഹുലിനെ വിഷമിപ്പിക്കുന്ന ചില കാര്യങ്ങളുണ്ട് ; സെൻ കുമാർ

മെയ് ദിന പ്രസംഗത്തില്‍ ശ്രീരാമന് വേണ്ടി ലങ്കയിലേക്ക് പാലം നിര്‍മ്മിക്കുന്നതില്‍ പങ്കാളിയായ അണ്ണാരക്കണ്ണന്റെ കഥ പങ്കുവെച്ച് അദാനി

തൊഴിലാളി ദിനമായ മെയ് ഒന്നിന് കേദാര്‍നാഥ് സന്ദര്‍ശിച്ച് തൊഴിലാളിക്ഷേമത്തിന് വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥിച്ച് ഗൗതം അദാനിയും ഭാര്യ പ്രീതി അദാനിയും

മെയ് ഒന്നിന് തൊഴിലാളി ദിനത്തില്‍ ഭാര്യയ്‌ക്കൊപ്പം കേദാര്‍ നാഥ് സന്ദര്‍ശിച്ച് അദാനി…. മുഴുവന്‍ തൊഴിലാളികള്‍ക്കും വേണ്ടി മഹാദേവനോട് പ്രാര്‍ത്ഥന

ഏത് രാജ്യത്തെയും നിരീക്ഷിക്കാം : ശബ്ദത്തിന്റെ അഞ്ചിരട്ടി വേഗതയിൽ സഞ്ചാരം ; ഇന്ത്യയ്‌ക്കായി ബഹിരാകാശത്ത് നിന്നും വരും ഹൈപ്പർസോണിക് മിസൈലുകൾ

ബംഗാളിലെ ഡയമണ്ട് ഹാര്‍ബറിലും മഗ്രഹത് പശ്ചിമിലും ബിജെപിയുടെ താമര ചിഹ്നം ടേപ്പൊട്ടിച്ച് മറച്ച് തൃണമൂല്‍ ഗുണ്ടകള്‍. ബിജെപി വോട്ടര്‍മാര്‍ വോട്ടിംഗ് യന്ത്രത്തില്‍ താമര ചിഹ്നം കാണാത്തതിനെ തുടര്‍ന്ന് പരാതിപ്പെട്ടപ്പോള്‍ വീണ്ടും ശനിയാഴ്ച വോട്ടെടുപ്പ്.

ബിജെപി ചിഹ്നത്തിന് മുകളില്‍ കറുത്ത ടേപ്പൊട്ടിച്ചതുള്‍പ്പെടെ പരാതി; ബംഗാളിലെ രണ്ട് മണ്ഡലങ്ങളിലെ 15 ബൂത്തുകളിൽ ശനിയാഴ്ച റീപോളിംഗ്.

ഭഗവാന്‍ രാമനെ ഭാരതത്തിന്‍റെ ആത്മീയ നേതാവ് എന്ന അര്‍ത്ഥത്തില്‍ ഇമാം-ഇ-ഹിന്ദ് എന്ന് വിശേഷിപ്പിച്ച പാകിസ്ഥാന്‍ കവി മുഹമ്മദ് ഇഖ്ബാല്‍ (ഇടത്ത്) ഇന്ത്യക്കാരായ എല്ലാവര്‍ക്കും ശിവഭഗവാന്‍റെ ഡിഎന്‍എ ആണുള്ളതെന്ന് പറഞ്ഞ ജാമിയ മിലിയ ഇസ്ലാമിയ വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

‘മുഹമ്മദ് ഇഖ്ബാൽ പോലും ഭഗവാൻ രാമനെ “ഇമാം-ഇ-ഹിന്ദ്” എന്നാണ് വിശേഷിപ്പിച്ചത്; ഇന്ത്യക്കാര്‍ക്കെല്ലാം ശിവഭഗവാന്റെ ഡിഎന്‍എ ആണെന്നത് ശരി’

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

മുസ്ലിമാണ്, പേര് മസ്ഹര്‍ ആസിഫ് എന്നാണ്, ഭാരതീയതത്വചിന്ത പറയുന്ന ജാമിയ മിലിയ വിസി മുസ്ലിങ്ങള്‍ക്ക് തലവേദന, ആര്‍എസ്എസെന്ന് ആരോപണം.

ബംഗാളിൽ ബിജെപി അധികാരത്തിൽ വന്നാൽ നുഴഞ്ഞുകയറ്റക്കാരെ കൂട്ടത്തോടെ നാടുകടത്തുമെന്ന് ബംഗ്ലാദേശി എംപി അക്തർ ഹുസൈൻ ; വീഡിയോ പങ്കിട്ട് നിഷികാന്ത് ദുബെ

വിവാദങ്ങൾ വിട്ടൊഴിയാതെ ശ്രീലങ്കൻ ക്രിക്കറ്റ് താരങ്ങൾ ; സ്വകാര്യ ഹോട്ടലിലെ വനിതാ ഡോക്ടർമാരുടെ ബാത്ത്റൂം വീഡിയോ പകർത്തിയ രണ്ട് കളിക്കാർ അറസ്റ്റിൽ

ഗ്രേറ്റ് നിക്കോബാർ പദ്ധതിയെക്കുറിച്ചുള്ള രാഹുലിന്റെ പ്രസ്താവന അസംബന്ധം ; രാജ്യസുരക്ഷയെ ബാധിക്കുന്ന കാര്യങ്ങളിൽ വ്യാജപ്രചാരണം നടത്തരുത് 

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.