Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

ലഷ്‌കര്‍ ഇ തൊയ്ബ സംഭാഷണം ചോര്‍ത്താനാകാത്ത മൊബൈലുകള്‍ വികസിപ്പിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 24, 2018, 03:04 am IST
in World

ന്യൂദല്‍ഹി : അന്വേഷണഏജന്‍സികള്‍ക്ക് സംഭാഷണം ചോര്‍ത്താന്‍ കഴിയാത്ത മൊബൈല്‍ സംവിധാനം ആശയവിനിമയത്തിനായി ഭീകരവാദസംഘടനയായ ലഷ്‌കര്‍ ഇ തൊയ്ബ ഉപയോഗിക്കുന്നതായി വെളിപ്പെടുത്തല്‍. പാകിസ്ഥാനില്‍ പരിശീലനം ലഭിച്ച ലഷ്‌കര്‍ ഇ തൊയ്ബ ഭീകരന്‍ മുള്‍ട്ടാന്‍ സ്വദേശിയായ ഇരുപതുകാരനായ ഹംസ എന്ന സൈബുള്ളയെ ചോദ്യംചെയ്തതില്‍ നിന്നാണ് ദേശീയ അന്വേഷണ ഏജന്‍സിക്ക്(എന്‍ഐഎ) നിര്‍ണായകവിവരങ്ങള്‍ ലഭിച്ചത്. 2017ല്‍ 450 യുവാക്കളെ ഇന്ത്യയില്‍ ഭീകരവാദപ്രവര്‍ത്തനങ്ങള്‍ക്കായി പാകിസ്ഥാനിലെ വിവിധപ്രദേശങ്ങളില്‍ നിന്നും നിന്നും റിക്രൂട്ട് ചെയ്ത് വിദഗ്ധപരിശീലനം നല്‍കിയിട്ടുണ്ടെന്നും സൈബുള്ള വെളിപ്പെടുത്തി.  

ലഷ്‌കര്‍ ഇ തൊയ്ബയുടെ വിദ്യാര്‍ത്ഥിവിഭാഗമായ അല്‍ മുഹമ്മദീയാ സ്റ്റുഡന്‍സ് ആണ് പുതിയ മൊബൈല്‍ സാങ്കേതികവിദ്യ രൂപപ്പെടുത്തിയത്. ഒരു പ്രത്യേക ചിപ്പ് മൊബൈലില്‍ ഇട്ടാല്‍ തൊട്ടടുത്ത ടവറുമായി മൊബൈല്‍ കണക്ഷന്‍ ബന്ധിക്കപ്പെടും. അംഗീകൃത മൊബൈല്‍ സര്‍വ്വീസ് ദാതാക്കളുടെ സേവനമില്ലാതെ തന്നെ ആശയവിനിമയം നടത്താനാകും. ഇത്തരം സംഭാഷണങ്ങള്‍ ഇന്റലിജന്‍സ് ഏജന്‍സികള്‍ക്ക് കണ്ടെത്താനാവില്ല. ഏതെങ്കിലും തരത്തില്‍ സംഭാഷണം ചോര്‍ത്താന്‍ ശ്രമം നടത്തിയാല്‍ കോള്‍ ഉടന്‍ കട്ടാവും. ബുര്‍ഹാന്‍ വാനിയുടെ പേരിലാണ് യുവാക്കളെ പ്രേരിപ്പിച്ച് 15 നും 25 നുമിടയില്‍ പ്രായമുള്ള 450 യുവാക്കളെ ലഷ്‌കര്‍ ഇ തൊയ്ബ റിക്രൂട്ട് ചെയ്തത്. ഇവരെ കൂടുതല്‍ ആയുധപരിശീലനങ്ങള്‍ക്കായി വിവിധ ക്യാമ്പുകളിലേക്ക് അയച്ചു.

പാക് അധീന കശ്മീരിലെ മുസാഫറാബാദ് വനമേഖലയിലെ മസ്‌ക്കര്‍ ഖാലിബാര്‍ എന്ന ക്യാമ്പില്‍ ലഷ്‌കര്‍ ഇ തൊയ്ബയും മാതൃസംഘടനയായ ജമാത്ത് ഉദ് ദാവയും ആത്മഹത്യാസ്‌ക്വാഡുകള്‍ക്ക് പരിശീലനം നല്‍കുന്നുണ്ട്. മസ്‌ക്കര്‍ ഖാലിബാറിനെ കൂടാതെ കറാച്ചി ഫുഡ് സെന്റര്‍, മന്‍സേരയില്‍ താബുക്ക്,  മുസാഫറാബാദില്‍ മസ്‌ക്കര്‍, ദക്കന്‍, ഖാലിദ് ബിന്‍ വലീദ് എന്നീ പേരുകളിലും മുര്‍ദ്ദിക്കില്‍ ദോറ ബെയ്ത് ഉല്‍ റിസ്വാന്‍ എന്ന പേരിലും ഏഴ് പരിശീലനക്യാമ്പുകള്‍ പ്രവര്‍ത്തിക്കുന്നുണ്ട്. ഇന്ത്യയിലേക്ക് കടക്കാന്‍ പരിശീലനം പൂര്‍ത്തിയാക്കിയ നാല്‍പ്പതോളം കേഡര്‍ ലഷ്‌കര്‍ ഭീകരസംഘങ്ങള്‍ തയ്യാറെടുക്കുകയാണെന്നും  സൈബുള്ള വെളിപ്പെടുത്തി.  2017 ജനുവരിയില്‍  ദക്കനില്‍ പരിശീലനക്യാമ്പില്‍ രണ്ടുമാസക്കാലം ലഷ്‌കര്‍ ഇ തൊയ്ബ ഓപ്പറേഷന്‍ കമാന്‍ഡറും നവംബര്‍ 26 ഭീകരാക്രമണക്കേസിലെ പ്രതിയുമായ സാക്കിര്‍ റഹ്മാന്‍ ലഖ്‌വി പങ്കെടുത്തിരുന്നതായും സൈബുളള പറഞ്ഞു.

 മാര്‍ച്ച് 2 നാണ് സൈബുള്ള അടങ്ങുന്ന ആറംഗസംഘം ഇന്ത്യയിലേക്ക് കടന്നത്. സൈബുള്ളക്കൊപ്പമുണ്ടായിരുന്ന കമാന്‍ഡര്‍ വഖാസ് അടക്കമുള്ള അഞ്ചുപേര്‍ മാര്‍ച്ച് 20 ന് സൈന്യവുമായുള്ള ഏറ്റുമുട്ടലില്‍ കൊല്ലപ്പെട്ടു. വെടിവയ്‌പ്പില്‍ പരിക്കേറ്റ സൈബുള്ള  അവിടെനിന്ന് രക്ഷപ്പെട്ടുവെങ്കിലും 15 ദിവസത്തിനുശേഷം കുപ്‌വാരയിലെ ജഗദിയാല്‍ പ്രദേശത്തെ ഒരു വീട്ടില്‍ നിന്നും പിടിയിലാവുകയായിരുന്നു. സൈബുള്ളയുടെ പിതാവ് പാകിസ്ഥാനിലെ ഇന്‍കംടാക്‌സ് ഓഫീസറാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

അമേരിക്ക ടെഹ്റാനില്‍ ബോംബിടുമോ എന്ന ആശങ്ക പരക്കുന്നു, യുഎന്നില്‍ നിന്നും രാജിവെച്ച ഉദ്യോഗസ്ഥന്‍ നടത്തിയ വെളിപ്പെടുത്തലില്‍ ഞെട്ടി ലോകം

World

യുഎസിന്റെ അടുത്ത വിയറ്റ്നാം ആകുമോ ഇറാന്‍? ഒരു മാസമായിട്ടും ഇറാന്‍ തലകുനിക്കാത്തതില്‍ യുഎസിനും ഇസ്രയേലിനും ആശങ്ക

അമേരിക്കയുടെ പതാകയില്‍ ചവുട്ടി കുതിയ്ക്കുന്ന യെമനിലെ ഹൂതി ഭീകരര്‍
World

ഒടുവില്‍ ഹൂതികള്‍ ഇറാന് വേണ്ടി ഇറങ്ങി, ഇസ്രയേലിലേക്ക് മിസൈല്‍ ആക്രമണം ഇനി ഹോര്‍മുസില്‍ മാത്രമല്ല, ചെങ്കടല്‍ വഴിയും കപ്പല്‍ അയക്കാന്‍ യുഎസ് പേടിക്കണം

Kerala

വിവാഹ വാഗ്ദാനം നല്‍കി യുവതിയെ പീഡിപ്പിച്ചു: ആലപ്പുഴയില്‍ ആണ്‍സുഹൃത്ത് അറസ്റ്റിലായി

Local News

ഹൈടെക് മോഷണം : ഉത്തർപ്രദേശ് സ്വദേശി ഇമ്രാൻ ഖാൻ ആലുവയിൽ പിടിയിൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ വിനയന്‍ (വലത്ത്) ചുടലയക്ഷി (ഇടത്ത്)

സംവിധായകന്‍ വിനയന് കളമെഴുത്തും പാട്ടും സര്‍പ്പപൂജയും നൊസ്റ്റാള്‍ജിയ…കുടുംബക്ഷേത്രത്തിലേക്ക് പുനപ്രതിഷ്ഠാദിനത്തിന് പോകാനൊരുങ്ങി വിനയന്‍

ശബരിമല സ്വര്‍ണപാളി: കടകംപളളിയെ അപമാനിക്കുന്ന പ്രസ്താവന നടത്തിയിട്ടില്ലെന്ന് വി ഡി സതീശന്‍

കണ്ണൂരില്‍ മരം മുറിക്കുന്നതിനിടെ അബോധാവസ്ഥയിലായി മരത്തില്‍ കുടുങ്ങിയ തൊഴിലാളിയെ രക്ഷപ്പെടുത്തി

മുസ്ലിം ലീഗിന് 27 എംഎല്‍എ മാരുണ്ടാകും, ബിജെപിക്ക് ഹിന്ദുകൾ പോലും വോട്ട് ചെയ്യില്ല. ഹിന്ദുക്കൾ വർഗ്ഗീയവാദികൾ അല്ല: കുഞ്ഞാലിക്കുട്ടി

നിയമസഭ തെരഞ്ഞെടുപ്പിനുള്ള ഹോം വോട്ടിംഗ് ആരംഭിച്ചു

പട്ടിക തയാറാക്കിയതില്‍ പരാതി, അസിസ്റ്റന്റ് ഇന്‍ഫര്‍മേഷന്‍ ഓഫീസര്‍ നിയമന പട്ടിക കേരള അഡ്മിനിസ്‌ട്രേറ്റീവ് ട്രിബ്യൂണല്‍ മരവിപ്പിച്ചു

മോദിജിയ്ക്കൊപ്പം പത്മജ (ഇടത്ത്) ആലങ്കോട് ലീലാകൃഷ്ണന്‍ (നടുവില്‍) രാജന്‍ പല്ലന്‍ (വലത്ത്)

മനോരമയുടെ തെര. പ്രവചനം കാണുമ്പോള്‍ ചിരിവരും…2024ല്‍ സുരേഷ് ഗോപി മൂന്നാംസ്ഥാനത്തേക്ക് പിന്തള്ളപ്പെടും എന്ന് പറ‍ഞ്ഞു, പത്മജ ജയിക്കുമെന്ന് പറയാന്‍ മടി

രാജ്യം മാവോയിസ്റ്റ് മുക്തമെന്ന് അമിത് ഷാ, മാവോയിസ്റ്റുകളെ പിന്തുണച്ച് വികസനം തടസപ്പെടുത്തിയത് കോണ്‍ഗ്രസ്

പി എസ് ശ്രീധരന്‍പിള്ള കല്‍ദായ സുറിയാനി സഭാ ആസ്ഥാനത്തെത്തി,എഫ് സി ആര്‍ എ ഭേദഗതിയില്‍ ആശങ്കപ്പെടേണ്ടതില്ല

പോറ്റി സോണിയാഗാന്ധിയുടെ കയ്യില്‍ ചരട് കെട്ടിക്കൊടുക്കുന്നു (ഇടത്ത്)

സ്വർണം കട്ടത് ആരപ്പാ…എന്ന് രാഹുല്‍ ഗാന്ധി; പോറ്റിയെ സോണിയയുടെ അടുത്തെത്തിച്ചവരോട് ചോദിക്കൂ എന്ന് പി. രാജീവ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.