Monday, June 29, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ശബ്ദരൂപത്തിലുള്ള ബ്രഹ്മമാണ് ഓങ്കാരം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 19, 2018, 03:57 am IST
in Samskriti

വിശ്വം യദേതല്‍ പരമാത്മദര്‍ശനം

വിലാപയേദാത്മനി സര്‍വ്വകാരണേ 

പൂര്‍ണ്ണശ്ചിദാനന്ദമയോവതിഷ്ഠതേ 

നിവേദ ബാഹ്യം ന ച കിഞ്ചിദാന്തരം.(45)

   ഈ വിശ്വം പരാമാത്മാവാണെന്നു കണ്ടുകൊണ്ട് അതിനെ സര്‍വ്വകാരണമായ ആത്മാവില്‍ ലയിപ്പിക്കണം. അങ്ങനെ പരിപൂര്‍ണ്ണനും സച്ചിദാനന്ദസ്വരൂപനുമായി സ്ഥിതിചെയ്യുമ്പോള്‍ ബാഹ്യമായതോ ആന്തരമായതോ ആയ യാതൊന്നിനെയും അറിയുന്നില്ല.  

പൂര്‍വ്വം സമാധേരഖിലം വിചിന്തയേ-

ദോങ്കാരമാത്രം സചരാചരം ജഗത് 

തദേവ വാച്യം പ്രണവോ ഹി വാചകോ

വിഭാവ്യതേ ജ്ഞാനവശാന്നബോധതഃ.46

   സമാധിയുടെ ആദിയില്‍ ചരാചരാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ ഓങ്കാര രൂപമാണെന്നു വിചാരിക്കണം. ഈ പ്രപഞ്ചം വാച്യമാണെന്നും പ്രണവം വാചകമാണെന്നും ജ്ഞാനംകൊണ്ടുമാത്രമേ കാണാന്‍ സാധിക്കൂ. വെറും ബോധം കൊണ്ടു സാധ്യമല്ല. കേവലബോധത്തിനപ്പുറത്താണ് ജ്ഞാനം.

കുറിപ്പ്- പ്രപഞ്ചം ഓങ്കാരത്തില്‍ നിന്നുണ്ടായി. അതായത് ശബ്ദരൂപത്തിലുള്ള ബ്രഹ്മമാണ് ഓങ്കാരം. ചരാചരാത്മകമായ ഈ പ്രപഞ്ചം മുഴുവന്‍ ഓങ്കാര രൂപമാണെന്ന് ധ്യാനിച്ചുറപ്പിക്കണം. വാചകരൂപമായ ഓങ്കാരത്തിന്റെ വാച്യരൂപമാണ് പ്രപഞ്ചം. ഇത് ജ്ഞാനം കൊണ്ടു മാത്രമേ അറിയാന്‍ സാധിക്കുകയുള്ളു.   

അകാരസംജ്ഞഃ പുരുഷോ ഹി വിശ്വകോ- ഹ്യുകാരകസ്‌തൈജസ ഈര്യതേ ക്രമാല്‍

പ്രാജ്ഞോ മകാരഃ പരിപദ്യതേഖിലൈഃ 

സമാധിപൂര്‍വ്വം ന തു തത്ത്വതോ ഭവേല്‍. 47 

   ജ്ഞാനികളായവര്‍ പറയുന്നത് പ്രണവം അ’ ഉ’ മ്’ എന്നീ അക്ഷരങ്ങളുടെ സംയോഗംകൊണ്ടുണ്ടായതാണെന്നാണ്. ഇതില്‍ ‘അ’കാരം വിശ്വപുരുഷനും ‘ഉ’കാരം തൈജസപുരുഷനും ‘മ’കാരം പ്രാജ്ഞപുരുഷനുമാണ്. ഈ ജ്ഞാനവും കേവലമായ ബുദ്ധികൊണ്ട് ഉണ്ടാവുകയില്ല. സമാധിയിലൂടെ മാത്രമേ ലഭിക്കുകയുള്ളു.  

കുറിപ്പ് – ‘ഓം’ എന്ന വാക്യത്തെ അക്ഷരങ്ങളായി പിരിക്കുമ്പോള്‍ കിട്ടുന്നതാണ് ‘അ’ ‘ഉ’ ‘മ്’ എന്നിവ. സന്ധിനിയമപ്രകാരം അ+ ഉ = ഒ. അതില്‍ മ് ( അം) ചേരുമ്പോള്‍ ‘ഓം’ ആകുന്നു. ഇതിലെ ‘അ’കാരം  സത്ത്വഗുണിയായ വിഷ്ണുവിനെയും ‘ഉ’ രജോഗുണിയായ ബ്രഹ്മാവിനെയും ‘മ്’ തമോഗുണിയായ ശിവനുമാണ്. ജീവന്റെ മൂന്നവസ്ഥകളാണ് ജാഗ്രത്ത്, സ്വപ്നം സുഷുപ്തി. ജാഗ്രദവസ്ഥയില്‍ സ്ഥൂലശരീരത്തിലിരുന്നുകൊണ്ട് സ്ഥൂലമായ വിഷയങ്ങളെ അനുഭവിക്കുന്ന ജീവന്റെ പേരാണ് ‘വിശ്വന്‍. സ്വപ്നാവസ്ഥയില്‍ സൂക്ഷ്മശരീരത്തിലിരുന്നുകൊണ്ട് വാസനയ്‌ക്ക് അനുസൃതമായി സൂക്ഷ്മമായ വിഷയങ്ങളെ അനുഭവിക്കുന്ന ജീവനാണ് ‘തൈജസന്‍. സുഷുപ്തിയില്‍ സ്ഥൂലത്തെയും സൂക്ഷ്മത്തെയും വിട്ടിട്ട് മൂലവിദ്യയാകുന്ന തമസ്സില്‍ മുഴുകുന്ന ജീവനെ ‘പ്രാജ്ഞന്‍’ എന്നും പറയുന്നു. വിശ്വന്‍ അനന്തമായ പ്രപഞ്ചത്തിലെ ഒരു ചെറിയഘടകമാണ് താന്‍ എന്നു കാണുമ്പോള്‍ പ്രപഞ്ചം വളരെ വലുതും താന്‍ വളരെ ചെറുതുമാണ്.

  തൈജസന്‍ അനന്തമായ പ്രപഞ്ചത്തെ മുഴുവന്‍ തന്റെ ചെറിയ അംശത്തില്‍ കാണുമ്പോള്‍ താന്‍ വളരെ വലുതും പ്രപഞ്ചം തന്നെക്കാള്‍ ചെറുതുമാണ്. അതേസമയത്ത് പ്രാജ്ഞന്‍ തന്നില്‍തന്നെ അടങ്ങിയിരിക്കുന്നു. അതിനാല്‍ തന്നെയോ പ്രപഞ്ചത്തെയോ അറിയുന്നില്ല. സംസാരത്താലുണ്ടാകുന്ന ഈ മൂന്നു രൂപങ്ങളും തന്റെ സ്വരൂപമല്ല. അതിനാല്‍ ഇവമൂന്നും ഇല്ലാതാകുമ്പോള്‍  യഥാര്‍ത്ഥസ്വരൂപമായ ആത്മാവാണ് താനെന്ന്  അറിയും.   

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിദേശ വനിതകളെ കടത്തിക്കൊണ്ടുവന്ന് പെൺവാണിഭം; തിരുവനന്തപുരത്ത് മനുഷ്യക്കടത്ത് സംഘം പിടിയിൽ

Entertainment

ഹണി എന്നോട് ക്ഷമിക്കണം;നടിയോട് ക്ഷമ ചോദിച്ച് ബോബി ചെമ്മണൂർ, കേസ് പിൻവലിക്കണമെന്നും അഭ്യർഥന

Kerala

ആറ് പേര്‍ക്ക് പുതുജീവനേകാന്‍ നവോമി; വാഹനാപകടത്തില്‍ മരിച്ച തൃശൂര്‍ സ്വദേശിനിയുടെ അവയവങ്ങള്‍ ദാനം ചെയ്യും

Kerala

പിണറായി സർക്കാരിനെ ചീത്ത വിളിച്ചതാണോ സ്മാരകം കിട്ടാനുള്ള യോഗ്യത : പൂച്ച പെറ്റ ഖജനാവിൽ നിന്ന് സലിം കുമാറിന് ഒരു കോടി ; സർക്കാരിനെതിരെ മാമുക്കോയയുടെ മകൻ

New Release

ടിക്കറ്റ് ഒരു ടോക്കൺ ” എന്ന സാമൂഹിക സന്ദേശവുമായി ബോളാഗോളം ജൂലൈ 3 ന് തിയേറ്ററുകളിലെത്തും. ടീസർ പുറത്തിറങ്ങി.

പുതിയ വാര്‍ത്തകള്‍

“സിദ്ധു ” പ്രദർശനത്തിന്.

മലമുകളിൽ രണ്ടു പെൺകുട്ടികൾ;ജൂഡ് ആൻ്റണി വിസ്മയാ മോഹൻലാൽ തുടക്കം പുതിയ പോസ്റ്റർ

ഫിഫ ലോകകപ്പ് 2026: ചരിത്രനേട്ടവുമായി ആഫ്രിക്ക 9 ടീമുകള്‍ നോക്കൗട്ടില്‍

ഷാജി കൈലാസിന്റെ വരവ് ജൂലൈ പതിനാറിന്

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ ട്രെയ്‌ലർ പുറത്ത്; ചിത്രം ജൂലൈ 3 ന് കേരളത്തിൽ എത്തിക്കുന്നത് E4 എൻ്റർടെയിൻമെൻ്റ്

സഖ്യം വിട്ടതിന് പിന്നാലെ വൈകോയ്‌ക്ക് തിരിച്ചടി നൽകി പാർട്ടിയിൽ നിന്ന് 150-ലധികം നേതാക്കൾ ഡിഎംകെയിൽ ചേർന്നു

ചലച്ചിത്ര പ്രവർത്തകർക്ക് വഴികാട്ടിയായി, സൂര്യ ചിത്ര ഫിലിം ഡയറക്ടറി റിലീസായി

ഫിഫ ലോകകപ്പ് 2026: ഇനി തീ പാറും; ഇംഗ്ലണ്ട് നോക്കൗട്ടില്‍

പീഡനക്കേസ്: കോൺഗ്രസ് കൗൺസിലർ പ്രശോഭിന്റെ ജാമ്യാപേക്ഷ തള്ളി

പി. നാരായണക്കുറുപ്പ് അനുസ്മരണത്തില്‍ ശ്രീകുമാരന്‍ തമ്പി സംസാരിക്കുന്നു. വിജയകൃഷ്ണന്‍, ജസ്റ്റിസ് എം.ആര്‍. ഹരിഹരന്‍ നായര്‍, ജോര്‍ജ് ഓണക്കൂര്‍, പ്രൊഫ. പി.ജി. ഹരിദാസ്, പദ്മശ്രീ ലക്ഷ്മിക്കുട്ടിയമ്മ, ഡോ. പൂജപ്പുര കൃഷ്ണന്‍നായര്‍, കലാധരന്‍, കെ.വി. രാജേന്ദ്രന്‍, ഡി. നാരായണശര്‍മ്മ സമീപം

ഭാരതീയ സംസ്‌കൃതിയുടെ പ്രവാചകനായിരുന്നു പി. നാരായണക്കുറുപ്പ്: ശ്രീകുമാരന്‍ തമ്പി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.