Friday, May 15, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News Kerala

അഞ്ചരക്കണ്ടി മെഡിക്കല്‍ കോളേജ് തുടക്കംതൊട്ടേ വിവാദ ഭൂമി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2018, 03:03 am IST
in Kerala

കണ്ണൂര്‍: അഞ്ചരക്കണ്ടിയിലെ മെഡിക്കല്‍ കോളേജ് ആരംഭകാലം തൊട്ട് വിവാദങ്ങളുടെ വേദി. കോളേജ് സ്ഥാപിച്ചതു മുതല്‍ കോളേജും ഇതോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ആശുപത്രിയും അഴിമതിയുടേയും നിയമന ലംഘനത്തിന്റെയും കേന്ദ്രം. കഴിഞ്ഞ കാലങ്ങളിലെല്ലാം സ്ഥാപനത്തെ പണമുണ്ടാക്കാനുള്ള കേന്ദ്രമാക്കിക്കൊണ്ട് മാനേജ്‌മെന്റ് മുന്നോട്ടു പോവുകയായിരുന്നു.

1767-ല്‍ ബ്രിട്ടീഷ് ഈസ്റ്റിന്ത്യാ കമ്പനി സ്ഥാപിച്ച തോട്ടവും ബംഗ്ലാവുമടക്കം കോളേജ് സ്ഥിതിചെയ്യുന്ന 300 ഏക്കറോളം വരുന്ന തോട്ടം ഭൂമി ഭൂനിയമങ്ങളെല്ലാം കാറ്റില്‍ പറത്തിയാണ് കണ്ണൂര്‍ മെഡിക്കല്‍ കോളേജ് മാനേജ്‌മെന്റ് കൈവശപ്പെടുത്തിയത്. ഈ പ്രദേശം 2001ല്‍ കാരന്തൂര്‍ മര്‍ക്കസ് സെക്രട്ടറി കൂടിയായിരുന്ന കാന്തപുരം എ.പി. അബൂബക്കര്‍ മുസ്ല്യാരുടെ കൈകളിലെത്തി. ഈ കൈമാറ്റം സംബന്ധിച്ച് കാന്തപുരം ഉള്‍പ്പെട്ട വിജിലന്‍സ് കേസ് ഇപ്പോഴും നിലനില്‍ക്കുന്നുണ്ട്. കാന്തപുരത്തെ കേസില്‍ നിന്ന് ഒഴിവാക്കിയതുമായി ബന്ധപ്പെട്ട പരാതിയുമുണ്ട്.

കാന്തപുരത്തില്‍ നിന്നും പഴയങ്ങാടി സ്വദേശിയും ഇപ്പോള്‍ കോളേജിന്റെ എംഡിയുമായ ജബ്ബാര്‍ ഹാജി വാങ്ങി. പ്രസ്റ്റീജ് എഡ്യുക്കേഷണല്‍ ട്രസ്റ്റിന്റെ പേരിലാക്കി കോളേജ് ആരംഭിക്കുകയായിരുന്നു. എഞ്ചിനീയറിങ്ങ് കോളേജും ദന്തല്‍ കോളേജും നഴ്‌സിങ്ങ് കോളേജും ഇവിടെ പ്രവര്‍ത്തിക്കുന്നുണ്ട്. തോട്ട ഭൂമി മറ്റ് ആവശ്യങ്ങള്‍ക്ക് ഉപയോഗിക്കരുതെന്നും അങ്ങനെ വന്നാല്‍ സര്‍ക്കാരില്‍ നിക്ഷിപ്തമാകുമെന്നുള്ള ഭൂനിയമം കാറ്റില്‍പറത്തിയാണ് കെട്ടിടങ്ങള്‍ പൊളിച്ചും വൃക്ഷങ്ങള്‍ മുറിച്ചു മാറ്റിയും മെഡിക്കല്‍ കോളേജിനാവശ്യമായ കെട്ടിടങ്ങള്‍ നിര്‍മ്മിച്ചത്. സിപിഎം ഭരിക്കുന്ന പഞ്ചായത്ത് അധികൃതര്‍ കെട്ടിട നിര്‍മ്മാണത്തിന് എല്ലാ ഒത്താശയും ചെയ്തു. 

വി.എസ്. അച്യുതാനന്ദന്റെ നേതൃത്വത്തിലുളള സര്‍ക്കാരിന്റെ കാലത്താണ് ന്യൂനപക്ഷ സ്ഥാപനങ്ങളുടെ പട്ടികയില്‍ അല്ലാതിരുന്നിട്ടു കൂടി സീറ്റ് വര്‍ധനയുള്‍പ്പെടെ എല്ലാ സഹായങ്ങളും ചെയ്തു കൊടുത്തത്. തുടര്‍ന്ന് അധികാരത്തിലെത്തിയ ഉമ്മന്‍ചാണ്ടി സര്‍ക്കാര്‍ എംബിബിഎസ് പ്രവേശനത്തിന് എല്ലാ മാനദണ്ഡങ്ങളും കാറ്റില്‍പറത്തി ഒത്താശ ചെയ്തു. മാനേജ്‌മെന്റുമായി ഇടത്-വലത് സര്‍ക്കാരുകളുടെ ഒത്തുകളിയുടെ ഏറ്റവും ഒടുവിലത്തെ ഉദാഹരണമാണ് കോളേജ് അധികൃതര്‍ക്ക് വേണ്ടി കൊണ്ടുവന്ന മെഡിക്കല്‍ ബില്ല്. 

2016-17 വിദ്യാഭ്യാസ വര്‍ഷത്തെ മെഡിക്കല്‍ കോളജ് പ്രവേശനത്തില്‍ സര്‍ക്കാര്‍ നടപടികള്‍ പാലിക്കാതെ സ്വന്തമായി പ്രവേശന പരീക്ഷ നടത്തുകയും വിദ്യാര്‍ഥികളില്‍നിന്ന് ലക്ഷങ്ങള്‍ അധികമായി വാങ്ങി പ്രവേശനം നല്‍കുകയും ചെയ്തതായി കോളേജ് എംഡിയായ ജബ്ബാര്‍ ഹാജിക്കെതിരേ പരാതി ഉയരുകയായിരുന്നു. എന്‍ട്രന്‍സ് പരീക്ഷയില്‍ അവസാന റാങ്കുകാര്‍ മാത്രമല്ല പ്ലസ്ടു പരീക്ഷയിലും ശരാശരിക്കാരായ വിദ്യാര്‍ഥികള്‍ക്ക് വരെ എന്‍ആര്‍ഐ സീറ്റുകള്‍ വിലപേശി വിറ്റതായ വിവരമാണ് പുറത്തു വരുന്നത്. ട്രീറ്റ്‌മെന്റ് പ്ലാന്റുള്‍പ്പെടെ ശരിയായ രീതിയില്‍ ഒരുക്കാതെ പ്രവര്‍ത്തനം നടത്തുന്നു തുടങ്ങി നിരവധി ആരോപണങ്ങളുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇ​ന്ത്യ​ൻ ച​ര​ക്ക് ക​പ്പ​ലി​ന് നേ​രെ മി​സൈ​ൽ ആ​ക്ര​മ​ണം; പ്ര​തി​ഷേ​ധം അ​റി​യി​ച്ച് വി​ദേ​ശ​കാ​ര്യ മ​ന്ത്രാ​ല​യം

Kerala

“ആരാടാ ഈ വെളളാപ്പളളി..ഏതവനാടാ സുകുമാരൻ..തൊടുപുഴയിലെ ലീഗ് മുദ്രാവാക്യം ചര്‍ച്ചയാകുന്നു

India

പ്രളയ് മിസൈല്‍ അര്‍മീനിയയ്‌ക്ക് നല‍്കാന്‍ ഇന്ത്യ ആഗോള തലത്തില്‍ അത്യാധുനിക ആയുധങ്ങള്‍ വില്‍ക്കുന്ന രാജ്യമായി ഇന്ത്യ

Kerala

മുഖ്യമന്ത്രി പ്രഖ്യാപനത്തെ സ്വാഗതം ചെയ്യാതെ ചെന്നിത്തല, ഗുരുവായൂര്‍ ദര്‍ശനം രാവിലെ

India

ടിജി മോഹന്‍ദാസ് ഒരാഴ്ച മുന്‍പേ പറഞ്ഞത് ശരിയായി, ജോസഫ് വിജയ് ഹിന്ദു വിരുദ്ധന്‍

പുതിയ വാര്‍ത്തകള്‍

മുതിര്‍ന്ന നേതാക്കളെ വീടുകളിലെത്തി കണ്ട് വി ഡി സതീശന്‍, പിണറായിയെയും സന്ദര്‍ശിക്കും

ജ്ഞാനപീഠം കിട്ടിയ വൈരമുത്തു 32 വര്‍ഷം മുന്‍പെഴുതിയ ഈ പ്രണയകാവ്യം അര്‍ത്ഥമറിഞ്ഞ് ആസ്വദിക്കുമ്പോള്‍…മെല്‍വിന്റെ പോസ്റ്റ് വൈറല്‍

ശബരിമല യുവതി പ്രവേശനം:പുനഃപരിശോധന ഹര്‍ജികള്‍ സുപ്രീംകോടതി വിധി പറയാന്‍ മാറ്റി

നിങ്ങൾ ജനിച്ചത് രാവിലെയോ? ജന്മസമയം പറയും ഭാവി

സൂര്യ-തൃഷ ചിത്രം കറുപ്പിന്റെ ആദ്യ പ്രദർശനം റദ്ദാക്കി. പ്രശ്നം സാമ്പത്തിക പ്രതിസന്ധി, ജോസഫ് വിജയിന്റെ അനുമതി കിട്ടിയിട്ടും റിലീസായില്ല

വേനല്‍മഴയില്‍ സംസ്ഥാനത്ത് വിവിധയിടങ്ങളില്‍ വ്യാപക നാശം, മരങ്ങള്‍ കടപുഴകി

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട സതീശന്‍ ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തില്‍ തൊഴുത് പുറത്തിറങ്ങുന്നു.(ഇടത്ത്)

‘മതം ജയിച്ചു, മതേതരത്വം തോറ്റു’..സതീശന്റെ വിജയത്തില്‍ കാസ പങ്കുവെച്ച പോസ്റ്റര്‍ വൈറല്‍

‘ പ്രതികരിക്കണം… പ്രതികരിക്കണം എന്നൊക്കെ തോന്നും, പക്ഷെ വാ പൊളിക്കരുത്, ‘സതീശന്റെ’ പൊലീസ് നല്ല ഇടി ഇടിക്കും ‘ ; പരിഹസിച്ച് ജിതിൻ കെ ജേക്കബ്

ശ്രീ പത്മനാഭസ്വാമി ക്ഷേത്ര ദര്‍ശനം നടത്തി നിയുക്ത മുഖ്യമന്ത്രി വി ഡി സതീശന്‍

അസമില്‍ കോണ്‍ഗ്രസ് ടിക്കറ്റില്‍ എംഎല്‍എമാരായ 19 പേരില്‍ 18 പേരും മുസ്ലിങ്ങള്‍. കോണ്‍ഗ്രസ് എത്രത്തോളം ഒരു സമുദായത്തിന് കീഴടങ്ങിയെന്നതിന് തെളിവ് (ഇടത്ത്) മാത്യു കുഴല്‍നാടന്‍ (വലത്ത്)

മുസ്ലിംലീഗിനെ വിമര്‍ശിച്ച മാത്യു കുഴല്‍നാടന് മന്ത്രിസ്ഥാനമില്ലെന്ന് അഭ്യൂഹം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.