Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കര്‍ണ്ണകി നഗറിലെ അമ്മ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2018, 02:10 am IST
in Varadyam

ആര്‍എസ്എസ്സിന്റെ മുതിര്‍ന്ന  പ്രചാരകന്‍ ദത്തോപാന്ത് ഠേംഗ്ഡ്ജി. 1944-ല്‍ പാലക്കാട്ടെത്തിയപ്പോള്‍ സ്വയംസേവകനായ ശങ്കരമുത്താന്റെ വീട് സന്ദര്‍ശിച്ചു.  ശങ്കരമൂത്താന്റേയും ദേവകിയമ്മയുടേയും  ഇളയമകനെ നോക്കി  ഠേംഗ്ഡ്ജി  പറഞ്ഞു, ഈ മകനെ ഞങ്ങള്‍ക്ക് വേണം. അത് വെറുവാക്കായില്ല. ആ മകന്‍ സേതുമാധവന്‍ രാഷ്‌ട്ര സേവനത്തിന്റെ വിപുലമായ കര്‍മ്മ മണ്ഡലത്തിലെ കരുത്തുറ്റ കണ്ണിയായി മാറി, ആര്‍എസ്എസ് പ്രചാരകനായി. എല്ലാവര്‍ക്കും പ്രിയപ്പെട്ട സേതുവേട്ടനായി. 

ശങ്കരമൂത്താന്‍ ഒരു സ്വയം സേവകന്‍ ആയതുകൊണ്ടുമാത്രം ആയിരുന്നില്ല അത്. ആര്‍എസ്എസിന്  ഇന്നത്തോളം  സ്വാധീനവുമുണ്ടായിരുന്നില്ല അന്ന്.  മകനെ രാഷ്‌ട്രസേവനമെന്ന മഹത്തായ മാര്‍ഗ്ഗത്തിലേക്ക് അനുഗ്രഹിച്ച് അയക്കുമ്പോള്‍ ആ അമ്മയുടെ കൈകള്‍ ഇടറിയിരുന്നില്ല. അച്ഛന്റെ മരണശേഷം അമ്മയുടെ അനുവാദം ചോദിച്ചാണ് സേതുമാധവന്‍ ആര്‍എസ്എസിന്റെ സുപ്രധാന ചുമതലകളിലെക്കെത്തിയത്. ആര്‍എസ്എസിന്റെ എല്ലാ കാര്യകര്‍ത്താക്കള്‍ക്കും പ്രചാരകര്‍ക്കും മാതൃതുല്യയായിരുന്നു ദേവകിയമ്മ. 

മകനെ രാഷ്‌ട്രസേവനത്തിന് അയച്ചശേഷം ഒതുങ്ങി നില്‍ക്കുകയായിരുന്നില്ല ആ അമ്മ. സമാജസേവന പ്രവര്‍ത്തനങ്ങളിലും ദേവകിയമ്മ സജീവമായിരുന്നു.  1960 കാലഘട്ടത്തില്‍ സേതുവേട്ടന്‍ സംഘപ്രചാരകനായ ശേഷം പാലക്കാട് കര്‍ണ്ണകി നഗര്‍ പ്രദേശത്ത് അവര്‍ കുടുംബക്ഷേമത്തിനുള്ള ബോധവല്‍ക്കരണ പ്രവര്‍ത്തനം നടത്തിയിരുന്നു. മൂത്താന്തറയിലെ യശോദ, രാജമ്മ, ഭാര്‍ഗ്ഗവി, ജാനു തുടങ്ങിയവരും മഹിളാ കൂട്ടായ്‌മ പ്രവര്‍ത്തനത്തിലുണ്ടായിരുന്നു. അടിയന്തരാവസ്ഥയിലെ സംഘപ്രവര്‍ത്തനത്തിന് അത് വളരെ സഹായകവുമായി. പിന്നീട് നടന്ന പൊതുതെരഞ്ഞെടുപ്പിലും ഈ പ്രവര്‍ത്തനങ്ങള്‍ ജനതാ പാര്‍ട്ടിയുടെ വളര്‍ച്ചയ്‌ക്ക് സഹായിച്ചു. 

1965-66 കാലയളവില്‍ സേവികാ സമിതിയുടെ പ്രവര്‍ത്തനം തുടങ്ങുന്നതിലും ദേവകിയമ്മ പ്രധാന പങ്കു വഹിച്ചു. അതിനുശേഷമാണ് രാഷ്‌ട്രസേവികാ സമിതിയുടെ പാലക്കാട് ജില്ലാ സഞ്ചാലിക ചുമതല അവരില്‍ വന്നുചേര്‍ന്നത്. ജനസംഘത്തിന്റെ മഹിളാ നേതാവായ ദേവകിയമ്മയും (എടപ്പാള്‍), രാഷ്‌ട്രസേവികാ സമിതി കാര്യവാഹികയായിരുന്ന ടി.പി. വിനോദിനിയമ്മയും (പുന്നയൂര്‍ക്കുളം) പാലക്കാട്ടു നടത്തിയ പ്രവര്‍ത്തനങ്ങളില്‍ സേതുവേട്ടന്റെ അമ്മയും സജീവ പങ്കാളിത്തം വഹിച്ചിരുന്നു. 1979-80 കാലഘട്ടമാവുമ്പോഴേയ്‌ക്കും ബാലഗോകുലം പ്രവര്‍ത്തനമാരംഭിച്ചു.  ബാലഗോകുലത്തിന്റെ രക്ഷാധികാരിയായും ദേവകിയമ്മ പ്രവര്‍ത്തിച്ചു. നിലയ്‌ക്കല്‍ പ്രക്ഷോഭത്തിന് ഐക്യദാര്‍ഢ്യം പ്രകടിപ്പിച്ചുകൊണ്ട് പാലക്കാട് നടന്ന പ്രതിഷേധ പരിപാടിയില്‍ ദേവകിയമ്മയും മറ്റു മഹിളാ പ്രവര്‍ത്തകരും അണിചേര്‍ന്നു.

മൂത്തമകന്‍ ഭാസ്‌കരന്‍ മാസ്റ്റര്‍ ബാലഗോകുലത്തിന്റെയും കല്ലേക്കാട് വ്യാസവിദ്യാ പീഠത്തിന്റെയും ചുമതലയില്‍ ആയിരുന്നതിനാലും സേതുവേട്ടന്റെ ജന്മഗൃഹമെന്ന നിലയിലും സംഘ അധികാരികള്‍ നടത്തുന്ന സന്ദര്‍ശനങ്ങളില്‍ ആതിഥേയത്വമരുളുന്നതിലും അവര്‍ സന്തോഷം കണ്ടെത്തി. ആരോഗ്യ സ്ഥിതി മോശമായിക്കൊണ്ടിരിക്കുന്ന അവസ്ഥയിലും സംഘകാര്യകര്‍ത്താക്കളോട് അവര്‍ക്ക് വാത്സല്യമായിരുന്നു. ഒരുപക്ഷേ, സംഘപ്രസ്ഥാനത്തിന്റെ പടിപടിയായുള്ള വളര്‍ച്ചയും തന്റെ പുത്രനെ ആ കര്‍മ്മമണ്ഡലത്തിലേക്കയച്ച ഈശ്വരനിയോഗവും ഒരു വീട്ടമ്മയെന്ന നിലയില്‍ അവരുടെ നിര്‍വൃതിയ്‌ക്ക് കാരണമായിരിക്കാം. 

(പാലക്കാട് ജില്ല സംഘചാലകാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.