Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Sports

ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20: ഇന്ന് ഫൈനല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 24, 2018, 02:45 am IST
in Sports

കേപ്ടൗണ്‍: ഇന്ത്യ-ദക്ഷിണാഫ്രിക്ക ട്വന്റി 20 പരമ്പരയ്‌ക്ക് ഇന്ന് ഫൈനല്‍. മൂന്ന് മത്സരങ്ങളുടെ പരമ്പരയില്‍ രണ്ട് ടീമുകളും ഓരോ കളി വീതം ജയിച്ചതോടെയാണ് ഇന്നത്തെ അവസാന കളി ഫൈനലായി മാറിയത്. 

ടെസ്റ്റ് പരമ്പര തോറ്റ ഇന്ത്യ ഏകദിന പരമ്പര 5-1ന് സ്വന്തമാക്കിയതിന്റെ ആത്മവിശ്വാസത്തിലായിരുന്നു ടി 20 പരമ്പരക്കിറങ്ങിയത്. ഏകദിനത്തിലെന്നപോലെ മിന്നുന്ന പ്രകടനം പുറത്തെടുത്ത ഇന്ത്യ ആദ്യ ട്വന്റി 20 ജയിക്കുകയും ചെയ്തു. എന്നാല്‍ കഴിഞ്ഞ ദിവസം നടന്ന രണ്ടാം മത്സരത്തില്‍ ഇന്ത്യന്‍ ബൗളര്‍മാര്‍ക്ക് പിഴച്ചപ്പോള്‍ കളി ദക്ഷിണാഫ്രിക്ക ജയിച്ചു. ഇതോടെയാണ് നില 1-1 എന്ന നിലയിലായത്.

കഴിഞ്ഞ മത്സരത്തില്‍ ഇടയ്‌ക്കിടെ പെയ്ത ചാറ്റല്‍ മഴയാണ് ഇന്ത്യയില്‍ നിന്ന് വിജയം തട്ടിത്തെറിപ്പിച്ചത്. ഇതോടെ കൈക്കുഴ സ്പിന്നറായ യുസ്‌വേന്ദ്ര ചാഹലിന് പന്തില്‍ ശരിയായ രീതിയില്‍ ഗ്രിപ്പ് കിട്ടിയില്ല. ഒപ്പം ലൈനും ലെംഗ്തും കാത്തുസൂക്ഷിക്കാനും കഴിഞ്ഞില്ല. നാല് ഓവറില്‍ 64 റണ്‍സാണ് ഈ ചൈനാമാന്‍ ബൗളര്‍ വിട്ടുകൊടുത്തത്. ട്വന്റി 20യില്‍ ഒരു ഇന്ത്യന്‍ ബൗളറുടെ ഏറ്റവും മോശം ബൗൡങായിരുന്നു ഇത്. 2007ല്‍ ഇംഗ്ലണ്ടിനെതിരെ 57 റണ്‍സ് വഴങ്ങിയ ജോഗീന്ദര്‍ ശര്‍മ്മയുടെ റെക്കോര്‍ഡാണ് ചാഹല്‍ സ്വന്തം പേരിലാക്കിയത്. 2009ല്‍ ശ്രീലങ്കക്കെതിരെ യൂസഫ്പഠാന്‍ (54 റണ്‍സ്), 2017ല്‍ ന്യൂസിലാന്‍ഡിനെതിരെ മുഹമ്മദ് സിറാദ് (53 റണ്‍സ്), ആശിഷ് നെഹ്‌റ (52), 2013-ല്‍ ഓസ്‌ട്രേലിയക്കെതിരെ ഇഷാന്ത് ശര്‍മ്മ (52) എന്നിവരാണ് ചാഹലിനും ജോഗീന്ദറിനും പുറകിലുള്ളവര്‍. 

കഴിഞ്ഞ മത്സരത്തില്‍ ബൗളിങിനൊപ്പം ഫീല്‍ഡിങിലും പിഴച്ചു. ഈ പിഴവുകള്‍ തീര്‍ത്തില്ലെങ്കില്‍ ടെസ്റ്റ് പരമ്പരക്ക് പിന്നാലെ ട്വന്റി 20 പരമ്പരയും ടീം ഇന്ത്യക്ക് ദക്ഷിണാഫ്രിക്കയ്‌ക്ക് മുന്നില്‍ അടിയറവ് പറയേണ്ടി വരും.

മികച്ച ഒാപ്പണിങ് കൂട്ടുകെട്ട് ലഭിക്കാത്തത് ഇന്ത്യക്ക് മറ്റൊരു തിരിച്ചടിയാണ്. ശിഖര്‍ ധവാന്‍ മികച്ച ഫോമിലാണെങ്കിലും രോഹിത് ശര്‍മ്മ അമ്പേ പരാജയം. കഴിഞ്ഞ കളിയില്‍ ആദ്യ പന്തില്‍ തന്നെ രോഹിത് പുറത്തായിരുന്നു. വിരാട് കോഹ്‌ലി കഴിഞ്ഞ കൡയില്‍ പരാജയപ്പെട്ടെങ്കിലും ഫോമില്‍ തെന്നയാണ്. ഇന്ന് 18 റണ്‍സ് കൂടി നേടിയാല്‍ കോഹ്‌ലി ട്വന്റി 20 ക്രിക്കറ്റില്‍ മറ്റൊരു നാഴികക്കല്ലുകൂടി പിന്നിടും. കുട്ടിക്രിക്കറ്റില്‍ 2000 റണ്‍സ് നേടുന്ന മൂന്നാമത്തെ താരമെന്ന ബഹുമതിയാണ് കോഹ്‌ലിയെ കാത്തിരിക്കുന്നത്. മാര്‍ട്ടിന്‍ ഗുപ്റ്റില്‍ (2271), ബ്രണ്ടന്‍ മക്കല്ലം (2140) എന്നിവരാണ് ഈ നേട്ടം കൈവരിച്ച മറ്റുരണ്ടുപേര്‍.

സുരേഷ് റെയ്‌നയും ധോണിയും മനീഷ് പാണ്ഡെയും കഴിഞ്ഞ കളിയില്‍ മികച്ച ബാറ്റിങ് നടത്തി. ഇവരുടെ മികവില്‍ ഭേദപ്പെട്ട സ്‌കോര്‍ പടുത്തുയര്‍ത്തിയിട്ടും ബൗളര്‍മാരുടെ പരാജയം തിരിച്ചടിയാവുകയായിരുന്നു. ആദ്യ മത്സരത്തിലെ ഹീറോ ഭുവനേശ്വര്‍കുമാറിന് കഴിഞ്ഞ കളിയില്‍ തിളങ്ങാന്‍ കഴിഞ്ഞില്ല.

അതേസമയം ദക്ഷിണാഫ്രിക്ക ഇന്ന് ജയിച്ച് പരമ്പര നേടാമെന്ന ഉറച്ച വിശ്വാസത്തിലാണ്. ക്യാപ്റ്റന്‍ ഡുമ്‌നിയും, ക്ലാസ്സനും ഓപ്പണര്‍ ഹെന്റിക്കസും ബഹാര്‍ഡിനും ഉള്‍പ്പെടുന്ന ബാറ്റിങ് നിരയാണ് അവരുടെയും ശക്തി. ഇവരുടെ പ്രകടനത്തിനനുസരിച്ചായിരിക്കും ദക്ഷിണാഫ്രിക്കയുടെ ജയസസാധ്യത. എന്നാല്‍ ടെസ്റ്റിലെപോലെ ശോഭിക്കാന്‍ ബൗളര്‍മാര്‍ക്ക് കഴിയുന്നില്ല. പാറ്റേഴ്‌സണും ഡലയും ക്രിസ് മോറിസും ബഹാര്‍ഡിനും റണ്‍സ് വിട്ടുകൊടുക്കുന്നതില്‍ പിശുക്കുകാണിക്കുന്നില്ല. ഏകദിന പരമ്പര നഷ്ടപ്പെട്ട ദക്ഷിണാഫ്രിക്ക ട്വന്റി 20 നേടുക എന്ന ലക്ഷ്യത്തോടെയായിരിക്കും ഇന്ന് അവസാന മത്സരത്തിനിറങ്ങുന്നത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ആസാമില്‍ ഹിമന്ത ബിശ്വ ശര്‍മ 12ന് സത്യപ്രതിജ്ഞ ചെയ്യും

Kerala

മുഖ്യമന്ത്രി കസേരയെ ചൊല്ലിയുള്ള കോണ്‍ഗ്രസിലെ തര്‍ക്കം തെരുവിലേക്ക്

നിയുക്ത മുഖ്യമന്ത്രി സുവേന്ദു അധികാരിയുടെ പിഎ ആയ ചന്ദ്രനാഥ് രഥ് (ഇടത്ത്) സുവേന്ദു അധികാരി (വലത്ത്)
India

ബംഗാളില്‍ തൃണമൂല്‍ അക്രമം വ്യാപകം; പിഎയെ വധിച്ചവര്‍ ലക്ഷ്യമിട്ടത് സുവേന്ദുവിനെ?

India

ടിസിഎസ് ലൈംഗിക പീഡന കേസ്: 25 ദിവസത്തെ അന്വേഷണത്തിനൊടുവിൽ നിദ ഖാൻ അറസ്റ്റിൽ

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

പുതിയ വാര്‍ത്തകള്‍

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.