Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

ശിവറാം ചേട്ടനോ ശിവ ശിവ!

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2018, 02:45 am IST
in Varadyam

1983. ഇന്ത്യ പ്രൂഡന്‍ഷ്യല്‍ ക്രിക്കറ്റ് കപ്പില്‍ മുത്തമിട്ട വര്‍ഷം. ഞാന്‍ വിദ്യാഭ്യാസം മംഗളം പാടി അവസാനിപ്പിച്ച സമയം. എല്ലാംകൊïും അര്‍ത്ഥഗര്‍ഭമായ കാലം.  വാരികകള്‍ക്ക്  കാര്‍ട്ടൂണുകള്‍ അയയ്‌ക്കലായിരുന്നു എന്റെ ഹോബി. എല്ലാം ‘ഇന്ത്യനിങ്ക്’ കാര്‍ട്ടൂണുകള്‍.  മുഷ്‌ക്കരാം പത്രാധിപരുടെ നടയടിയേല്‍ക്കാനായിരുന്നു അവയ്‌ക്ക് യോഗം. മടക്കത്തപാ

ലില്‍ അവ തിരിച്ച് വീടിന്റെ വരാന്തയില്‍ മൂന്നാംപക്കം വന്നുവീഴും. അതുകï് പാവം അച്ഛനും ഒരു ന്യൂനാല്‍ ന്യൂനപക്ഷം കരയോഗം അംഗങ്ങളും ഏറ്റവും പരിഭ്രാന്തരായതും അതേ വര്‍ഷം തന്നെ. 1985 ആയപ്പോഴേക്കും പരിയാരം പോസ്റ്റാപ്പീസിലെ പോസ്റ്റ് മാഷും പോസ്റ്റ്മാനും  മാത്രം, എന്റെ പഞ്ചായത്തില്‍ എന്നെ കാര്‍ട്ടൂണിസ്റ്റായി അംഗീകരിച്ചു. അതോടെ മാനസഗുരു ആര്‍.കെ. ലക്ഷ്മണ്‍ പോറ്റിക്കുള്ള ഡെയ്‌ലി നെയ്‌വിളക്ക് ഞാന്‍ മതിയാക്കി. അത് ഒക്കേഷണല്‍ പുഷ്പാഞ്ജലിയാക്കി ചുരുക്കി.

അപ്പോഴാണ് എന്റെ ആദ്യ വിദേശയാത്ര സംഭവിക്കുന്നത്. കോതമംഗലമായിരുന്നു ആ രാജ്യം.  പ്രവാസം ഒരു കലക്കന്‍ അനുഭവമാണെന്ന് എന്നെ പഠിപ്പിച്ചത് തദ്ദേശവാസിയും തൃക്കാരിയൂര്‍കാരനായ ഒരു കാര്‍ന്നോരായിരുന്നു. ചതുരക്കള്ളിയില്‍ നിറഞ്ഞു നിന്ന ഇംഗ്ലീഷ് അക്ഷരം ‘എസ്സി’ന്റെ രൂപത്തിലായിരുന്നു ഞാന്‍ അന്നോളം ആ അമ്മാമനെ(ശിവറാം) അറിഞ്ഞിരുന്നത്. കാര്‍ട്ടൂണ്‍ രസികരായ എന്റെ അച്ഛനമ്മമാരോടൊപ്പം ഞാനും ആ ലളിതവരകളെ മോഹിച്ചു. 

കോതമംഗലത്തായിരുന്നു എന്റെ ആദ്യത്തെ കാര്‍ട്ടൂണ്‍ ക്യാമ്പ്. സുകുമാര്‍, യേശുദാസന്‍, ടോംസ്, കൃഷ്ണന്‍, സോമനാഥന്‍, നാഥന്‍ എന്നിവരായിരുന്നു ക്യാമ്പിലെ നായകന്മാര്‍. എല്ലാവരേയും ഞാന്‍ ആദ്യമായി കാണുകയായിരുന്നു. എന്റെ വര കï് എല്ലാവരും അനുഗ്രഹിച്ചു. വല്യ സന്തോഷമായി. ലേശം ഗൗരവം, പ്രൗഢ ശരീര പ്രകൃതി, നീളന്‍ തല (നീളന്‍ തല ഇന്നും എന്റെ മോഹമാണ്) എന്നിവയായിരുന്നു ശിവറാം കാരണോരെ വേറിട്ടുനിര്‍ത്തിയത്. ശിവറാം ചേട്ടനെ ഇടയ്‌ക്കിടെ കïപ്പോഴൊക്കെ ഞാന്‍ ആ സിമ്പിള്‍ വരകള്‍ ഓര്‍മ്മിച്ചു. സന്മനസ്സുള്ള മനുഷ്യരെ നിറച്ചെന്ന പോലത്തെ ഒറ്റച്ചതുര കാര്‍ട്ടൂണുകള്‍. ലേശം സാരോപദേശം വിതറിയ ഇക്കോ-ഫ്രï്‌ലി എന്നു പറയാവുന്ന ബോക്‌സ് കാര്‍ട്ടൂണുകള്‍.

ഒരു പകിട്ടും ബോധപൂര്‍വം കാണിക്കരുത് എന്ന ഉദ്ദേശ്യത്തില്‍ വരച്ചെന്ന പോലത്തെ രചനകള്‍. പ്രഥമദൃഷ്ട്യാ, മരത്തില്‍ തൂങ്ങിക്കിടക്കുന്ന പപ്പായ പോലേïല്ലോ ഗുരുകാരണോരുടെ മുഖം എന്ന് ഞാനോര്‍ത്തു. പപ്പടമുഖരൂപനായ ഞാന്‍ അല്‍പം ഗര്‍വ്വോടെ ശ്രദ്ധിച്ചു നോട്ടുകുറിച്ചെടുത്തു. ക്യാമ്പിനൊടുവില്‍ ഞാന്‍ അദ്ദേഹത്തെ നോക്കി പുഞ്ചിരിച്ചു. മറ്റെല്ലാ യുവ കാര്‍ട്ടൂണിസ്റ്റുകളെയും പോലെ ‘ശിവറാം ചേട്ടാ’ എന്നുവിളിച്ച് നിര്‍വൃതിയടയണമെന്നുമുïായിരുന്നു. കഴിഞ്ഞില്ല. സാര്‍ എന്നുവിളിച്ചുപോയി. ‘തടിയനും ലജ്ജാലുവുമായ ഒരു സജ്ജീവിനെ ഓര്‍ക്കുന്നുïോ’ എന്നന്വേഷിച്ച് ഞാന്‍  അദ്ദേഹത്തിന് പിന്നീടൊരു കത്തെഴുതി. മറുപടി കിട്ടിയോ! ഓര്‍മ്മയില്ല. എങ്കിലും ഒരാശ്വാസï്. ശിവറാം, സജ്ജീവ്, സത്യമേവ ജയതേ എല്ലാം ഇംഗ്ലീഷിലെ ‘എസ്’ എന്ന അക്ഷരത്തില്‍ തുടങ്ങുന്നു.

കാര്‍ട്ടൂണിസ്റ്റായത് ഭാഗ്യായി!

(അതിവേഗ കാരിക്കേച്ചറിസ്റ്റും എറണാകുളം ഇന്‍കം ടാക്‌സ് ഡെപ്യൂട്ടി കമ്മീഷണറുമാണ് ലേഖകന്‍)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ലക്ഷ്യം പാകിസ്ഥാൻ തന്നെ ; നാവികസേനയ്‌ക്കായി 8 പുതിയ യുദ്ധക്കപ്പലുകൾ വരുന്നു ; 40,000 കോടി ചിലവ്

News

ഡീൽ വിവാദം സിപിഎം കുഴിച്ച കുഴി; വീണുപോയത് കോൺഗ്രസ്സിന്റെ നേതാക്കൾ, സിപിഎമ്മിന് കണ്ണൂർ കീറാമുട്ടി

News

ഡോ.സന്ധ്യ ഷെണോയ്…സ്റ്റാന്‍ഫോര്‍ഡ് സര്‍വ്വകലാശാല പട്ടികയില്‍ മൂന്ന് വര്‍ഷം തുടര്‍ച്ചയായി ലോകത്തിലെ മികച്ച 2 ശതമാനം ശാസ്ത്രജ്ഞരില്‍ ഒരാള്‍

Kerala

കടകംപള്ളി സുരേന്ദ്രന് കുരുക്ക് മുറുകുന്നോ? ശബരിമല സ്വർണക്കൊള്ളയില്‍ കടകംപള്ളിയ്‌ക്കെതിരെ പോറ്റി നൽകിയ പരാതി പ്രത്യേക അന്വേഷണ സംഘത്തിന്

News

മുസ്ലിം ലീഗിന് എസ്ഡിപിഐ പിന്തുണ നൽകുമ്പോൾ ഉയരുന്ന ചോദ്യം ഇതാണ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

പന്ത്രണ്ടര കിലോ കഞ്ചാവുമായി യുവാവ് പിടിയിൽ : വിതരണം നടത്തിയിരുന്നത് സ്കൂൾ പരിസരത്ത്

ആർ‌ജി കാർ ബലാത്സംഗ ഇരയുടെ അമ്മയെ സ്ഥാനാർത്ഥിയാക്കി ബിജെപി : 19 പേരുടെ മൂന്നാം പട്ടിക പുറത്തിറക്കി

പ്രതിഭക്കെതിരെ സ്ത്രീവിരുദ്ധ പരാമര്‍ശം നടത്തിയ എ ഇര്‍ഷാദിനെ മുസ്ലീം ലീഗ് സസ്പെന്‍ഡ് ചെയ്തു

അന്താരാഷ്‌ട്ര ആയുധ കള്ളക്കടത്ത് സംഘം പിടിയിൽ, : പാക്- നേപ്പാളി ബന്ധമുള്ള 10 പേർ അറസ്റ്റിൽ

പശ്ചിമേഷ്യൻ പ്രതിസന്ധി : പാകിസ്ഥാന്റെ മധ്യസ്ഥ പങ്കിനെ സംശയിച്ച് ഇസ്രായേൽ

‘ ആവശ്യത്തിന് ഊർജ സ്റ്റോക്ക് ലഭ്യമാണ്, കൂടുതൽ കപ്പലുകൾ ഉടൻ എത്തും’ : സർവകക്ഷി യോഗത്തിൽ സർക്കാർ

കൊടുങ്ങല്ലൂര്‍ ഭരണിച്ചടങ്ങുകള്‍ ക്യാമറയില്‍ പകര്‍ത്തുന്ന സ്പെയിന്‍ കാരി (ഇടത്ത്) താളം വന്യമായതോടെ അറിയാതെ അവര്‍ തുള്ളാന്‍ തുടങ്ങി (ഇടത്ത് നിന്നും രണ്ടാമത്തെയും മൂന്നാമത്തെയും ചിത്രങ്ങള്‍), സിനിമാതാരം വി.കെ. ശ്രീരാമന്‍ (വലത്ത്)

കൊടുങ്ങല്ലൂര്‍ ഭരണിയ്‌ക്കെത്തിയ സ്പെയിന്‍കാരി കോമരമായി തുള്ളി; പ്രചണ്ഡയായ ഭഗവതി ആ മെയ്യിലും മനസ്സിലും കയറി നൃത്തം ചെയ്തിരിക്കാമെന്ന് വി.കെ. ശ്രീരാമന്‍

ഹൈവേ നിര്‍മാണം അന്തിമഘട്ടത്തില്‍;നിതിന്‍ ഗഡ്കരിയുമായി കൂടിക്കാഴ്ച നടത്തി സി സദാനന്ദന്‍ മാസ്റ്റര്‍

നെഞ്ചുവേദനയെ തുടർന്ന് മുതിർന്ന കോൺഗ്രസ് നേതാവ് സോണിയ ഗാന്ധിയെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു : ഒപ്പമുള്ളത് മകൾ പ്രിയങ്ക

ഇനി ഇന്ത്യയുടെ കണ്ണ് വെട്ടിക്കാനാകില്ല ; 600 കിലോമീറ്റർ അകലെ വച്ച് ആറാം തലമുറ യുദ്ധവിമാനങ്ങളെയും പ്രതിരോധിക്കും : റഡാറുകൾ സജ്ജമായി കഴിഞ്ഞു

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.