Thursday, July 3, 2025
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സിപിഎം പിളര്‍പ്പിലേക്കോ?

Janmabhumi Online by Janmabhumi Online
Jan 23, 2018, 02:45 am IST
in Editorial
FacebookTwitterWhatsAppTelegramLinkedinEmail

അതിദയനീയമായ അവസ്ഥയിലാണ് സിപിഎം ജനറല്‍ സെക്രട്ടറി സീതാറാം യെച്ചൂരിയും ബംഗാളിലെ സിപിഎം നേതാക്കളും. കോണ്‍ഗ്രസുമായി സഖ്യമുണ്ടാക്കാനുള്ള രാഷ്‌ട്രീയ അടവുനയരേഖ കേന്ദ്ര കമ്മറ്റി വോട്ടിനിട്ട് തള്ളിയ സാഹചര്യത്തില്‍ യെച്ചൂരിക്കും ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ക്കും പുറത്തേക്കുള്ള വാതില്‍ തുറന്നു കാട്ടുകയാണ് കേരള ഘടകം.  വരുംനാളുകളില്‍ പാര്‍ട്ടിയില്‍ വലിയ പൊട്ടിത്തെറിക്ക് വഴിവെയ്‌ക്കുന്ന നീക്കങ്ങളാണ് കൊല്‍ക്കത്തയില്‍ സമാപിച്ച കേന്ദ്രകമ്മറ്റിയില്‍ ഉണ്ടായിരിക്കുന്നത്. സിപിഎം കേന്ദ്രകമ്മറ്റിയില്‍ കേരള ഘടകം സ്വീകരിച്ച നിലപാടിനോടുള്ള അതൃപ്തി ബംഗാള്‍ നേതാക്കള്‍ പരസ്യമായി പ്രകടിപ്പിച്ചു തുടങ്ങിയതോടെ ഭിന്നത രൂക്ഷമാകുന്നു എന്നുതന്നെപറയാം. 

കോണ്‍ഗ്രസുമായി യാതൊരു സഖ്യവും പാടില്ലെന്ന പ്രകാശ് കാരാട്ടിന്റെ നയരേഖയ്‌ക്ക് 55 വോട്ടുകള്‍ ലഭിച്ചപ്പോള്‍ 31 വോട്ടുകള്‍ മാത്രമാണ് സഖ്യം വേണമെന്ന യെച്ചൂരിയുടെ നിലപാടിന് ലഭിച്ചത്. പാര്‍ട്ടി ജനറല്‍ സെക്രട്ടറി അവതരിപ്പിച്ച രാഷ്‌ട്രീയ അടവുനയരേഖ പൂര്‍ണ്ണമായും തള്ളുന്നത് സിപിഎമ്മിന്റെ ചരിത്രത്തില്‍ ഇതാദ്യമാണ്. കേന്ദ്രകമ്മറ്റിയിലും പൊളിറ്റ് ബ്യൂറോയിലും പിന്തുണയില്ലാത്ത ജനറല്‍ സെക്രട്ടറിയായി സ്ഥാനത്ത് തുടരുക എന്ന ദയനീയ അവസ്ഥയാണ് യെച്ചൂരിക്ക്. പശ്ചിമ ബംഗാള്‍, ത്രിപുര ഘടകങ്ങളുടെ പിന്തുണ യെച്ചൂരിക്കുണ്ടെങ്കിലും കൂടുതല്‍ കേന്ദ്രകമ്മറ്റി അംഗങ്ങള്‍ കേരളത്തില്‍ നിന്നാണ്. 

പിണറായി വിജയനും കൂട്ടരും കോണ്‍ഗ്രസ് സഖ്യത്തിനെതിരായ കാരാട്ടിന്റെ നിലപാടിനൊപ്പം നില്‍ക്കുന്നതില്‍ ബംഗാള്‍ ഘടകത്തിന് വലിയ രോഷമാണുള്ളത്. കേന്ദ്രകമ്മറ്റിയില്‍ പാസായ നയരേഖയെപ്പറ്റി പ്രതികരണമാരാഞ്ഞ മാധ്യമ പ്രവര്‍ത്തകരോട്, അതു പോയി തിരുവനന്തപുരത്തെ എകെജി സെന്ററില്‍ ചോദിക്കാനായിരുന്നു പി.ബി. അംഗവും മുന്‍ ബംഗാള്‍ സെക്രട്ടറിയുമായ ബിമന്‍ ബോസിന്റെ പ്രതികരണം. ബംഗാളിലും ത്രിപുരയിലും ബിജെപി അതിശക്തമായി ഉയര്‍ന്നുവരുന്നത് കേരള ഘടകം കണക്കിലെടുക്കുന്നില്ല എന്നതാണ് അവരുടെ രോഷത്തിന് കാരണം. സാക്ഷരതയില്‍ ത്രിപുര കേരളത്തെ കടത്തിവെട്ടി എന്ന യെച്ചൂരിയുടെ പരാമര്‍ശവും ഇതിന്റെ അടിസ്ഥാനത്തിലാണ്. 

കേരള ഘടകത്തില്‍ വി.എസ്. അച്യുതാനന്ദനും തോമസ് ഐസക്കും യെച്ചൂരിക്കൊപ്പം, കോണ്‍ഗ്രസ് സഖ്യമാകാമെന്ന നിലപാടുകാരാണ്. കേരളത്തില്‍ നിന്നുള്ള കുറച്ചുനേതാക്കളെക്കൂടി ഒപ്പംനിര്‍ത്തി പാര്‍ട്ടി കോണ്‍ഗ്രസില്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യം ചര്‍ച്ചയ്‌ക്കു വയ്‌ക്കാനുള്ള ശ്രമം യെച്ചൂരി ആരംഭിച്ചിട്ടുണ്ട്. പാര്‍ട്ടി കോണ്‍ഗ്രസാണ് സിപിഎമ്മിന്റെ പരമാധികാര ബോഡിയെന്ന നിലപാട് യെച്ചൂരി ആവര്‍ത്തിക്കുന്നതും അതിനാലാണ്. എന്നാല്‍ കോണ്‍ഗ്രസ് സഖ്യ വിഷയത്തില്‍ യാതൊരു തരത്തിലുമുള്ള ഒത്തുതീര്‍പ്പിനും കേരള ഘടകം തയ്യാറാവാതെ തുടരുന്നത് വലിയ പ്രതിസന്ധി തന്നെയാണ്. ത്രിപുരയിലെ ഭരണം നഷ്ടപ്പെടുന്ന സാഹചര്യമുണ്ടായാല്‍ ബംഗാള്‍, ത്രിപുര ഘടകങ്ങള്‍ വീണ്ടും കോണ്‍ഗ്രസ് സഖ്യമെന്ന ആവശ്യം ഉയര്‍ത്തിക്കൊണ്ടുവരും. പാര്‍ട്ടിയുടെ പിളര്‍പ്പിനുതന്നെ ഇതു വഴിവെച്ചേക്കാം.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുമായി യുദ്ധം ഉണ്ടായപ്പോൾ അള്ളാഹു ഞങ്ങളെ സഹായിച്ചു ; അവർ ഞങ്ങളെ ആക്രമിച്ചാൽ അതിന്റെ നാലിരട്ടി അവർ അനുഭവിക്കേണ്ടിവരും ; മൊഹ്‌സിൻ നഖ്‌വി

Kerala

ഇടുക്കിയില്‍ യൂണിയന്‍ ബാങ്കില്‍ വനിതാ ജീവനക്കാരിയെ മുന്‍ ജീവനക്കാരന്‍ കുത്തി പരിക്കേല്‍പ്പിച്ചു

India

ഇന്ത്യയിലെ ഏറ്റവും കരുത്തനായ മുഖ്യമന്ത്രിയുടെ കഥ പറയുന്ന ‘അജയ്- ദി അൺടോൾഡ് സ്റ്റോറി ഓഫ് എ യോഗി’ ആഗസ്റ്റിൽ തിയേറ്ററുകളിലെത്തും 

Kerala

മന്ത്രി വീണാ ജോര്‍ജ് ആശുപത്രി വിട്ടു, ആശുപത്രിയിലെത്തിയ ധനമന്ത്രി കെ എന്‍ ബാലഗോപാല്‍ ബി ജെ പി പ്രവര്‍ത്തകരുമായി വാക്കേറ്റം നടത്തി

India

പഴയ വാഹനങ്ങള്‍ക്ക് ഇന്ധനവിലക്കില്ല, കമ്മിഷന്‍ ഉത്തരവ് നിര്‍ത്തിവയ്‌ക്കാന്‍ നിര്‍ദേശിച്ച് പരിസ്ഥിതി മന്ത്രി മഞ്ജീന്ദര്‍ സിംഗ് സിര്‍സ

പുതിയ വാര്‍ത്തകള്‍

മൈക്ക് കാണുമ്പോൾ കലി തുള്ളുന്നവരും ഫോൺ വിളിക്കുമ്പോൾ സമനില തെറ്റുന്നവർക്കും മാതൃക

ബിന്ദുവിന്റെ മരണത്തിലേക്കു നയിച്ചത് വീണ ജോര്‍ജിന്റെയും വാസവന്റെയും നിരുത്തരവാദ സമീപനമെന്ന് ലിജിന്‍ലാല്‍

തിരുവനന്തപുരത്തിറക്കിയ ബ്രിട്ടീഷ് യുദ്ധവിമാനം പൊളിച്ചു കൊണ്ടുപോകും

ആയുധങ്ങള്‍ നിര്‍മ്മിക്കുന്ന ‘മെയ് ഡ് ഇന്‍ ഇന്ത്യ’ കമ്പനികളില്‍ നിന്നും ഒരു ലക്ഷം കോടി രൂപയുടെ ആയുധങ്ങള്‍ വാങ്ങാന്‍ തീരുമാനിച്ചതായി രാജ് നാഥ് സിങ്ങ്

മെഡിക്കല്‍ കോളേജ് ദുരന്തം ജില്ലാ കളക്ടര്‍ അന്വേഷിക്കുമെന്ന് മന്ത്രി, ജുഡീഷ്യല്‍ അന്വേഷണം വേണമെന്ന് പ്രതിപക്ഷ കക്ഷികള്‍

ദേഹാസ്വാസ്ഥ്യം : മന്ത്രി വീണാ ജോര്‍ജ് ആശുപത്രിയില്‍

അധികൃതരുടെ അനാസ്ഥയില്‍ പൊലിഞ്ഞത് മകളുടെ ചികില്‍സാര്‍ത്ഥം മെഡിക്കല്‍ കോളേജിലെത്തിയ ഒരു സാധു വീട്ടമ്മയുടെ ജീവന്‍

പലസ്തീന്‍ ആക്ഷന്‍ എന്ന സംഘടന ബ്രിട്ടനില്‍ നടത്തിയ പ്രതിഷേധം. 'പലസ്തീന്‍ ആക്ഷന്‍' എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിക്കുന്ന പ്രമേയം 26നെതിരെ 385 വോട്ടുകള്‍ക്ക് പാസാക്കി ബ്രിട്ടന്‍

പലസ്തീനെ പിന്തുണയ്‌ക്കുന്നവരുടെ അക്രമസമരം ഇനി ബ്രിട്ടനില്‍ നടക്കില്ല; ‘പലസ്തീന്‍ ആക്ഷന്‍’ എന്ന സംഘടനയെ ഭീകരവാദഗ്രൂപ്പായി പ്രഖ്യാപിച്ച് ബ്രിട്ടന്‍

കോട്ടയം മെഡിക്കല്‍ കോളേജിലെ ദുരന്തം: പഴയ കെട്ടിടത്തില്‍ പ്രവര്‍ത്തനം പാടില്ലെന്ന ഡി എം ഇയുടെ കത്ത് പുറത്ത്

ഓമനപ്പുഴയില്‍ പിതാവ് മകളെ കൊലപ്പെടുത്തിയ സംഭവം: മാതാവും അറസ്റ്റില്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies