Wednesday, May 27, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

ഗീതാ ഗോപിനാഥ് പറഞ്ഞ സത്യങ്ങള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 16, 2018, 02:30 am IST
in Vicharam

സര്‍ക്കാര്‍ തലത്തിലെ അമിത ചെലവിനെയും സാമ്പത്തിക പ്രതിസന്ധിയെയും അതിനുള്ള പരിഹാരത്തെയുംപറ്റി മുഖ്യമന്ത്രിയുടെ സാമ്പത്തിക ഉപദേഷ്ടാവ് ഗീതാഗോപിനാഥ് പറഞ്ഞ അഭിപ്രായം  സമൂഹത്തിന്റെയും ഭരണകൂടത്തിന്റെയും കണ്ണുതുറപ്പിക്കുന്നതാണ്. സാമ്പത്തിക പ്രതിസന്ധി നേരിടാന്‍ പദ്ധതി ചെലവ് കുറയ്‌ക്കേണ്ടി വരുമെന്ന ചിലരുടെ വാദം ശരിയല്ല.

ആകെ വരുമാനത്തിന്റെ സിംഹഭാഗവും പദ്ധതിയിതര ഇനങ്ങളായ ശമ്പളം, പെന്‍ഷന്‍, പലിശ എന്നിവയ്‌ക്കായാണ് ചെലവഴിക്കുന്നത്. ഗീതാ ഗോപിനാഥ് പറഞ്ഞതുപോലെ ഇവയിലാണ്  കുറവു വരേണ്ടത്. വസതി, വാഹനം, ഇതര സൗകര്യങ്ങള്‍ തുടങ്ങി ഉന്നതതലത്തിലുള്ള ആര്‍ഭാടങ്ങള്‍ അവസാനിപ്പിക്കണം.ഒരു ലക്ഷത്തിനുമേല്‍ ശമ്പളം നല്‍കേണ്ട സാമൂഹ്യ ആവശ്യകത കേരളത്തില്‍ നിലവിലില്ല. തനിക്ക് ഒരു ലക്ഷത്തിനുമേല്‍ ശമ്പളത്തിനു യോഗ്യതയുണ്ടെന്ന് കേരളത്തിലെ ഒരുദ്യോഗസ്ഥനും, ചീഫ് സെക്രട്ടറി പോലും, അവകാശപ്പെടില്ല. പരമാവധി ശമ്പളം ഒരു ലക്ഷമായി നിജപ്പെടുത്തിയേ പറ്റൂ. അതിനു മുകളിലെ എല്ലാ ശമ്പളവും ഒരു ലക്ഷമായി കുറയ്‌ക്കണം . അന്‍പതിനായിരത്തിനു മുകളിലെ എല്ലാ ശമ്പളവും

അന്‍പതിനായിരം ആയി കുറയ്‌ക്കണം. വന്‍തുക ശമ്പളം നല്‍കുമ്പോള്‍ അതിന്റെ പകുതിയുടെയെങ്കിലും പ്രയോജനം സര്‍ക്കാരിനുണ്ടാകണം.

ശമ്പളപരിഷ്‌കരണം ആവശ്യമെങ്കില്‍  പത്തു വര്‍ഷത്തില്‍ മതി. എല്ലാ തലത്തിലും വാര്‍ഷിക വര്‍ധന ആയിരം രൂപമതി എന്നു നിശ്ചയിക്കണം. പെന്‍ഷന്‍ നിയന്ത്രിക്കണം. സിവില്‍ സര്‍വീസുകാര്‍ക്ക് 30000, മറ്റുളളവര്‍ക്ക് 20000 രൂപ പരമാവധി പെന്‍ഷനായി നിജപ്പെടുത്തണം. പൊതുജനത്തിന്റെ യജമാനന്‍മാരല്ല, അവരുടെ കനിവില്‍ ജീവിക്കുന്ന സേവകരാണ് സര്‍ക്കാര്‍ സേവകര്‍ എന്ന സത്യം ബോധ്യപ്പെടണം.

മറ്റൊരിടത്തും ഇല്ലാതെ, കേരളത്തില്‍ മാത്രമുള്ള ചെലവാണ് എയ്ഡഡ് മേഖലയ്‌ക്കായി വര്‍ഷം തോറും നല്‍കുന്ന 16000 കോടി രൂപ. വര്‍ഷം 6000 കോടിയുടെ നിയമന കോഴ ഇടപാടു നടക്കുന്ന എയ്ഡഡിനായുള്ള സര്‍ക്കാര്‍ വിഹിതം വന്‍തോതില്‍ കുറയണം. സര്‍ക്കാര്‍തന്നെ ശമ്പളം നല്‍കട്ടെ. പക്ഷേ സര്‍ക്കാര്‍ നിരക്കില്‍ നല്‍കേണ്ട ആവശ്യമെന്ത്? പരമാവധി 30000 രൂപയായി എയ്ഡഡില്‍ ശമ്പളം പരിമിതപ്പെടുത്തണം. തൊഴിലുടമയായ മാനേജര്‍ നല്‍കേണ്ട ഗ്രാറ്റുവിറ്റി സര്‍ക്കാര്‍ നല്‍കുന്നതെന്തിന്? പെന്‍ഷന്‍ നിര്‍ത്തലാക്കുകയോ 5000 – 10000 ആയി ചുരുക്കുകയോ വേണം. 

മുസ്ലിം ലീഗും സിപിഎമ്മും പോലുള്ള കക്ഷികളും നേതാക്കളുമൊക്കെ എയ്ഡഡിന്റെ ഉടമകളും ഗുണഭോക്താക്കളുമായിരിക്കെ, മുന്നണികള്‍ മാറി മാറി ഭരിച്ചാലും എയ്ഡഡ് മേഖലയെ മല്‍സരിച്ചു പോഷിപ്പിക്കുന്നതാണു കേരളത്തില്‍ കാണുന്നത്.

സര്‍ക്കാര്‍ നയം എന്നതിനേക്കാള്‍ പ്രാധാന്യം സംസ്ഥാനത്തിന്റെ ഭാവിക്കു നല്‍കണം. ഇന്നത്തെ രീതിയില്‍ മുന്നോട്ടു പോയാല്‍, വരുമാനത്തിന്റെ എഴുപതു ശതമാനവും കേവലം ഏഴു ശതമാനം പേരിലേക്കു ചുരുങ്ങുകയും വിഭവ – ഉല്‍പന്ന- വിനിമയ മേഖലകള്‍ അപ്രസക്തമായി, കേരളത്തിന്റെ നിലനില്‍പുതന്നെ അപകടത്തിലാവുകയും ചെയ്യാം.

ജോഷി ബി. ജോണ്‍ 

മണപ്പള്ളി, കൊല്ലം

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

‘മുഖ്യമന്ത്രി’ മമതയക്ക് കിട്ടിയത് പ്രഹരം, പ്രതിപക്ഷ നേതാവ് പിണറായിക്ക് വരുന്നത് ‘ഇടിത്തീ’യോ

Kerala

ഇഡി ഉദ്യോഗസ്ഥരുടെ വാഹനം ആക്രമിച്ച് സിപിഎം പ്രവർത്തകർ ; എം എ ബേബി അടക്കം അറസ്റ്റിൽ

Kerala

ഇഡി ഉദ്യോഗസ്ഥരെ ആക്രമിച്ചതിൽ കേന്ദ്രം നടപടി തുടങ്ങി

India

കാണാനില്ലെന്ന് പരാതി നൽകിയ ഭർത്താവ് 50,000 രൂപയ്‌ക്ക് കൂട്ടുകാർക്ക് വിറ്റു; 10 ദിവസം കൂട്ടബലാത്സംഗത്തിനിരയായി, പോലീസ് കണ്ടെത്തിയത്..

India

രാജ്യത്തെ ഞെട്ടിച്ച ലഹരിവേട്ട! പാകിസ്ഥാനിൽ നിന്നെത്തിയ 1,150 കോടിയുടെ രാസലഹരി പിടിച്ചെടുത്ത് ഇന്ത്യൻ കോസ്റ്റ് ഗാർഡും ഗുജറാത്ത് ഭീകര വിരുദ്ധ സ്‌ക്വാഡും

പുതിയ വാര്‍ത്തകള്‍

ബിജെപി/എൻഡിഎ നിയമസഭാ കക്ഷി നേതാവായി ബി ബി ഗോപകുമാർ എംഎൽഎ, അഭിനന്ദനങ്ങളുമായി രാജീവ് ചന്ദ്രശേഖർ

മതപ്രീണനം മൂലം മമതയുടെ പതനം പൂർത്തിയായി: തൃണമൂലിന്റെ 50 എംഎൽഎമാരും 20 എംപിമാരും ബിജെപിയിലേക്ക് വരാൻ തയ്യാർ

പിണറായി വിജയന്റെ വീട്ടിലെ ഇഡി റെയ്ഡിനെ അപലപിച്ച് എം.കെ സ്റ്റാലിൻ

പിണറായിയുടെ വസതിക്കു മുന്നിൽ വൻ പ്രതിഷേധവുമായി സിപിഎം: കേന്ദ്രസേനയ്‌ക്ക് നേരെ ഹെൽമെറ്റും കുപ്പിയും കല്ലുമെറിഞ്ഞ് സഖാക്കൾ

ED ആസ്ഥാനത്തേക്ക് പ്രതിഷേധ മാർച്ച് പ്രഖ്യാപിച്ച് സിപിഎം; ഇത്തവണ പോഞ്ഞിക്കര പോസ്റ്റ് ഓഫീസ് രക്ഷപെട്ടെന്ന് സോഷ്യൽ മീഡിയ

മീനാക്ഷി ശേഷാദ്രി തിരിച്ചെത്തി; 30 വർഷങ്ങൾക്ക് ശേഷം, അവസരങ്ങൾക്കായി കാത്തിരിക്കുന്നുവെന്ന് വീഡിയോ സന്ദേശം

നീറ്റ് ചോദ്യപേപ്പർ ചോർച്ച: രണ്ട് പേർ കൂടി പിടിയിൽ , ലാത്തൂരിലെ ഡോക്ടറെയും പൂനെയിലെ കോച്ചിംഗ് അധ്യാപകനെയും സിബിഐ കസ്റ്റഡിയിലെടുത്തു

ഡികെ ശിവകുമാർ കർണാടക മുഖ്യമന്ത്രിയാകും, അടുത്ത ആഴ്‌ച്ച സത്യപ്രതിജ്ഞ: നിർണ്ണായക നീക്കങ്ങൾ

കോൺഗ്രസുമായി ഡീൽ ഉണ്ടാക്കാൻ മോദിക്ക് വേറെ പണിയില്ലേ; റെയ്ഡ് രാഷ്‌ട്രീയപ്രേരിതമാണെന്ന് ആരോപണം പരിഹാസ്യം: വി.മുരളീധരൻ

മതമൗലികവാദികൾക്ക്  വഴങ്ങി പാകിസ്ഥാനിലെ പഞ്ചാബ് സർക്കാർ : ലാഹോറിലെ ഇസ്ലാംപുരിന്റെ പേര് കൃഷ്ണ നഗർ എന്ന് പുനർനാമകരണം ചെയ്യില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.