Sunday, May 17, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കാനനവാസന്റെ പുണ്യം തേടി പദയാത്രയുടെ ഇരുപത്തിയെട്ടാം വര്‍ഷം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 5, 2018, 12:06 pm IST
in Thiruvananthapuram

പാറശ്ശാല: ശരണമന്ത്രമുരുവിട്ട് നഗ്‌നപാദരായി കാനനവാസന്റെ ദര്‍ശനപുണ്യം തേടിയുള്ള കുന്നത്തുകാലിലെ അയ്യപ്പസംഘത്തിന്റെ പദയാത്ര തുടങ്ങി. പതിവ് തെറ്റിക്കാതെ തുടര്‍ച്ചയായി 28 വര്‍ഷം പിന്നിട്ട ഈ പദയാത്ര കുന്നത്തുകാല്‍ ചിമ്മിണ്ടി ശ്രീ നീല കേശി ദേവീക്ഷേത്രത്തില്‍ നിന്നാണ് തുടങ്ങിയത്. പുരവൂര്‍, വെള്ളറട, മുഞ്ചിറ, മണവാരി, മലയടി, കാരക്കോണം, പരശുവയ്‌ക്കല്‍, നാറാണി തുടങ്ങി സമീപപ്രദേശങ്ങളിലെ അയ്യപ്പന്മാര്‍ യാത്രയില്‍ പങ്കുചേരുന്നുണ്ട്.

ഇക്കുറി 22 അയ്യപ്പന്മാരാണ് സംഘത്തിലുള്ളത്. 1989 ഡിസംബറിലാണ് പദയാത്ര സംഘത്തിന്റെ ശബരിമല യാത്ര ആരംഭിച്ചത്. തുടക്കത്തില്‍ ഏഴ് അയ്യപ്പന്മാരുമായി തുടങ്ങിയ യാത്രയില്‍ 250 ഓളം അയ്യപ്പന്മാര്‍ പങ്കാളികളായിട്ടുണ്ട്. വെളളറട സ്വദേശിയായ ഗുരുസ്വാമി കരുണാകരന്‍നായരുടെ നേതൃത്വത്തിലായിരുന്നു മലയാത്ര. അദ്ദേഹത്തിന്റെ വിയോഗത്തോടെ മുതിര്‍ന്ന സ്വാമിമാരായ കുന്നത്തുകാല്‍ പത്മകുമാര്‍, സുധാകരന്‍, രവി എന്നിവരുടെ നേതൃത്തിലായിരുന്നു തുടര്‍ന്നുള്ള യാത്ര. നീലകേശി ദേവീക്ഷേത്രത്തില്‍ അന്നദാനവും നയത്തിയ ശേഷം ക്ഷേത്രസന്നിധിയില്‍ നിന്നു യാത്രതിരിച്ച് ഒന്നാം ദിവസം കളളിക്കാട് ചിന്താലയ ആശ്രമത്തില്‍ എത്തിചേരും. 10 ദിവസം നീളുന്ന തീര്‍ത്ഥാടനത്തില്‍ കുളത്തൂപ്പുഴ, ആര്യങ്കാവ്, അച്ചന്‍കോവില്‍, കല്ലേലി തമ്പുരാന്‍ ക്ഷേത്രം, കോന്നി മുരിങ്ങമംഗലം വഴി മലയാലപ്പുഴ ദേവീക്ഷേത്രം, റാന്നി ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, എരുമേലി, കൊടികുത്തി, മുണ്ടക്കയം, പീരുമേട് ശ്രീകൃഷ്ണസ്വാമി ക്ഷേത്രം, പരുന്തുംപാറ വഴി സത്രത്തില്‍ എത്തിച്ചേരും. തുടര്‍ന്ന് എരുമേലി, പീരുമേട്, പുല്‍മേട്, ഉപ്പുപ്പാറ വഴിയാണ് ശബരീശ സന്നിധിയില്‍ എത്തിച്ചേരുക.

പൂര്‍ണ്ണമായും പരമ്പരാഗത പാതകളെ മാത്രം ആശ്രയിച്ചാണ് യാത്ര. തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, കോട്ടയം, ഇടുക്കി, തമിഴ്‌നാട്ടിലെ തിരുനെല്‍വേലി എന്നീ അഞ്ച് ജില്ലകളിലൂടെയുള്ള യാത്രയ്‌ക്കിടയില്‍ വിവിധ ക്ഷേത്രങ്ങളിലും മറ്റ് കേന്ദ്രങ്ങളിലും ഉച്ചയ്‌ക്കും രാത്രിയിലും വിശ്രമിക്കും. ആഹാരം പാകം ചെയ്താണ് കഴിക്കുന്നത്. തീര്‍ത്ഥാടനത്തിന്റെ ആരംഭ സമയത്ത് ഉണ്ടായിരുന്നവരില്‍ ചിലര്‍ ഇപ്പോഴില്ല. പുതുതായി എത്തുന്നവരുടെ എണ്ണവും കൂടുന്നുണ്ട്. കാനനപാതയിലൂടെയുള്ള യാത്രയെക്കാള്‍ ദുരിതപൂര്‍ണ്ണമാകുന്നത് ദര്‍ശനത്തിനായുള്ള മണിക്കൂറുകള്‍ നീളുന്ന ക്യൂവാണെന്ന് തീര്‍ത്ഥാടക സംഘം പറയുന്നു. കലിയുഗവരദന്റെ ദര്‍ശനപുണ്യത്തിന് ശേഷം മലയിറങ്ങിയുള്ള മടക്കയാത്ര ബസ്സിലായിരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Football

എഫ് എ കപ്പ്: സിറ്റി ജേതാക്കള്‍

Football

ഇംഗ്ലീഷ് പ്രീമിയര്‍ ലീഗ് : ലിവറിനെ ആസ്റ്റണ്‍ വില്ല തോല്‍പ്പിച്ചു

World

ചോള രാജവംശത്തിന്റെ ചെമ്പ് ഫലകങ്ങൾ തിരികെ നൽകുമെന്ന് നെതർലാൻഡ്‌സ്

Kerala

സമുദായത്തെ തൃപ്തിപ്പെടുത്താന്‍ സിപി ജോണിന് പോലും മന്ത്രിസ്ഥാനം, ഒമ്പത് എംഎല്‍എമാരെ നല്‍കിയ ഈഴവര്‍ക്ക് രണ്ട് മന്ത്രിസ്ഥാനം മാത്രം

World

‘ഇന്ത്യയിലെ ഏറ്റവും മികച്ച അഞ്ച് നിക്ഷേപകരിൽ നെതർലൻഡ്‌സും’: പ്രധാനമന്ത്രി മോദിയും ഡച്ച് പ്രധാനമന്ത്രിയും ചർച്ചകൾ നടത്തി; ധാരണാപത്രങ്ങളിൽ ഒപ്പുവച്ചു

പുതിയ വാര്‍ത്തകള്‍

ചെറിയാന്‍ ഫിലിപ്പ് ബിന്ദു കൃഷ്ണയെ കെട്ടിപ്പിടിക്കാന്‍ ശ്രമിക്കുന്നു (വലത്ത്) മുള്ളുള്ള സാരിയുമായി കോണ്‍ഗ്രസ് വനിതാപ്രവര്‍ത്തക (ഇടത്ത്)

ചെറിയാന്‍ ഫിലിപ്പുമാരുണ്ട്….സത്യപ്രതിജ്ഞയ്‌ക്ക് പ്രത്യേക തരം ഉടുപ്പുമായി കോണ്‍ഗ്രസ് വനിതാ പ്രവര്‍ത്തകര്‍

നീറ്റ്-യുജി ചോദ്യപേപ്പർ ചോർച്ച കേസ് : ബയോളജി ചോദ്യപേപ്പർ ചോർച്ചയുടെ മുഖ്യസൂത്രധാരയായ വനിതാ അധ്യാപിക അറസ്റ്റിൽ

കാശ്മീരിന്റെ 370ാം വകുപ്പ് റദ്ദാക്കിയാൽ UAE പെട്രോൾ തരില്ല എന്ന് പ്രചരിപ്പിച്ച രാഹുല്‍ ഗാന്ധി കേട്ടോ? യുഎഇ ഇന്ത്യയ്‌ക്ക് നല്കുക 3 കോടി ബാരൽ എണ്ണ

‘ ഇന്നത്തെ ഇന്ത്യ അതിവേഗം മുന്നോട്ട് കുതിക്കുന്നു’ ; നെതർലൻഡ്‌സിലെ ഇന്ത്യൻ സമൂഹത്തെ അഭിസംബോധന ചെയ്ത് പ്രധാനമന്ത്രി നരേന്ദ്രമോദി

ദുല്‍ഖര്‍ സല്‍മാന്‍ ‘ലക്കി ഭാസ്കര്‍’ സിനിമയില്‍ ഉപയോഗിച്ച നിസ്സന്‍ കാര്‍ പിടിച്ചെടുത്ത സംഭവം: കസ്റ്റംസ് വിശദീകരണം തേടും

‘ഇട്ട വസ്ത്രമുൾപ്പെടെ വെച്ച് സൈബർ ആക്രമണം നടക്കുന്നു , പലരും മോശമായി കമന്റ് ചെയ്യുകയാണ് ‘ ; ബസിന്റെ ചില്ല് തകർത്ത മുംതാസ് ബീഗം

ഒരു ദമ്പതികള്‍ക്ക് നാല് കുട്ടികള്‍….ആന്ധ്ര മുഖ്യമന്ത്രി ചന്ദ്രബാബു നാഡിയു ജനസംഖ്യ കൂട്ടുന്നതിന്റെ കാരണങ്ങള്‍ ഇവയൊക്കെയാണ്

മന്ത്രി ആരാകണമെന്നതിനെ ചൊല്ലി കേരള കോണ്‍ഗ്രസ് ജോസഫ് വിഭാഗത്തില്‍ തര്‍ക്കം

മറ്റൊരു മാറാടിനുള്ള മുസ്ലിം ലീഗ് ശ്രമം അനുവദിക്കില്ല,വെള്ളാപ്പള്ളിയെ തടഞ്ഞാല്‍ ലീഗ് നേതാക്കളെ വഴിയില്‍ തടയും,ലീഗിന്റേത് വര്‍ഗീയ കലാപ ശ്രമം

ആഭ്യന്തരം ചെന്നിത്തലയ്‌ക്ക് നൽകിയതിൽ ലീഗിൽ മുറുമുറുപ്പ് ; ‘ ലീഗ് ഭരിക്കും നാട്ടിൽ ലീഗ് പറയും നിയമങ്ങൾ ‘ എന്ന് വിളിച്ചിട്ട് വകുപ്പ് കൈവിട്ടു പോയോ ?

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.