Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

രക്ഷാപ്രവര്‍ത്തനം വൈകുന്നു; തീരത്ത് പ്രതിഷേധം വ്യാപകം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Dec 3, 2017, 12:26 pm IST
in Thiruvananthapuram

കാണാതായ മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതില്‍ സര്‍ക്കാര്‍ അനാസ്ഥ കാണിക്കുന്നെന്ന് പരാതിപ്പെട്ട് വേളിയില്‍ നാട്ടുകാര്‍ റോഡ് ഉപരോധിക്കുന്നു

പേട്ട: കടല്‍ക്ഷോഭത്തില്‍പെട്ട് കാണാതായ മത്സ്യത്തൊഴിലാളികളെ രക്ഷിക്കാനുള്ള പ്രവര്‍ത്തനത്തില്‍ വീഴ്ചവന്നതിനെ തുടര്‍ന്ന് തീരദേശമേഖലയില്‍ പ്രതിഷേധം വ്യാപകം. പലയിടത്തും സ്ത്രീകള്‍ ഉള്‍പ്പെടെയുള്ളവര്‍ റോഡുകള്‍ ഉപരോധിച്ച് ഗതാഗതം തടസ്സപ്പെടുത്തി. മത്സ്യത്തൊഴിലാളികളെ കണ്ടെത്തുന്നതിന് സര്‍ക്കാരും അധികൃതരും വീഴ്ചവരുത്തുന്നുവെന്ന് ആരോപിച്ചായിരുന്നു പ്രതിഷേധം.

പോലീസെത്തി ഉപരോധക്കാരെ അനുരഞ്ജനത്തിലൂടെ പിന്തിരിപ്പിക്കാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടു. ഉപരോധം നിമിത്തം മണിക്കൂറുകളോളം വലിയതുറ, വേളി, വെട്ടുകാട് തുടങ്ങി തീരത്തുകൂടിയുളള ഗതാഗതം നിലച്ചു. ഇന്നലെ രാവിലെ 9.30 ഓടെയാണ് വേളിയില്‍ വിഎസ്എസ്‌സി റോഡില്‍ ഉപരോധം ആരംഭിച്ചത്. വേളി പാലം കടന്നുവരുന്ന വാഹനങ്ങളെ ഉപരോധക്കാര്‍ തടസ്സപ്പെടുത്തി. തുടര്‍ന്ന് മത്സ്യത്തൊഴിലാളികള്‍ സംഘടിച്ചെത്തി ബോട്ട് ക്ലബ്ബിലേക്കും ഇംഗ്ലീഷ് ഇന്ത്യന്‍ ക്ലേസ് വഴി ആള്‍സെയിന്‍സിലേക്കുമുളള വാഹനങ്ങളും തടഞ്ഞിട്ടു. വലിയതുറ പോലീസ് എത്തി കാണാതായ മത്സ്യത്തൊഴിലാളികള്‍ക്ക് വേണ്ടി തിരച്ചില്‍ നടക്കുകയാണെന്നും ഉപരോധം അവസാനിപ്പിക്കണമെന്നും ആവശ്യപ്പെട്ടെങ്കിലും ഉപരോധക്കാര്‍ ചെവിക്കൊണ്ടില്ല. തുടര്‍ന്ന് പോലീസിനു നേരെ മുദ്രാവാക്യങ്ങള്‍ മുഴക്കി പ്രശ്‌നം രൂക്ഷമാക്കി.

ജോസണ്‍ (55), ജറാള്‍ഡ് (50), അനില്‍ (42), ഔസേപ് (56) എന്നിവരെയാണ് കൊച്ചു വേളിയില്‍ നിന്നു കാണാതായത്. ജോസണും ജറാള്‍ഡും മത്സ്യബന്ധനത്തിന് ബുധനാഴ്ച വൈകിട്ട് കടലിലേക്ക് പോയതായിരുന്നു. പിറ്റേന്ന് ഇവര്‍ മടങ്ങിവരാതായതോടെ അന്വേഷിച്ചുപോയതായിരുന്നു അനിലും ഔസേപ്പും. ഇന്നലെ ഉച്ചയോടെ അനിലും ഔസേപ്പും കൊല്ലം അഴീക്കലില്‍ എത്തിയതായി വിവരം ലഭിച്ചുവെങ്കിലും മറ്റ് രണ്ടുപേരെ കുറിച്ച് വ്യക്തത വരുത്തണമെന്ന് ഉപരോധക്കാര്‍ ആവശ്യപ്പെട്ടു. ഉപരോധം ഉച്ചകഴിഞ്ഞും നീണ്ടു.

വലിയതുറയില്‍ മത്സ്യബന്ധനത്തിന് പോയ പതിനഞ്ചോളം പേരെ കാണാനില്ലെന്ന് ചൂണ്ടിക്കാട്ടിയായിരുന്നു ഉപരോധം. കറുപ്പായി റോഡ് സ്വദേശി ജോസ് (42), കുഴിവിളാകം സ്വദേശികളായ ജെറാള്‍ഡ് (63), ബൈജു (40), പോള്‍ (59), ഡെന്നി (57), ചെറിയതുറ സ്വദേശികളായ സ്റ്റീഫന്‍ തോമസ്, സേവ്യര്‍ (58), ഒഎല്‍ജി നഗര്‍ സ്വദേശി ഈപ്പച്ചന്‍ (63), ജോസ് ഫ്രെഡി, അല്‍ഫോണ്‍സ് (65), ആന്റണി (49), ജാര്‍ഡിഷന്‍ (31), പീറ്റര്‍ (61), ബിനു (45), സജൂണ്‍ (39) എന്നിവരെയാണ് കാണാതായത്. ഇതില്‍ പത്തുപേര്‍ വളളങ്ങളില്‍ മത്സ്യബന്ധനത്തിന് പോയവരാണ്. ഉച്ചയോടെ വലിയതുറ ഫെറോന വികാരി സൈറസ് കളത്തില്‍, തിരുവനന്തപുരം അതിരൂപത വികാരി ജനറല്‍ യൂജിന്‍ എച്ച്. പെരേര, കൗണ്‍സിലര്‍ ഷീബ പാട്രിക് എന്നിവര്‍ ഉപരോധ സ്ഥലത്തെത്തി. ചര്‍ച്ചയെത്തുടര്‍ന്ന് ഉപരോധക്കാര്‍ അയഞ്ഞു.

വെട്ടുകാട് പളളിക്ക് സമീപം കമ്പി കൊണ്ട് റോഡ് അടച്ചായിരുന്നു ഉപരോധം. സോളമന്‍ വര്‍ഗീസ് (46), ജെയിംസ് (42), എഡിസണ്‍ ലോപസ് (47), ഷിബു സേവ്യര്‍ (35), റോയി (36) എന്നിവരെയാണ് ഇവിടെ കാണാതായത്. ഉച്ചകഴിഞ്ഞും ഉപരോധം തുടര്‍ന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുള്ളന്‍ പന്നിയെ അടിച്ചു കൊന്ന കേസ് : വെള്ളനാട് ശശി കീഴടങ്ങി

India

കശ്മീരിനെ വേർപെടുത്തി പാകിസ്ഥാനിൽ ലയിപ്പിക്കാൻ ശ്രമം : യുഎപിഎ കേസിൽ തീവ്ര വിഘടനവാദി നേതാവ് ആസിയ ആൻഡ്രാബിക്ക് ജീവപര്യന്തം തടവ്

News

യുദ്ധം തീർക്കാൻ തയാർ; ഇറാൻ വഴങ്ങിയേക്കില്ലെന്ന് ഇസ്രയേൽ വിലയിരുത്തൽ

Kerala

അതയാളുടെ ഉത്കണ്ഠയായിരുന്നു; മുഖ്യമന്ത്രി പിണറായി പറഞ്ഞു, വീട്ടിൽപോയി ചോദിച്ചാൽ മതി

India

മുതിർന്ന നക്സലൈറ്റ് പപ്പാ റാവു കീഴടങ്ങും; ബസ്തറിലെ അവസാനത്തെ നക്സൽ നേതാവിന്റെ കീഴടങ്ങൽ മാർച്ച് 31ന് മുമ്പ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.