Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

എംസി റോഡ് നിര്‍മ്മാണം ദുഷ്‌ക്കരംഎംസി റോഡ് നിര്‍മ്മാണം ദുഷ്‌ക്കരംകോട്ടയത്ത് ഗതാഗതക്കുരുക്ക് മുറുകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 24, 2017, 09:31 pm IST
in Kottayam

കോട്ടയം: എംസി റോഡ് നവീകരണത്തിന്റെ ഭാഗമായി കോട്ടയം നഗരത്തിലെ നിര്‍മ്മാണം നിശ്ചിത സമയത്ത് പൂര്‍ത്തിയാകില്ല.  നഗരത്തിലെ റോഡ് പൂര്‍ണ്ണമായും പൊളിച്ച് പണിയാന്‍ സമയമെടുക്കും. ടാറിന് അടിയില്‍ ഗ്രാവല്‍ മാത്രമാണുള്ളത്. അതിനാല്‍ റോഡ് പണി ദുഷ്‌ക്കരമായിരിക്കുകയാണ്. ഈ മണ്ണ് മാറ്റി പുതിയവ ഇട്ട്  അടിത്തറ ബലപ്പെടുത്തണം. ഇതിന് സമയമെടുക്കും. മറ്റൊരു പ്രധാന പ്രശ്‌നം മണ്ണിന്റെ ലഭ്യതകുറവാണ്.  റോഡ് നിര്‍മാണത്തിന് മണ്ണ് കിട്ടാത്ത അവസ്ഥയാണ്. റവന്യു വകുപ്പിന്റെ പ്രത്യേക പാസ് ഉണ്ടെങ്കില്‍ മാത്രമെ മണ്ണ് കടത്താന്‍ അനുവാദം ലഭിക്കുകയുള്ളു. ഈ സാഹചര്യത്തില്‍ നഗരത്തിലെ റോഡ് നിര്‍മാണം പുതുവര്‍ഷത്തിലും തുടരനാണ് സാധ്യത. ഡിസംബര്‍ അവസാനത്തോടെ പണി തീര്‍ക്കാനാണ് കെഎസ്ടിപി ലക്ഷ്യമിടുന്നത്. നിര്‍മാണ കരാറിന്റെ കാലാവധി അവസാനിച്ചതിനാല്‍ മൂന്ന് മാസത്തേക്ക് കൂടി നീട്ടി് നല്‍കുകയാണ്. അതിനാല്‍ കോട്ടയം നഗരത്തിലെ ഗതാഗതകുരുക്ക് പുതുവര്‍ഷത്തിലും തുടരും. റോഡ് നിര്‍മാണം സുഗമമാക്കാന്‍ നഗരത്തില്‍ പോലീസുമായി ചേര്‍ന്ന് ഗതാഗതത്തിന് ബദല്‍ ക്രമീകരണം ഏര്‍പ്പെടുത്തിയിരുന്നു.എന്നാല്‍ ഇത് പാളിയ അവസ്ഥയിലാണ്.  കോടിമത മുതല്‍ നാഗമ്പടം വരെ നഗരത്തിന്റെ ഹൃദയ ഭാഗത്ത് വാഹനങ്ങള്‍ കുടുങ്ങി കിടക്കുന്നത് നിത്യകാഴ്ചയാണ്. നാലുവരി പാതയില്‍ നിര്‍മ്മാണം നടക്കുന്നതിനാല്‍ വാഹനങ്ങള്‍ ഇന്നലെ ഒരു മണിക്കൂര്‍ എടുത്താണ് നഗരം കടന്നത്. നഗരത്തിലെ ഗതാഗതകുരുക്ക് കുറയ്‌ക്കാന്‍ നിര്‍ദ്ദേശിച്ച ബദല്‍ റോഡുകള്‍ നോക്കുകുത്തിയായിരിക്കുകയാണ്. കെ.കെ.റോഡില്‍ നിന്ന് വരുന്ന വാഹനങ്ങള്‍ക്ക് നഗരത്തിന്റെ ഹൃദയ ഭാഗം ഒഴിവാക്കി ഈരയില്‍ക്കടവ് പാലം വഴി മണിപ്പുഴയിലെത്തി എംസി റോഡില്‍ പ്രവേശിക്കാന്‍ സാധിക്കും. എന്നാല്‍ ഈരയില്‍ക്കടവ് പാലം മാത്രമുണ്ട്. അപ്രോച്ച് റോഡ് പൂര്‍ത്തിയായിട്ടി്ല്ല. അതിനാല്‍ വാഹനങ്ങള്‍ക്ക് ഈ റോഡ് ഉപയോഗിക്കാന്‍ സാധിക്കുന്നില്ല. ഗതാഗതക്കുരുക്ക് മൂലം ഏറ്റവും കൂടുതല്‍ വലയുന്നത് ശബരിമല തീര്‍ത്ഥാടകരാണ്. മണ്ഡലക്കാലം മുഴുവന്‍ ഈ  കുരുക്ക് തുടരും. തീര്‍ത്ഥാടകരെ ബുദ്ധിമുട്ടിക്കാന്‍ ഇപ്പോള്‍ റോഡ് നിര്‍മാണം നടത്തുന്നതിനെതിരെ പ്രതിഷേധം വ്യാപകമാണ്. ആംബുലന്‍സുകളും ഗതാഗതകുരുക്കില്‍ അകപ്പെടുന്നുണ്ട്. കഴിഞ്ഞ ദിവസം ഗതാഗതക്കുരുക്കില്‍ പെട്ട് ആശുപത്രിയിലേക്ക് കൊണ്ടുപോകുകയായിരുന്നു കുട്ടി മരണപ്പെടാനുള്ള സാഹചര്യം പോലും ഉണ്ടായി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.