Friday, June 26, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കശ്മീരില്‍ ഭീകരതയുടെ അന്ത്യനാളുകള്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 21, 2017, 02:45 am IST
in Vicharam

കശ്മീര്‍ താഴ്‌വര പൊതുവേ ശാന്തമായിക്കൊണ്ടിരിക്കുന്നു എന്ന വാര്‍ത്ത രാജ്യത്തിനാകെ ആശ്വാസം പകരുന്നതാണ്. കശ്മീരിന്റെ ശാശ്വത സമാധാന പ്രക്രിയ അന്തിമഘട്ടത്തിലേക്ക് കടക്കുകയാണെന്ന ഉറപ്പ് സൈന്യവും നല്‍കുന്നുണ്ട്.

കശ്മീരികളായ ഭീകരരും നുഴഞ്ഞുകയറിയെത്തുന്ന ഭീകരരും സുരക്ഷാ സൈന്യത്തിന്റെ കൈകളാല്‍ ദിവസേനയെന്നോണം കൊല്ലപ്പെടുകയാണ്. കശ്മീരിന്റെ മോചനത്തിനായി തോക്കേന്തിയ ലഷ്‌കറെ തോയ്ബയ്‌ക്ക് നാഥനില്ലാതായിട്ട് മാസങ്ങളായി. രണ്ടു ദിവസങ്ങള്‍ക്ക് മുമ്പ് ബന്ദിപ്പോര ജില്ലയില്‍ ആറു ഭീകരരെയാണ് സൈന്യം കൊലപ്പെടുത്തിയത്. അതിശക്തമായ നടപടികളാണ് കഴിഞ്ഞ ഒരുവര്‍ഷത്തിനുള്ളില്‍ കരസേന ഇവിടെ സ്വീകരിച്ചത്. ഇതിന്റെ ഫലമായാണ് കശ്മീര്‍ താഴ്‌വരയിലെ ഭീകരരുടെ സാന്നിധ്യം ക്രമാതീതമായി കുറഞ്ഞുവരുന്നത്.

സൈന്യത്തിന് സമ്പൂര്‍ണ്ണ സ്വാതന്ത്ര്യം നല്‍കിയ പ്രധാനമന്ത്രി നരേന്ദ്ര മോദിയുടേയും ദേശീയ സുരക്ഷാ ഉപദേഷ്ടാവ് അജിത് ഡോവലിന്റെയും തന്ത്രങ്ങളുടെ വിജയംകൂടിയാണ് കശ്മീരില്‍ നിന്ന് കേള്‍ക്കുന്ന ശുഭവാര്‍ത്തകള്‍.

ഈ വര്‍ഷം മാത്രം കശ്മീരില്‍ വധിച്ച ഭീകരരുടെ സംഖ്യ 190 ആണെന്ന് സൈന്യം അറിയിക്കുന്നു. ഇതില്‍ 80 പേര്‍ കശ്മീരില്‍ത്തന്നെയുള്ള ഭീകര പരിശീലനം ലഭിച്ച യുവാക്കളാണ്. പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറിയ 110 ഭീകരരും നവംബര്‍ വരെ കശ്മീരില്‍ കൊല്ലപ്പെട്ടു. ഇതില്‍ എണ്‍പതോളം പേരെ പാക്കിസ്ഥാനില്‍ നിന്ന് നുഴഞ്ഞുകയറുന്നതിനിടെ നിയന്ത്രണരേഖാ പ്രദേശത്തുവച്ചാണ് സുരക്ഷാ സൈന്യം വധിച്ചത്.

ഭീകര സംഘടനകളുടെ നേതാക്കളെ തെരഞ്ഞുപിടിച്ച് വധിക്കുന്ന പുതിയ തന്ത്രമാണ് താഴ്‌വരയില്‍ മേധാവിത്വം പൂര്‍ണ്ണമാക്കാന്‍ സുരക്ഷാ സൈന്യത്തെ സഹായിച്ചത്.

ഭീകരവേട്ടയ്‌ക്കായി ജമ്മു-കശ്മീര്‍ പോലീസ്, കേന്ദ്ര-സംസ്ഥാന രഹസ്യാന്വേഷണ ഏജന്‍സികള്‍, കരസേന, അര്‍ദ്ധസൈനിക വിഭാഗങ്ങള്‍ എന്നിവയുടെ സംയുക്ത സംഘത്തെ നിയോഗിച്ചതും നിര്‍ണ്ണായക മേല്‍ക്കൈ നേടാന്‍ സഹായമായി. ഭീകരരെ പിടികൂടുന്നതിനും വിവരങ്ങള്‍ കൈമാറുന്നതിനും സംയുക്തമായ നീക്കമാണ് ഇന്ത്യന്‍ സുരക്ഷാ ഏജന്‍സികള്‍ നടത്തുന്നത്.

കരസേനയ്‌ക്ക് പുറമേ വ്യോമസേനയുടെ കമാന്റോ വിഭാഗങ്ങളേയും കശ്മീര്‍ താഴ്‌വരയില്‍ വിന്യസിച്ചിരിക്കുന്നു. ഇന്ത്യ, കശ്മീരില്‍ രണ്ടും കല്‍പ്പിച്ചാണെന്ന പാക്കിസ്ഥാന്‍ പ്രതിരോധ വിദഗ്ധരുടെ വിലയിരുത്തലുകളും കശ്മീരിലെ ഭീകരപ്രവര്‍ത്തനങ്ങളുടെ അന്തിമഘട്ടത്തിന്റെ സൂചന നല്‍കുന്നുണ്ട്.

ഇതിനു പുറമേയാണ് ഭീകരസംഘടനകളില്‍ നിന്ന് തിരികെ എത്തുന്ന കശ്മീരി യുവാക്കളുടെ എണ്ണത്തില്‍ വലിയ വര്‍ദ്ധനവുണ്ടായിരിക്കുന്നു എന്ന വാര്‍ത്തകള്‍. ലഷ്‌കറെ തോയ്ബയിലെ ഭീകര പ്രവര്‍ത്തനം ഉപേക്ഷിച്ച് ഫുട്‌ബോള്‍ താരമായ മജിദ് ഖാന്‍ മുഖ്യധാരയിലേക്ക് തിരികെ എത്തിയിരിക്കുന്നു. ഷോപ്പിയാനിലെ കപ്രിനിലുള്ള ആഷിക് ഹുസൈന്‍ ഭട്ട് എന്ന യുവാവ് ഇന്നലെ വീട്ടില്‍ തിരികെ എത്തിയതായി പോലീസും സൈന്യവും അറിയിച്ചിട്ടുണ്ട്. കൂടുതല്‍ യുവാക്കള്‍ ഭീകരബന്ധം ഉപേക്ഷിക്കാന്‍ തയ്യാറാവുന്നതിന്റെ ലക്ഷണങ്ങളാണ് ഇതെല്ലാം.

നോട്ട് നിരോധനത്തെ തുടര്‍ന്ന് വിഘടനവാദി സംഘടനകളുടെയെല്ലാം പ്രവര്‍ത്തനങ്ങള്‍ കശ്മീരില്‍ നിലച്ചിരിക്കുന്നു. പ്രതിദിനം അമ്പതോളം കല്ലേറ് സംഭവങ്ങളുണ്ടായിക്കൊണ്ടിരുന്ന കശ്മീരില്‍ അത്തരം സംഭവങ്ങളുടെ എണ്ണത്തില്‍ 90 ശതമാനം കുറവാണ് വന്നിരിക്കുന്നതെന്ന് ജമ്മു കശ്മീര്‍ ഡിജിപി എസ്.പി വൈദ് അറിയിക്കുന്നു.

വിഘടനവാദ നേതാക്കള്‍ക്കെതിരായ എന്‍ഐഎ നടപടികള്‍, നോട്ട് നിരോധനം, ഭീകരരെ തെരഞ്ഞുപിടിച്ച് വധിക്കല്‍ എന്നീ മൂന്നു തന്ത്രങ്ങളാണ് കശ്മീരിനെ തിരികെ പിടിക്കാനായി കേന്ദ്രസര്‍ക്കാരും സുരക്ഷാ ഏജന്‍സികളും സ്വീകരിച്ചിരിക്കുന്നത്. ഇതിന് പിന്നാലെ കേന്ദ്രസര്‍ക്കാര്‍ ചര്‍ച്ചയ്‌ക്കായി നിയോഗിച്ച മധ്യസ്ഥനായ മുന്‍ ഐബി മേധാവി ദിനേശ്വര്‍ ശര്‍മ്മയുടെ സാന്നിധ്യവും കശ്മീരിലുണ്ട്. ഭീകരവാദത്തിന്റെ പിടിയില്‍നിന്ന് അതിവേഗത്തില്‍ മാറുന്ന കശ്മീരിന് രാജ്യത്തിന്റെ മുഴുവന്‍ പിന്തുണയും ആവശ്യമാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

133 ജൻ ഔഷധി കേന്ദ്രങ്ങൾക്ക് കാരണം കാണിക്കൽ നോട്ടീസ്

Kerala

ഡിവൈഎസ്പി ട്രെയ്‌നി സ്‌പെഷല്‍ റിക്രൂട്ട്‌മെന്റില്‍ വ്യാജ സര്‍ട്ടിഫിക്കറ്റില്‍ നിയമനം നേടിയവരെ പിരിച്ചുവിടണം; ബിജെപി പട്ടികജാതി മോര്‍ച്ച

Kerala

സ്വകാര്യ ജനറിക് മരുന്ന് വില്‍പന; പ്രചാരണം ജന്‍ ഔഷധി പദ്ധതി അട്ടിമറിക്കാനെന്ന് സ്റ്റോര്‍ ഉടമകള്‍

Astrology

അപ്രതീക്ഷിത ധനലാഭവും കാര്യവിജയവും : സമ്പൂർണ്ണ രാശിഫലം (26 ജൂൺ 2026) – AI ജ്യോതിഷം

Kerala

സംസ്ഥാനത്ത് കാലവര്‍ഷം വീണ്ടും സജീവമാകുന്നു : നാളെ അഞ്ചു ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

പുതിയ വാര്‍ത്തകള്‍

നിർജല ഏകാദശി ദിനത്തിൽ നവപഞ്ചമരാജ യോഗം: ഈ രാശിക്കാരുടെ ജീവിതത്തിൽ ജൂൺ 25 മുതൽ വൻ മാറ്റങ്ങൾ

കേരളം ഭീകരാലയം: തിളയ്‌ക്കുന്ന തീവ്രവാദം

ഒരേ ഒരു അടിയന്തരാവസ്ഥ; എല്ലാ കാലത്തേക്കുമുള്ള മുന്നറിയിപ്പ്

പിഎം ശ്രീ പദ്ധതിയും അവസരവാദവും

ഇന്ന് ലോക ലഹരി വിരുദ്ധ ദിനം: മയക്കുമരുന്നുകളും ആരോഗ്യപ്രശ്നങ്ങളും

വിരമിച്ച ഉന്നത പോലീസ് ഉദ്യോഗസ്ഥന്റെ വെളിപ്പെടുത്തല്‍; ‘മനീതി സംഘത്തെ ശബരിമല കയറ്റാന്‍ പിണറായി പ്രത്യേക യോഗം നടത്തി’

ഇ ഡി ഉദ്യോഗസ്ഥരെ കൊലപ്പെടുത്താന്‍ ശ്രമം; ജാമ്യം നല്‍കാന്‍ പ്രോസിക്യൂഷന്‍ – പോലീസ് ഒത്തുകളി

മൂലം വള്ളംകളി അവധി: സഭയില്‍ ഒന്ന്, സീറ്റില്‍ ഇരുന്ന് മറ്റൊന്ന്; മുഖ്യമന്ത്രിയുടെ ഇരട്ടമുഖം പുറത്ത്

സുഗതനെതിരെ കാപ്പ ചുമത്തല്‍: ആഭ്യന്തര സെക്രട്ടറി അംഗീകാരം നല്‍കി; പിന്നില്‍ രാഷ്‌ട്രീയ ലക്ഷ്യം

റോഡപകടങ്ങള്‍ വര്‍ദ്ധിക്കുന്നു; ആദ്യ നാല് മാസം മരണം 1384

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.