Tuesday, March 24, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പ്രതിഷേധ മാര്‍ച്ചിനുനേരെ ലാത്തിചാര്‍ജ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 14, 2017, 12:07 pm IST
in Thiruvananthapuram

വര്‍ക്കല: വാഹനാപകടത്തില്‍പ്പെട്ട വര്‍ക്കല ശ്രീനാരായണ കോളേജിലെ വിദ്യാര്‍ഥിക്ക് ആംബുലന്‍സ് വിട്ടുനല്കാത്തത് മരണത്തിനിടയാക്കിയെന്നാരോപിച്ച് വിദ്യാര്‍ഥികളുടെ പ്രതിഷേധം. വര്‍ക്കല മിഷന്‍ ആശുപത്രിക്കെതിരെയാണ് സംയുക്ത വിദ്യാര്‍ഥി യൂണിയന്റെ നേതൃത്വത്തില്‍ പ്രതിഷേധമാര്‍ച്ച് നടത്തിയത്. മാര്‍ച്ചിന് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തി. പത്തോളം വിദ്യാര്‍ഥികള്‍ക്കും ഒരു വനിതാപോലീസിനും പരിക്കേറ്റു.

ഇന്നലെ രാവിലെ 11 മണിയോടെയാണ് വര്‍ക്കല മൈതാനത്ത് നിന്ന് വിദ്യാര്‍ഥികള്‍ ആശുപത്രിയിലേക്ക് മാര്‍ച്ച് നടത്തിയത്. അണ്ടര്‍ പാസേജിന് സമീപത്ത് പോലീസ് തടഞ്ഞെങ്കിലും വിദ്യാര്‍ഥികളും പോലീസും തമ്മില്‍ ഉന്തുംതള്ളുമായി. തുടര്‍ന്ന് വിദ്യാര്‍ഥികള്‍ക്ക് നേരെ പോലീസ് ലാത്തിചാര്‍ജ് നടത്തുകയായിരുന്നു. പരിക്കേറ്റ വിദ്യാര്‍ഥികള്‍ വര്‍ക്കല താലൂക്ക് ആശുപത്രിയില്‍ ചികിത്സയിലാണ്.

ഈ മാസം 7 ന് വാഹനാപകടത്തില്‍ പരിക്കേറ്റ സച്ചിന്‍ എന്ന വിദ്യാര്‍ഥിയെ രാത്രി 7.50 ഓടെ ആശുപത്രിയില്‍ കൊണ്ടുവന്നു. അവസ്ഥ ഗുരുതരമായതിനെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയിലേക്ക് റഫര്‍ ചെയ്തു. എന്നാല്‍ പ്രാഥമിക ചികിത്സ നല്‍കിയതിനും ആംബുലന്‍സ് വിട്ടുനല്‍കുന്നതിനും 4000 രൂപ കെട്ടിവയ്‌ക്കണമെന്ന് ആശുപത്രി അധികൃതര്‍ ആവശ്യപ്പെട്ടുവത്രേ. ഒപ്പമുണ്ടായിരുന്ന സുഹൃത്തുക്കള്‍ കയ്യിലുണ്ടായിരുന്ന വാച്ചുകളും മൊബൈലുകളും ഗ്യാരണ്ടി നല്‍കാമെന്നു പറഞ്ഞുവെങ്കിലും ആശുപത്രി അധികൃതര്‍ സമ്മതിച്ചില്ലെന്ന് വിദ്യാര്‍ഥികള്‍ ആരോപിക്കുന്നു.

എന്നാല്‍ സച്ചിന് എല്ലാ ചികിത്സയും നല്‍കിയിരുന്നുവെന്ന് മിഷന്‍ ആശുപത്രി അധികൃതര്‍ പറഞ്ഞു. രണ്ടുദിവസം കഴിഞ്ഞ് സച്ചിന്‍ മരിച്ചശേഷം നിരന്തരം ആശുപത്രിയെയും ശിവഗിരി മഠത്തെയും സന്ന്യാസിവര്യന്‍മാരെയും നവമാധ്യമങ്ങളിലൂടെയും മറ്റും അപകീര്‍ത്തിപ്പെടുത്തുന്ന തരത്തില്‍ വാര്‍ത്തകളും ട്രോളുകളും പ്രചരിപ്പിക്കുകയും ഇതിന്റെ പേരില്‍ സാമൂഹ്യവിരുദ്ധര്‍ അക്രമം അഴിച്ചുവിട്ട് ആശുപത്രി ഉപകരണങ്ങള്‍ നശിപ്പിച്ച് പ്രവര്‍ത്തനം തടസപ്പെടുത്താന്‍ ശ്രമിക്കുകയാണെന്ന് ആശുപത്രി അധികൃതര്‍ പറയുന്നു. സംഭവത്തെ കുറിച്ച് ഉന്നതതല അന്വേഷണം കുറ്റക്കാര്‍ക്കെതിരെ നടപടി സ്വീകരിക്കണമെന്നും ആശുപത്രി മാനേജ്‌മെന്റ് ആവശ്യപ്പട്ടു.

ശിവഗിരി മഠത്തിന്റെ കീഴില്‍ പ്രവര്‍ത്തിക്കുന്ന ആശുപത്രിയില്‍ ഓരോ വര്‍ഷവും ലക്ഷക്കണക്കിന് രൂപ സേവന-കാരുണ്യ പ്രവര്‍ത്തനങ്ങള്‍ക്കായി നീക്കിവയ്‌ക്കുന്നുണ്ട്. സച്ചിന് ആംബുലന്‍സ് വിട്ട് കൊടുക്കാതിരിക്കുകയോ പൈസ ഇല്ലാത്തതിന്റെ പേരില്‍ ചികിത്സ നിഷേധിക്കുകയോ ചെയ്തിട്ടില്ല. മറിച്ചുള്ള പ്രചാരണം തികച്ചും അടിസ്ഥാനരഹിതമാണെന്നും ശിവഗിരി മഠത്തെയും സന്ന്യാസിവര്യന്‍മാരെയും ശിവഗിരി മഠത്തിലെ സ്ഥാപനങ്ങളെയും കരിവാരി തേക്കാനുള്ള ഗൂഢാലോചന നടക്കുന്നതായി സംശയിക്കുന്നതായും ആശുപത്രിയില്‍ നിന്നുള്ള പത്രകുറിപ്പില്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

ദൽഹി ബിജെപി സർക്കാരിന്റെ സ്ത്രീ സൗഹൃദ ബജറ്റ്: പ്രകടന പത്രികയിൽ പറഞ്ഞതെല്ലാം നടപ്പാക്കുന്നു

Entertainment

ചിരിച്ചാസ്വദിച്ച് തീയേറ്ററുകളിൽ ഉല്ലസിക്കാൻ “യൂത്ത്”; കെൻ കരുണാസ് ചിത്രം കേരളത്തിലും തകർപ്പൻ വിജയം

Kerala

നായനാരെ വധിക്കാന്‍ ശ്രമിച്ചവരുമായും കൂട്ട്; പിഡിപിയുടെ തോളില്‍ കൈയിട്ട് സിപിഎം

New Release

ലാലേട്ടന്റെ ജൻമദിനമായ മെയ് ഇരുപത്തിഒന്നിന് ജോർജുകുട്ടിയും കുടുംബവും എത്തുന്നു

Kerala

ശവിൻകുട്ടിയുടെ പേടി വേറെയാണ്; അഘോരികളെ കണ്ടത് തികച്ചും യാദൃച്ഛികം: ഡോ.രാജീവ് ചന്ദ്രശേഖർ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘മോനേ വിട്; എന്നെ പേടിപ്പിക്കണ്ട, ബിജെപിയെ പേടിപ്പിക്കണ്ട, എന്റെ ജീവിതത്തിൽ കറുത്തപാടില്ല’: രാജീവ് ചന്ദ്രശേഖർ

മുന്‍ എംഎല്‍എ അഡ്വ. മാമ്മന്‍ മത്തായിയുടെ കല്ലറയില്‍ പ്രാര്‍ത്ഥിക്കുന്ന എന്‍ഡിഎ സ്ഥാനാര്‍ത്ഥി അനൂപ് ആന്റണി ജോസഫ്

ആധുനിക തിരുവല്ലയുടെ ശില്പി മാമ്മന്‍ മത്തായിയെ മറന്ന കേരളാ കോണ്‍ഗ്രസ്, സ്മാരകം ഒരുക്കുമെന്ന പ്രഖ്യാപനവും വെറുതെയായി

എന്തൊരു സിനിമയാണിത് . എല്ലാ ഇന്ത്യക്കാരും തീർച്ചയായും കണ്ടിരിക്കേണ്ട ചിത്രമാണ് ‘ധുരന്ധർ 2’ ; പ്രശംസിച്ച് രജനികാന്ത്

മുസ്ലീം ഭൂരിപക്ഷ രാജ്യങ്ങൾ പോലും റോഡുകളിൽ പ്രാർത്ഥന അനുവദിക്കുന്നില്ല ; ഇതൊരു ക്രമസമാധാന പ്രശ്നമാണ് ; സുനില്‍ ആംബേക്കര്‍

മുനമ്പം സമരവേദിയില്‍ കേന്ദ്രമന്ത്രി കിരണ്‍റിജ്ജു എത്തിയപ്പോള്‍. (ഫയല്‍ ചിത്രം)

വഖഫ് ഭീകരത; മുനമ്പത്തെ വഞ്ചിച്ചവര്‍ക്ക് മറുപടി നല്‍കാനൊരുങ്ങി തീരദേശ ജനത

കോൺഗ്രസ്സിനും സിപിഎമ്മിനും തോൽവിപ്പേടി; അവർ രണ്ടും ഒന്നുതന്നെ: രാജീവ് ചന്ദ്രശേഖർ

അമൃതാനന്ദമയി അമ്മ എന്റെ മടിയിൽ കിടന്നു,; മരണം വരെ അഭിനയിക്കണമെന്ന് പറഞ്ഞു,ഷീല

യുഡിഎഫിന്റെ പരാതി തള്ളി; നേമത്ത് എൻഡിഎ സ്ഥാനാർത്ഥി രാജീവ് ചന്ദ്രശേഖറിന്റെ നാമനിർദേശ പത്രിക സ്വീകരിച്ചു

കോടികൾ കടം വാങ്ങി വഞ്ചിച്ചു’; ‘പള്ളിച്ചട്ടമ്പി’ നിർമാതാക്കൾക്കെതിരെ പരാതി, റിലീസ് ത‌ടയണമെന്നാവശ്യം

മസ്ജിദുകളിൽ സ്ത്രീകൾക്ക് പ്രവേശനം നിർബന്ധമാക്കരുത് ; അങ്ങനെയുള്ള വിധി പുറപ്പെടുവിക്കരുത് ; സുപ്രീം കോടതിയോട് മുസ്ലീം വ്യക്തിനിയമ ബോർഡ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.