Friday, August 21, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Vicharam

കേരളം അഭിമാനം; മാര്‍ക്‌സിസം അപമാനം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Nov 12, 2017, 09:56 pm IST
inVicharam

മാര്‍ക്‌സിസ്റ്റ് പാര്‍ട്ടിയുടെ ഭീകരമുഖം കേരളം കാണാന്‍ തുടങ്ങിയിട്ട് പതിറ്റാണ്ടുകളായി. എന്നാല്‍ കേരളത്തില്‍ നടക്കുന്ന ചുവപ്പുഭീകരതയുടെ യഥാര്‍ത്ഥ മുഖം രാജ്യം ചര്‍ച്ച ചെയ്യാന്‍ തുടങ്ങിയിട്ട് ഏതാനും വര്‍ഷങ്ങളേ ആയിട്ടുള്ളൂ. കേരളത്തില്‍ കൊലക്കത്തിയുമായി എതിരാളികളെ നേരിടുന്നവര്‍ക്ക് ദേശീയ തലത്തില്‍ മര്യാദാരാമന്മാരുടെയും ആദര്‍ശ ധീരന്മാരുടെയും മുഖമായിരുന്നു. ആ പൊയ്‌മുഖമാണ് ഇപ്പോള്‍ അഴിഞ്ഞുകൊണ്ടിരിക്കുന്നത്. ആര്‍എസ്എസിന്റെ നേതൃത്വത്തില്‍ നടത്തിയ വിപുലമായ പ്രചാരണവും ബിജെപി നടത്തിയ ജനരക്ഷാമാര്‍ച്ചും കമ്മ്യൂണിസ്റ്റുകളുടെ യഥാര്‍ത്ഥ പ്രവര്‍ത്തനം രാജ്യത്താകെ ചര്‍ച്ച ചെയ്യാന്‍ കാരണമായി.

അത്തരത്തില്‍ മറ്റൊരു പ്രക്ഷോഭമായിരുന്നു അഖിലഭാരതീയ വിദ്യാര്‍ത്ഥി പരിഷത്തിന്റെ നേതൃത്വത്തില്‍ തിരുവനന്തപുരത്ത് നടന്നത്. അഭിമാന കേരളം ഭീകരമാണ് മാര്‍ക്‌സിസം എന്ന മുദ്രാവാക്യം ഉയര്‍ത്തി നടത്തിയ ‘ചലോ കേരള’ മഹാറാലി കേരളചരിത്രത്തിലെ ഏറ്റവും വലിയ വിദ്യാര്‍ത്ഥി പ്രക്ഷോഭമായി മാറി. ഒരു പക്ഷെ മറ്റൊരു വിദ്യാര്‍ത്ഥി സംഘടനയ്‌ക്കും അവകാശപ്പെടാനോ നടത്താനോ സാധിക്കാത്ത ആസൂത്രിതവും വ്യവസ്ഥാപിതവുമായ പരിപാടിയായിരുന്നു എബിവിപിയുടേത്.

ഭാരതത്തിന്റെ എല്ലാ സംസ്ഥാനങ്ങളിലും നിന്നുള്ള വിദ്യാര്‍ത്ഥികള്‍, അക്രമത്തിന്റെയും അസഹിഷ്ണുതയുടെയും വക്താക്കളായ കമ്മ്യൂണിസ്റ്റുകളുടെ പൈശാചികമുഖം തുറന്നുകാട്ടാന്‍ കേരളത്തിലെത്തി. ഇടതുഭീകരതയ്‌ക്കെതിരെ ഇടിമുഴക്കംപോലെ മുദ്രാവാക്യമുയര്‍ത്തി അനന്തപുരിയെ കാവിമയമാക്കിയാണ് മഹാറാലി നടന്നത്. ജനാധിപത്യവും സംഘടനാസ്വാതന്ത്ര്യവും കുഴിച്ചുമൂടാനുള്ള ആരുടെ പ്രവര്‍ത്തനത്തേയും ജനാധിപത്യരീതിയില്‍ ചെറുക്കുമെന്ന് ഉറക്കെ പ്രഖ്യാപിച്ചുകൊണ്ട് നടത്തിയ വിദ്യാര്‍ത്ഥി പ്രക്ഷോഭം ദേശീയവാദ പ്രസ്ഥാനങ്ങള്‍ക്ക് ആവേശവും അഭിമാനവുമാണ് നല്‍കിയത്.

സംഘാടനത്തിലും എബിവിപി റാലി മാതൃകയായി. പെണ്‍കുട്ടികളുള്‍പ്പെടെ ഒരു ലക്ഷത്തോളം പേര്‍. വിവിധ സംസ്ഥാനങ്ങളില്‍ നിന്ന് വിവിധ ഭാഷ സംസാരിക്കുന്നവര്‍. ഇത്രയുംപേരുടെ താമസം, ഭക്ഷണം, യാത്ര എന്നിവയൊക്കെ യാതൊരു പ്രശ്‌നവുമില്ലാതെ നിറവേറ്റുക, അടുക്കും ചിട്ടയോടും അച്ചടക്കത്തോടും കൂടി റാലിയെ നയിക്കുക, ഗതാഗത തടസ്സം അധികം ഉണ്ടാകാത്ത തരത്തിലുള്ള സംഘാടകരുടെ നിയന്ത്രണം ഇതെല്ലാം മാതൃകാപരമായിരുന്നു.

കാല്‍ലക്ഷത്തോളം പേര്‍ സെക്രട്ടേറിയറ്റ് വളയാന്‍ എത്തിയ സോളാര്‍ സമരം തലസ്ഥാനത്തെ ജനങ്ങളെ ഓര്‍മ്മപ്പെടുത്തുന്നതായിരുന്നു എബിവിപിയുടെ മഹാറാലി. അന്ന് സിപിഎം ആളെക്കൂട്ടിയെങ്കിലും അവരുടെ പ്രാഥമിക സൗകര്യം ഒരുക്കാന്‍ പരാജയപ്പെട്ടതിനാല്‍ സമരവും പാളി. സമരം പിരിച്ചുവിട്ട് നേതാക്കള്‍ മുഖം രക്ഷിച്ചു. എന്നാല്‍ എബിവിപി റാലിക്കെത്തിയ കുട്ടികള്‍ തലസ്ഥാനത്തെ വീടുകളിലാണ് താമസിച്ചത്. അവര്‍ക്ക് ഭക്ഷണം പാകം ചെയ്തത് അമ്മമാരും. റാലിയില്‍ പങ്കെടുത്തവര്‍ക്കും ഉച്ചഭക്ഷണവും വീട്ടമ്മമാര്‍ നിര്‍മ്മിച്ചു നല്‍കി. വിദ്യാര്‍ത്ഥികളുടെ അച്ചടക്കത്തോടൊപ്പം സംഘാടകരും മികവ് കാണിച്ചപ്പോള്‍ റാലിയും മഹാസമ്മേളനവും സമ്മേളിച്ചയുടന്‍ തന്നെ നഗരം ശുചിത്വമുള്ളതായി മാറ്റാനും സാധിച്ചു.

കേരളത്തില്‍ നടക്കുന്ന കമ്മ്യൂണിസ്റ്റ് ഭീകരതയെ ബിജെപി തുറന്നുകാട്ടിയപ്പോള്‍ കേരളത്തെ അപമാനിക്കുന്ന എന്ന പ്രചരണമാണ് സിപിഎം നടത്തിയത്. കേരളം അഭിമാനമാണെന്ന മുദ്രാവാക്യവുമായി എബിവിപി സംഘടിപ്പിച്ച റാലിയെ കണ്ടില്ലെന്ന് നടിക്കാനാണ് സിപിഎമ്മും അവരെ പിന്താങ്ങുന്ന കേരളത്തിലെ ഒട്ടുമിക്ക മാധ്യമങ്ങളും ശ്രമിച്ചത്. എന്നാല്‍ കമ്മ്യൂണിസത്തിന്റെ സ്ത്രീവിരുദ്ധതയും ദളിത് വിരുദ്ധതയും ദേശവിരുദ്ധതയും ജനാധിപത്യവിരുദ്ധതയും രാജ്യം മുഴുവന്‍ ചര്‍ച്ച ചെയ്യാന്‍ അതേക്കുറിച്ച് പുതുതലമുറയ്‌ക്ക് കാഴ്ചപ്പാടുണ്ടാക്കാനും മഹാറാലി വഴിതെളിച്ചുവെന്ന് പറയാം.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വ്യാജ പ്രചരണം നടത്തുന്നവരോട് ഒരു കാര്യമേ പറയാനുള്ളൂ ; അപമാനിക്കാം പക്ഷേ തോൽപ്പിക്കാനാവില്ല

Entertainment

പൃഥ്വിരാജിന്റെ ഖലീഫയെക്കുറിച്ച് രണ്ട് തരം റിവ്യൂകള്‍….പുരാവസ്തുപോലുള്ള കഥയെന്ന് അശ്വന്ത് കോക്ക്, വൈശാഖ് കിടുക്കിയെന്ന് മറ്റ് ചിലര്‍

Entertainment

ഒരു കോടി കാഴ്ചക്കാര്‍….ദുല്‍ഖര്‍ സിനിമയിലെ ജേക്സ് ബിജോയ് ഗാനം ഹിറ്റടിച്ചു, ഐ ആം ഗെയിം സെപ്റ്റംബര്‍ 3ന് തിയേറ്ററില്‍

India

ഹിന്ദു വിവാഹ നിയമത്തിലെ സെക്ഷന്‍ 15 ഭേദഗതി അര്‍ഹിക്കുന്നുവെന്ന് മദ്രാസ് ഹൈക്കോടതി

Kerala

സിജെപി സമരത്തില്‍ പങ്കെടുത്തതിന്റെ പ്രതികാരമായാണ് അറസ്റ്റ് ചെയ്തത് , അപമാനിക്കുകയാണ് ; മാപ്പ് പറഞ്ഞതിന് ശേഷവും എന്നെ ലക്ഷ്യംവെച്ചു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

പുറത്തെ സ്കൂളിലെ കുട്ടികളെ കൊണ്ടുവന്ന് ലാത്തൂരിലെ സ്കൂളില്‍ ക്ലാസെടുക്കുന്ന അഭിജിത് ദീപ്കെ (ഇടത്ത്) ബംഗാളില്‍ പ്രതിഷേധവുമായി അശുതോഷ് റാങ്കെ (വലത്ത്)

മഹാരാഷ്‌ട്രയിലെ ബിജെപി ഭരണമുള്ളിടത്തെ സര്‍ക്കാര്‍ സ്കൂളുകളുടെ മോശം സ്ഥിതി ഫോക്കസ് ചെയ്ത് അഭിജിത് ദീപ്കെ, ആം ആദ്മിയുടെ സ്കൂളുകളില്‍ ദീപ് കെ പോകില്ലേ?

വീണയുടെ ഹവാല ഇടപാട് സംസ്ഥാന ആഭ്യന്തരവകുപ്പിന് മുന്നിലില്ലെന്ന് മന്ത്രി രമേശ് ചെന്നിത്തല

പത്തനംതിട്ടയില്‍ വയോധികയെ കൊലപ്പെടുത്തിയതെന്ന് പൊലീസ്, മകനും ഒപ്പം കഴിഞ്ഞ യുവതിയും പ്രതികള്‍

കരുവാറ്റ കൊലക്കേസ്: എസ് പി വിഷ്ണു പ്രദീപ് കൊല്ലപ്പെട്ടയാളെ അവഹേളിച്ചുവെന്ന് പരാതി

ആളെ കൂട്ടാനുള്ള പുതിയ തന്ത്രങ്ങൾ ; ഡി.വൈ.എഫ്.ഐ സംസ്ഥാന സമ്മേളന വേദിയിൽ അശ്ലീല ഡ്രാമാ പ്രകടനമെന്ന് വിമർശനം

വന്ദേമാതരത്തെ അപമാനിച്ച സംസ്ഥാന സര്‍ക്കാരിനെതിരെ വെളളിയാഴ്ച ജില്ലാ കേന്ദ്രങ്ങളില്‍ ബിജെപി വന്ദേമാതരം സദസ്സ് സംഘടിപ്പിക്കും

സിജെപി പ്രക്‌ഷോഭം: ജസ്റ്റിസ് ആര്‍ സുഭാഷ് റെഡ്ഡി അതിക്രമങ്ങള്‍ അന്വേഷിക്കാനുള്ള സുപ്രീം കോടതി സമിതി അദ്ധ്യക്ഷന്‍

ഭര്‍തൃവീട്ടില്‍ യുവതി തൂങ്ങിമരിച്ച നിലയില്‍ കണ്ടെത്തിയ സംഭവത്തില്‍ ദുരൂഹതയെന്ന് കുടുംബം, ‘സ്ത്രീധനത്തിന്റെ പേരില്‍ പീഡിപ്പിച്ചു’

തിരുവനന്തപുരം ശ്രീചിത്ര പുവര്‍ ഹോമില്‍ നിന്ന് 2 പെണ്‍കുട്ടികള്‍ ഇറങ്ങിപ്പോയി

ലീഗ് എംഎല്‍എമാരുടെ വീടുകളില്‍നിന്ന് 100 കോടിയുടെ ഹവാല രേഖകള്‍ ലഭിക്കുമെന്ന് കെ.ടി. ജലീല്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.