Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

മുഖം രക്ഷിക്കാന്‍ സമരവുമായി സിപിഎം നെല്ല് സംഭരണത്തില്‍ സര്‍ക്കാര്‍ അനാസ്ഥ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 10, 2017, 10:32 pm IST
in Kottayam

കോട്ടയം: അപ്പര്‍ കുട്ടനാടന്‍ പാടശേഖരത്തിലെ നെല്ലു സംഭരണത്തില്‍ സര്‍ക്കാര്‍ മില്ലുടമകളുടെ ലാഭക്കൊതിക്ക് കൂട്ടുനില്‍ക്കുന്നതായി കര്‍ഷകര്‍. കൊയ്ത നെല്ലു പാടശേഖരത്തില്‍ കിളിര്‍ത്തു തുടങ്ങിയിട്ടും നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയ്യാറാകാത്തത് സര്‍ക്കാരുമായുള്ള ധാരണ പ്രകാരമാണെന്നാണ് കര്‍ഷകര്‍ ആരോപിക്കുന്നത്. ഇതോടെ ചെറുകിട കര്‍ഷകര്‍ സാമ്പത്തികമായി കടുത്ത പ്രതിസന്ധിയിലായിരിക്കുകയാണ്.

സര്‍ക്കാരും മില്ലുടമകളും തമ്മിലുണ്ടാക്കിയ കരാറിലെ അവ്യക്തയാണ് പ്രശ്‌നങ്ങള്‍ക്കു കാരണം. മില്ലുടമകളെ സഹായിക്കുന്ന നിലപാടാണ് തുടക്കം മുതല്‍ സര്‍ക്കാരിനുള്ളത്. നെല്ലിലെ ഈര്‍പ്പത്തിന്റെ അളവു സംബന്ധിച്ചു മില്ലുടമകളുടെ പിടിവാശിയാണ് നെല്ലു സംഭരണം തടസപ്പെട്ടത്. നെല്ല് സംഭരണത്തിനായി 24 മില്ലുകളാണ് സര്‍ക്കാരുമായി ധാരണയിലെത്തിയത്. എന്നാല്‍ നെല്ലെടുക്കാന്‍ മില്ലുടമകള്‍ തയ്യാറാകാതിരിന്നിട്ടും പ്രശ്‌നത്തില്‍ ഇടപെടാന്‍ സര്‍ക്കാരോ സ്ഥലം എംഎല്‍എ സുരേഷ്‌കുറുപ്പോ തയ്യാറായില്ല. ഇതിനെ തുടര്‍ന്ന് മറ്റു പാടശേഖരങ്ങളില്‍ നിന്ന് മില്ലുടമകള്‍ എടുത്ത നെല്ല് കയറ്റിയ ലോറി തടഞ്ഞിട്ടതോടെ നെല്ലെടുക്കാന്‍ മില്ലുടമകള്‍ നിര്‍ബന്ധിതരായി. എന്നാല്‍ പൂര്‍ണ്ണമായ നിലയില്‍ നെല്ലെടുക്കാന്‍ മല്ലുടമകള്‍ കൂട്ടാക്കിയിട്ടില്ല.

നെല്ലിന്റെ ഈര്‍പ്പം തീരുമാനിക്കുന്നതില്‍ കാലാനുസൃതമായ പരിഷ്‌കാരം വേണമെന്നാണ് കര്‍ഷകരുടെ ആവശ്യം.ഈ ആവശ്യത്തോട് പാഡി ഉദ്യോഗസ്ഥരും യോജിക്കുന്നു.

വെച്ചൂര്‍ പാടശേഖരത്തെ നെല്ല് സാമ്പിളായി എടുത്താണ് ഈര്‍പ്പം തീരുമാനിച്ചത്. ഇതു അശാസ്ത്രിയമാണെന്ന് കര്‍ഷകര്‍ പറയുന്നു. ഓരോ പാടശേഖരത്തിലും നെല്ലിന്റെ ഈര്‍പ്പം വ്യത്യസ്തമായിരിക്കും.

ദേശീയതലത്തില്‍ അരിക്ക് 14 ശതമാനം ഈര്‍പ്പവും നെല്ലിന് 17 ശതമാനം ഈര്‍പ്പവുമാണ് നിലവിലുള്ളത്.എന്നാല്‍ ഓയില്‍ പാം നെല്ലെടുത്തത് 11 ശതമാനം ഈര്‍പ്പം കണക്കാക്കിയാണ്.എടുത്ത നെല്ലിന്റെ പണത്തിനായി ഇന്നി എത്ര നാള്‍ കാത്തിരിക്കേണ്ടി വരുമെന്നാണ് കര്‍ഷകരുടെ ആശങ്ക.

സര്‍ക്കാരിന്റെ കെടുകാര്യസ്ഥതയില്‍ കര്‍ഷകര്‍ക്കിടയില്‍ അമര്‍ഷം ശക്തമായതോടെ ഇവരുടെ കണ്ണില്‍ പൊടിയിടാന്‍ സമര നാടകവുമായി സിപിഎമ്മിന്റെ കര്‍ഷക വിഭാഗമായ കര്‍ഷക സംഘം രംഗത്തെത്തുകയുണ്ടായി. സര്‍ക്കാരിന്റെ അനാസ്ഥ മൂടിവെക്കാന്‍ ഉദ്യോഗസ്ഥരെ പഴിചാരിയാണ് ഇവര്‍ സമരത്തിനിറങ്ങിയത്. ഇവര്‍ ആര്‍ക്കെതിരെയാണ് സമരം ചെയ്യുന്നതെന്നാണ് കര്‍ഷകര്‍ ചോദിക്കുന്നത്.

കടങ്ങള്‍ എഴുതി തള്ളണം

കോട്ടയം: ജില്ലയില്‍ നെല്‍ കര്‍ഷകര്‍ കടുത്ത പ്രതിസന്ധിയിലാണെന്ന് ജല ഉപഭോക്തൃ തണ്ണീര്‍ത്തട സംരക്ഷണ സമിതി ജില്ലാ പ്രസിഡന്റ് എബി ഐപ്പ് പറഞ്ഞു. ജില്ലയിലെ പാടശേഖരങ്ങളില്‍ കൊയ്ത നെല്ല് യഥാസമയം കര്‍ഷകരില്‍ നിന്ന് എടുക്കാതെ മില്ലുടമകള്‍ ചൂഷണം ചെയ്യുകയാണ്. കാര്‍ഷിക വികസന കേന്ദ്രങ്ങള്‍ ഉണ്ടെങ്കിലും ആഭ്യന്തര കാര്‍ഷിക വളര്‍ച്ചയില്‍ ഒരുമാറ്റവും വന്നിട്ടില്ല. ദുരിതത്തിലായ നെല്‍ കര്‍ഷകരുടെ കടം എഴുതി തള്ളണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.