Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

പാലാ ജനറല്‍ ആശുപത്രിയില്‍ പാലാ ജനറല്‍ ആശുപത്രിയില്‍ പണി തീര്‍ന്നിട്ടും മോര്‍ച്ചറിപ്രവര്‍ത്തനക്ഷമമാക്കുന്നില്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Nov 8, 2017, 09:27 pm IST
in Kottayam

പാലാ: ജനറല്‍ ആശുപത്രിയുടെ പഴയ കെട്ടിടത്തിലെയും മോര്‍ച്ചറിയുടെയും നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തിയായിട്ടും രോഗികള്‍ക്ക് പ്രയോജനപ്പെടുന്നില്ലെന്ന് ആക്ഷേപം. പ്രധാന കെട്ടിടത്തിന്റെ ചെരിഞ്ഞ പ്രതലത്തിന്റെ (റാംപ്)നിര്‍മ്മാണം പൂര്‍ത്തീകരിച്ചിട്ട് മാസങ്ങള്‍ പിന്നിടുകയാണ്. ഉദ്ഘാടനം നടക്കാത്തതുമൂലമാണ് ഇത് രോഗികള്‍ക്ക് തുറന്നുകൊടുക്കാത്തതെന്നാണ് അധികൃതര്‍ പറയുന്നത്. നിലവില്‍ ലിഫ്റ്റിലാണ് ഗുരുതരാവസ്ഥയിലുള്ള രോഗികളെയും ഗര്‍ഭിണിമാരെയും മറ്റും മുകളിലെ നിലകളിലേക്ക് എത്തിക്കുന്നത്. വൈദ്യുതി മുടങ്ങിയാല്‍ രോഗികളുടെ കാര്യം കഷ്ടത്തിലാകും. പലരും നടകള്‍ നടന്നുകയറിവേണം മൂന്നും നാലും നിലകളിലെത്താന്‍. ഇത്തരം സാഹചര്യത്തില്‍ ഉപയോഗിക്കുന്നതിനാണ് റാംപ് സംവിധാനം നിര്‍മ്മിച്ചത്. ആശുപത്രിക്ക് പിന്നിലായി അത്യാധുനിക സജ്ജീകരണങ്ങളോടെ നിര്‍മ്മിച്ച മോര്‍ച്ചറിയും ഉദ്ഘാടനം കാത്ത് കിടക്കാന്‍ തുടങ്ങിയിട്ട് ആറ് മാസത്തിലേറെയാകുന്നു. ഏഴ് മൃതദേഹങ്ങള്‍ വരെ ശീതികരണ സംവിധാനത്തോടെ സൂക്ഷിക്കാന്‍ കഴിയുന്ന മോര്‍ച്ചറിയും നാട്ടുകാര്‍ക്ക് പ്രയോജനപ്പെടാത്ത അവസ്ഥയിലാണ്. ജനറല്‍ ആശുപത്രി മെഡിക്കല്‍ കോളേജിനു തുല്യമായി ചികിത്സ ഒരുക്കുന്നതിന്റെ ഭാഗമായി അനുവദിച്ച ഡിജിറ്റല്‍ എക്‌സറേ മെഷീന്‍ സ്ഥാപിക്കാന്‍ സ്ഥലമില്ലെന്ന് പറഞ്ഞ് അധികൃതര്‍ തിരിച്ചയക്കാന്‍ തയ്യാറെടുക്കുന്നതായി ആക്ഷേപം ഉയര്‍ന്നിട്ടുണ്ട്.ലക്ഷങ്ങള്‍ വിലമതിക്കുന്ന മെഷീന്‍ പുറത്താണ് സൂക്ഷിച്ചിരിക്കുന്നത്. എക്‌സറേ സംവിധാനത്തിനൊപ്പം എയര്‍കണ്ടീഷന്‍, മറ്റ് അനുബന്ധ ഉപകരണങ്ങളെല്ലാം പൊടിപിടിച്ചു കിടക്കുമ്പോഴും പഴയ എക്‌സറേ യൂണിറ്റിലാണ് ഇപ്പോഴും പ്രവര്‍ത്തനങ്ങള്‍ നടക്കുന്നത്.ഇതിനായി അറ്റകുറ്റപണികള്‍ക്കുള്ള തുക അനുവദിച്ച് കിടക്കുമ്പോഴും അധികൃതര്‍ കാണിക്കുന്ന അലംഭാവം കാലതാമസം വരുത്തുന്നതായാണ് ആരോപണം. ലാബ്, എക്‌സറേ, രക്തം-കഫം പരിശോധന തുടങ്ങിയ ആവശ്യങ്ങള്‍ക്കെത്തുന്ന രോഗികളെ വലക്കുന്നതായും ആരോപണമുണ്ട്. മുമ്പ് പരിശോധന സ്ഥലത്തുതന്നെയായിരുന്നു ഇവയ്‌ക്ക് തുകയും അടച്ചിരുന്നത്. എന്നാല്‍ പരിഷ്‌കാരത്തിന്റെ ഭാഗമായി മണിക്കൂറുകളോളം ക്യൂവില്‍ നിന്ന് രസീതില്‍ എഴുതിവാങ്ങിയ ശേഷം ചിട്ടെടുക്കുന്നിടത്തെത്തി പണമടച്ച് വീണ്ടും ക്യൂവില്‍ നിന്നാലേ പരിശോധന സാധിക്കുകയുള്ളൂവെന്ന അവസ്ഥയാണ്.എന്നാല്‍ ആശുപത്രിയുടെ നിര്‍മ്മാണ പ്രവര്‍ത്തനങ്ങള്‍ പൂര്‍ത്തീകരിച്ച് വരുന്നതേയുള്ളുവെന്നും പിഡബ്‌ളൂഡിക്കാണ് ഇതിന്റെ ചുമതലയെന്നും ആശുപത്രി സൂപ്രണ്ട് പറയുന്നു. പൂര്‍ത്തീകരിച്ച് ആശുപത്രി അധികൃതര്‍ക്ക് കൈമാറിയെങ്കില്‍ മാത്രമേ സൂപ്രണ്ട് ഉള്‍പ്പെടെയുള്ളവര്‍ക്ക് തീരുമാനങ്ങളെടുക്കാന്‍ സാധിക്കൂ. റാംപും മോര്‍ച്ചറിയും അടിയന്തിര സാഹചര്യത്തില്‍ ഉപയോഗിക്കുന്നുണ്ടെന്നും അവര്‍ അറിയിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ആലപ്പുഴയില്‍ ഡോ. സേതു ലക്ഷ്മി ആത്മഹത്യാ ശ്രമം നടത്തിയ സംഭവത്തില്‍ സുപ്രീംകോടതിയില്‍ ഹര്‍ജി,ഹര്‍ജി നല്‍കിയത് പ്രതിശ്രുത വരന്‍

Kerala

ബിജെപി സ്ഥാനാര്‍ത്ഥികള്‍ക്ക് വോട്ട് നല്‍കരുതെന്ന മുഖപ്രസംഗം ദീപിക പത്രത്തിന് വേണ്ടി എഴുതിയത് ആര്? അച്ചടിച്ചത് മാനേജ് മെന്‍റിന്റെ അറിവോടെയോ?

Kerala

പയ്യന്നൂരില്‍ അക്രമ സംഭവങ്ങള്‍: സര്‍വകക്ഷി സമാധാന യോഗം പൂര്‍ത്തിയായി

വിവാദമായ ഫെയ്സ്ബുക്കില്‍ പോസ്റ്റിനൊപ്പം പങ്കുവെച്ച ഫോട്ടോ
Kerala

ജീവിതത്തില്‍ നമോദിയെപ്പോലെ ആകരുത്, പക്ഷെ ക്യാമറ കാണുമ്പോള്‍ മോദിയെപ്പോലെ തലയുയര്‍ത്തിനോക്കണം, ചന്തു സലിംകുമാറിന്റെ പോസ്റ്റ്

India

ഇന്ത്യയുടെ നിരോധിച്ച 500 രൂപാ നോട്ടുകെട്ടുകളുമായി കളിക്കുന്ന പാകിസ്ഥാനിലെ തെരുവ് ബാലന്മാര്‍…

പുതിയ വാര്‍ത്തകള്‍

ഫർമാൻ ഖാനെ മധ്യപ്രദേശ് പോലീസ് ഉടൻ കസ്റ്റഡിയിലെടുക്കും ; വിവാഹത്തിൽ സിപിഎം – പോപ്പുലർ ഫ്രണ്ട് പങ്ക് അന്വേഷിക്കാൻ കേരളത്തിലേയ്‌ക്കും എത്തിയേക്കും

മഹാരാഷ്‌ട്രയിലെ നാസിക്കില്‍ നടന്നത് കോര്‍പറേറ്റ് ജിഹാദോ? ഐടി സ്ഥാപനങ്ങളിലെ ജൂനിയർ ജീവനക്കാരെ മതപരിവര്‍ത്തനത്തിന് വിധേയമാക്കുന്നു

മാര്‍ക്കറ്റില്‍ കശാപ്പിനായി എത്തിച്ച പോത്ത് വിരണ്ടോടിയത് പരിഭ്രാന്തി പരത്തി

കാക്കനാട് വനിതാ ജയിലില്‍ ഭക്ഷണം വിളമ്പുന്നതിനെച്ചൊല്ലി തര്‍ക്കം അടിപിടിയില്‍ കലാശിച്ചു

താമരശേരി കോടതിക്ക് മുന്നില്‍ കാമുകന്റെ സുഹൃത്തുക്കളും പെണ്‍കുട്ടിയുടെ ബന്ധുക്കളും തമ്മില്‍ കൂട്ടത്തല്ല്

ബിജെപി 33 ശതമാനം സീറ്റ് വനിതകള്‍ക്ക് നല്‍കുന്നു, കോണ്‍ഗ്രസ് അത് പാലിക്കുന്നില്ല, തമിഴ്നാട്ടിലെ മഹിളാ കോണ്‍ഗ്രസ് നേതാവ് രാജിവെച്ചു

കുതിരവട്ടം മാനസികാരോഗ്യ കേന്ദ്രത്തില്‍ നിന്ന് ചാടിപ്പോയ ദൃശ്യ കൊലക്കേസ് പ്രതി വിനീഷ് മുംബയില്‍ പിടിയില്‍

ആറ്റിങ്ങലില്‍ അനധികൃതമായി സൂക്ഷിച്ച 500 ഓളം പാചക വാതക സിലിണ്ടറുകള്‍ പിടിച്ചെടുത്തു

കോഴിക്കോട് ദമ്പതികളും ബന്ധുവായ കുട്ടിയും പുഴയില്‍ മുങ്ങി മരിച്ചു

ഹസീന സെയ്ദ് (ഇടത്ത്) കെ.സി. വേണുഗോപാല്‍ (നടുവില്‍) അല്‍ക്കാലാംബ (വലത്ത്)

കെ.സി. വേണുഗോപാലിനെ അല്‍ക്കാലാംബയുടെ ബോയ് ഫ്രണ്ട് എന്നാക്ഷേപിച്ച് ഹസീന സെയ്ദ്; കോണ്‍. പ്രവര്‍ത്തകരുടെ പണമെടുത്ത് ആഡംബരമെന്നും വിമര്‍ശനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.