Wednesday, July 1, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

അവഗണനയില്‍ ശംഖുംമുഖം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 16, 2017, 02:47 pm IST
in Thiruvananthapuram

തിരുവനന്തപുരം: തലസ്ഥാനത്തെ പ്രധാന ബീച്ചുകളിലൊന്നാണ് ശംഖുംമുഖം കടല്‍പ്പുറം. തദേശീയരും വിദേശീയരും ധാരാളം എത്തുന്ന ഇവിടം അടുത്തകാലത്തായി അധികൃതാവഗണന നിമിത്തം സഞ്ചാരികള്‍ അകലുന്ന കാഴ്‌ച്ചയാണ് കാണുന്നത്. ഈ മഹാതീരത്തെ സംരക്ഷിക്കേണ്ട ജില്ലാ ടൂറിസം പ്രമോഷന്‍ കൗണ്‍സിലിന്റെ അവഗണയാണ് വന്‍ ടൂറിസം സാധ്യതയുള്ള ശംഖുംമുഖത്തെ പടുകുഴിയിലാഴ്‌ത്തിയിരിക്കുന്നത്. വേണാട് രാജവംശത്തിന്റെ മുദ്രയായ ശംഖിന്റെ മുഖമെന്ന നിലയിലാണ് കടപ്പുറത്തിന് ഈ പേരുവന്നതെന്നാണ് ചരിത്രം.

പ്ലാസ്റ്റിക്, മത്സ്യബന്ധന ഉപകരണങ്ങള്‍, അവശിഷ്ടങ്ങള്‍ ഉള്‍പ്പെടെയുള്ള മാലിന്യങ്ങള്‍ കുമിഞ്ഞികൂടി ദുര്‍ഗന്ധം വമിക്കുന്ന തീരമായി ശംഖുമുഖം മാറിയിരിക്കുന്നു. 22 കുടുബശ്രീ സ്ത്രീകളാണ് നിത്യവും ഇവിടത്തെ മാലിന്യം നീക്കം ചെയ്യുന്നത്. യാനങ്ങള്‍ തീരത്ത് അടുപ്പിച്ചിരിക്കുന്നതിനാലും മത്സ്യതൊഴിലാളികള്‍ സദാസമയവും അവിടെ ഉള്ളതിനാലും സ്ത്രീകള്‍ക്ക് ശുചീകരണം യഥാസമയം നടത്താന്‍ കഴിയുന്നില്ലെന്നാണ് അധികൃതര്‍ പറയുന്ന ന്യായീകരണം.

മുമ്പ് നഗരവാസികള്‍ നടക്കാനും വ്യായാമത്തിനുമായി ആശ്രയിച്ചിരുന്ന ബീച്ചില്‍ വള്ളങ്ങളും യാനങ്ങളും നിരത്തി തടസ്സം സൃഷ്ടിച്ചതോടെ മറ്റു സ്ഥലങ്ങള്‍ തേടാന്‍ ജനങ്ങള്‍ നിര്‍ബന്ധിതമായി. ശംഖുംമുഖം കാര്‍ഗോ മുതലുള്ള തീരങ്ങളില്‍ യാനങ്ങളും വള്ളങ്ങളും നിരത്തിയിട്ടിരിക്കുന്നതു കാരണം സഞ്ചാരികള്‍ അങ്ങോട്ടു പോകാതായി. നൂറ് കണക്കിന് വള്ളങ്ങളാണ് ചെറുതീരത്തുള്ളത്.

എത്രയോക്കെ അവഗണയുണ്ടെങ്കിലും വേണാട് ദേശത്തെ പ്രജകള്‍ ഇപ്പോഴും വാരാന്ത്യങ്ങളില്‍ വൈകുന്നേരം ഇവിടെ എത്താറുണ്ട്. ശംഖുംമുഖം കടപ്പുറത്തെ ലോക നിലവാരത്തിലെത്തിക്കാന്‍ ചുമതലപ്പെടുത്തിയവര്‍ തന്നെ തീരത്തെ അവഗണിക്കുകയാണ്. ജലകന്യക പാര്‍ക്ക് മുതല്‍ കാര്‍ഗോ കോംപ്ലക്‌സ് തുടങ്ങുന്നിടം വരെയാണ് ഡിടിപിസിയുടെ നിയന്ത്രണത്തിലുള്ളത്. ഇതിനിടെ നാല് പാര്‍ക്കുകളുണ്ട്. ചാച്ചാ നെഹ്‌റു പാര്‍ക്ക്, സുനാമി ബീച്ച് പാര്‍ക്ക്, മുത്തുച്ചിപ്പി പാര്‍ക്ക്, ടേക് എ ബ്രേക്ക് പാര്‍ക്ക് എന്നിവയാണവ.

രാഷ്‌ട്രീയപ്പാര്‍ട്ടികള്‍, മത്സ്യതൊഴിലാളികള്‍, സാമുദായിക നേതാക്കള്‍, ഡിടിപിസി പ്രതിനിധികള്‍ എന്നിവരുടെ സംയുക്ത യോഗം വിളിച്ച് ഉടന്‍ നടപടി സ്വീകരിക്കുമെന്ന് മേയര്‍ ഉറപ്പുനല്കിയെങ്കിലും നാളിതുവരെയായിട്ടും ഒരു ചെറുവിരലുകള്‍ പോലും അനക്കിയില്ല. നഗരസഭയും റോഡ് ഫണ്ട് ബോര്‍ഡും പ്രശ്‌നത്തില്‍ ഇടപെട്ടാല്‍ മാത്രമേ പരിഹാരം ഉണ്ടാകൂയെന്നാണ് ഡിടിപിസി ജില്ലാ ഓഫീസില്‍ നിന്ന് ലഭിക്കുന്ന മറുപടി. പരാതി പറയുമ്പോള്‍ മറ്റു വകുപ്പുകളെ പഴിചാരി ഒഴിയാനാണ് അധികൃതര്‍ ശ്രമിക്കുന്നത്. രാജഭരണകാലത്ത് കണ്ണിലെ കൃഷ്ണമണിപോലെ കാത്തിരുന്ന ശംഖുംമുഖം കടല്‍പ്പ

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

രാഹുൽ ഗാന്ധിയുടെ സെക്രട്ടറി ചമഞ്ഞ് ഹരിയാന കോൺഗ്രസ് നേതാവില്‍ നിന്നും 10 ലക്ഷം രൂപ തട്ടി; കോണ്‍ഗ്രസ് പരിശീലന പരിപാടിയുടെ പേരില്‍ തട്ടിപ്പ്

India

ദൽഹിയിൽ ഹനുമാൻ ചാലിസ പാരായണത്തിനിടെ തീവ്ര ഇസ്ലാമിസ്റ്റുകളുടെ അതിക്രമം ; ഭക്തർക്കെതിരെ കല്ലെറിഞ്ഞും അസഭ്യം ചൊരിഞ്ഞും അക്രമികൾ അഴിഞ്ഞാടി

India

കൂൺ പോലെ മുളച്ച് പൊങ്ങുന്ന അനധികൃത ഐവിഎഫ് സെന്ററുകളെ അടച്ചുപൂട്ടാനൊരുങ്ങി മഹാരാഷ്‌ട്ര സർക്കാർ : രോഗികൾ പലരും വഞ്ചിക്കപ്പെടുന്നതായി ആരോപണം

Kerala

ഓൺലൈൻ എക്‌സ്‌ക്ലുസീവ്: ‘അധികപ്രസംഗ’ത്തിൽ റെക്കോഡ്, മുഖ്യമന്ത്രിയും മന്ത്രിമാരും നിയമസഭയിൽ ചോദ്യങ്ങൾക്ക് ഉത്തരമില്ല

Entertainment

പനോരമ സ്റ്റുഡിയോസിന്റെ നാലാമത്തെ മലയാള ചിത്രത്തിന് പൂജാ ചടങ്ങുകളോടെ തുടക്കം

പുതിയ വാര്‍ത്തകള്‍

രാമക്ഷേത്രത്തിലെ വഴിപാട് പണം മോഷ്ടിച്ച ഒരാളെയും വെറുതെ വിടില്ലെന്ന് ഉറപ്പിച്ച് യോഗി ; ചോദ്യം ചെയ്യലിനായി നോട്ടീസ് നൽകിയത് 70 പേർക്ക്

കര്‍മ്മല സര്‍ക്കാര്‍ ഐടിഐ ഇനി മദന്‍ദാസ് ദേവി ഐടിഐ; രാജ്യപുരോഗതിക്ക് ഐഐടികള്‍ മാത്രമല്ല ഐടിഐകളും സക്ഷമമാകണം: സുനില്‍ ആംബേക്കര്‍

ജയിലിൽ അനധികൃത ഫോൺവിളി; ടി.പി കേസ് പ്രതി കൊടി സുനിയെ പണിഷ്മെൻ്റ് സെല്ലിലേക്ക് മാറ്റി

ഉത്തരാഖണ്ഡിൽ ഇനി മദ്രസാ വിദ്യാഭ്യാസ ബോർഡില്ല; ന്യൂനപക്ഷ വിദ്യാഭ്യാസ സ്ഥാപനം മാത്രം; ആധുനിക വിദ്യഭ്യാസവും

ശ്രീശാന്തിന്റെ വിലക്ക് പിൻവലിച്ച് കേരള ക്രിക്കറ്റ് അസോസിയേഷൻ; മാപ്പപേക്ഷ ജനറൽ ബോഡി അംഗീകരിച്ചു

‘ഒരു പോലീസുകാരൻ വിചാരിച്ചാൽ മതി നിന്നെ അകത്തു കിടത്താൻ’; സുഗതന്റെ പരാതിയിൽ സിഐയോട് ഹാജരാകാൻ നിർദേശം

വിഷ്ണു വിശാൽ – ഐശ്വര്യ ലക്ഷ്മി ചിത്രം ‘ഗാട്ട കുസ്തി 2’ലെ ‘ഹൗസ് ഹസ്ബൻഡ്’ ലിറിക് വീഡിയോ പുറത്ത്

പോലീസിന്റെ ആവശ്യം തള്ളി കോടതി; സുഗതൻ വൈകിട്ട് 5.30 വരെ പോലീസ് കസ്റ്റഡിയിൽ, പോലീസ് മോശമായി പെരുമാറിയെന്ന് കോടതിയിൽ സുഗതൻ

അമ്മയെ ആണുങ്ങൾ നയിക്കട്ടെ,;സ്ത്രീപക്ഷം വേണ്ട, കുത്തിത്തിരിപ്പും പക്ഷം പിടിക്കലുമാണ്;ശ്രീലത നമ്പൂതിരി

തലച്ചോറും , ഹൃദയവും , ശ്വാസകോശങ്ങളുമില്ല : വെനസ്വേലയിൽ മരിച്ച ഇന്ത്യൻ നാവികന്റെ മൃതദേഹത്തിൽ ആന്തരികാവയവങ്ങൾ കാണാനില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.