Tuesday, April 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ഭിന്നശേഷി പൗരന്മാര്‍ നേരിടുന്ന അവഗണന: ബോധവല്‍ക്കരണം നടത്തും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 11, 2017, 08:56 pm IST
in Kannur

കണ്ണൂര്‍: ഭിന്നശേഷി പൗരന്‍മാര്‍ നേരിടുന്ന അവഗണനയെക്കുറിച്ച് പൊതുജനങ്ങളെ ബോധവല്‍ക്കരിക്കുന്നതിന്റെ ഭാഗമായി 12ന് കണ്ണൂര്‍ കലക്‌ട്രേറ്റ് മുന്നില്‍ കാലത്ത് പത്തിന് ബോധവല്‍ക്കരണ പരിപാടി സംഘടിപ്പിക്കും.

സംസ്ഥാനത്ത് ഭിന്നശേഷിക്കാരുടെ സമഗ്രവികസനത്തിന് വേണ്ടി സര്‍ക്കാര്‍ വിവിധ പദ്ധതികള്‍ തയ്യാറാകമ്പോഴും 80 ശതമാനം ഭിന്നശേഷിക്കാര്‍ക്കും ഇതിന്റെ ഗുണഫലം നിഷേധിക്കപ്പെടുകയാണ്. ആനുകൂല്യങ്ങള്‍ അനുവദിക്കേണ്ട ബന്ധപ്പെട്ട ഉദ്യോഗസ്ഥന്‍മാരുടെ അലംഭാവമാണ് ഇതിന് പ്രധാന കാരണം. ബുദ്ധിവികാസം കുറഞ്ഞവരാണ് അവഗണന നേരിടുന്നവരില്‍ ഭൂരിഭാഗവും. 2016 ല്‍ നിലവില്‍ വന്ന റൈറ്റ് ഓഫ് പേഴ്‌സണ്‍സ് ആന്റ് ഡിസബിലിറ്റീസ് ആക്ടില്‍ പല വകുപ്പുകളും ഭിന്നശേഷിക്കാരുടെ അവകാശങ്ങള്‍ സംരക്ഷിക്കുമെന്ന് ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും യാതൊന്നും കൃത്യമായി ലഭിക്കുന്നില്ലെന്നതാണ് വസ്തുത. ഭരണഘടനയില്‍ എല്ലാ പൗരന്‍മാര്‍ക്കും പ്രാഥമിക വിദ്യാഭ്യാസം ഉറപ്പ് നല്‍കുന്നുണ്ടെങ്കിലും ബുദ്ധിവികാസം വൈകുന്ന വിദ്യാര്‍ത്ഥികള്‍ക്ക് വേണ്ടി സര്‍ക്കാര്‍ മേഖലയില്‍ തിരുവനന്തപുരത്തെ എസ്‌ഐഎംസി എന്ന ഒരൊറ്റ സ്ഥാപനമാണ് നിലവിലുള്ളത്. സര്‍ക്കാര്‍ സ്‌കൂളുകളില്‍ സംയോജിത വിദ്യാഭ്യാസത്തിനുള്ള അവകാശം, ആവശ്യമായ സ്‌പെഷ്യല്‍ പരിശീലനകേന്ദ്രം, 18 വയസ്സുവരെ പുസ്തകം, പഠനോപകരണങ്ങള്‍ എന്നിവ സൗജന്യമായി നല്‍കല്‍, അര്‍ഹതയുള്ളവര്‍ക്ക് സ്‌കോളര്‍ഷിപ്പ് എന്നിവയ്‌ക്കെല്ലാം ഭിന്നശേഷിക്കാരായ വിദ്യാര്‍ത്ഥികള്‍ക്ക് അര്‍ഹതയുണ്ടെങ്കിലും ഇതൊന്നും പൂര്‍ണമായി ലഭിക്കുന്നില്ല.

എല്ലാ പഞ്ചായത്തുകളിലും ഒരു ബഡ്‌സ് സ്‌കൂള്‍ ഉണ്ടാവണമെന്നാണെങ്കിലും സംസ്ഥാനത്ത് ബഡ്‌സ് സ്‌കൂളുകള്‍ തീരെയില്ലാത്ത നിരവധി പഞ്ചായത്തുകളുമുണ്ട്. 2550 വരെ കുട്ടികളുള്ള സ്‌പെഷ്യല്‍ സ്‌കൂളുകള്‍ക്ക് എയഡഡ് പദവി നല്‍കുമെന്ന് പറയുന്നുണ്ടെങ്കിലും ഇത് വരെ അത് നടപ്പിലാക്കിയിട്ടില്ല. സ്വകാര്യ മേഖലയില്‍ അയ്യായിരത്തോളം വിദ്യാര്‍ത്ഥികള്‍ പഠിക്കുന്ന 294 സ്‌പെഷ്യല്‍ സ്‌കൂളുകള്‍ സംസ്ഥാനത്തുണ്ടെങ്കിലും ഒന്നിന് പോലും എയ്ഡഡ് പദവി നല്‍കി സര്‍ക്കാര്‍ അംഗീകരിച്ചിട്ടില്ല.ഭിന്നശേഷിക്കാരുടെ സേവനവുമായി ബന്ധപ്പെട്ട് പ്രവര്‍ത്തിക്കുന്ന അധ്യാപക അനധ്യാപക ജീവനക്കാരുടെ കാര്യം അതിലേറെ ദയനീയമാണ്. ഏറ്റവും കൂടുതല്‍ പരിഗണന ലഭിക്കേണ്ട ഇവര്‍ക്ക് തീര്‍ത്തും അവഗണനയാണ് ലഭിച്ച് കൊണ്ടിരിക്കുന്നത്. 25 വര്‍ഷത്തിലധികം സര്‍വ്വീസുള്ള സ്‌പെഷ്യല്‍ സ്‌കൂള്‍ അധ്യാപകര്‍ക്ക് ഇപ്പോഴും 4000 മുതല്‍ 5000 രൂപ വരെയാണ് ശമ്പളം. സൗജന്യ വിദ്യാഭ്യാസ പരിശീലനങ്ങള്‍ക്ക് പുറമെ അച്ഛനമ്മമാര്‍ നഷ്ടപ്പെടുന്നവരുടെ പുനരധിവാസം ഉറപ്പ് വരുത്താന്‍ ജില്ലകള്‍ തോറും ആവശ്യമായ കേന്ദ്രങ്ങള്‍ ആരംഭിക്കേണ്ടതും അത്യാവശ്യമാണ്.

ഭാരവാഹികളായ എം.പി.കരുണാകരന്‍, പി.ശോഭന, പി.സി.ശ്രീകല, ഗീത വത്സരാജ്, പി.നിര്‍മലാനന്ദന്‍ എന്നിവര്‍ വാര്‍ത്താസമ്മേളനത്തില്‍ സംബന്ധിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

മുട്ട വിരിയും മുന്‍പ് കോണ്‍ഗ്രസ് കോഴിയുടെ കണക്കെടുക്കുന്നു…കേരളത്തില്‍ ജയിക്കുമെന്ന യുഡിഎഫ് വീരവാദത്തെ പരിഹസിച്ച് രാജീവ് ചന്ദ്രശേഖര്‍

India

കെജ്രിവാളിനെ വെളുപ്പിക്കാന്‍ മാധ്യമപ്രവര്‍ത്തക; പൊളിച്ച് ദല്‍ഹിയിലെ കെജ്രിവാളിന്റെ പ്രവര്‍ത്തനം നേരിട്ട് കണ്ട പത്രപ്രവര്‍ത്തകന്‍

India

ലോകത്തിലെ ഏറ്റവും ശക്തമായ പീരങ്കിത്തോക്കായ കെ-9 വജ്ര 200 എണ്ണം കൂടി വാങ്ങാന്‍ ഒരുങ്ങുന്നു;പാകിസ്ഥാനെതിരെ ഫയര്‍ പവര്‍ കൂട്ടാന്‍ ഇന്ത്യ

Kerala

ഗുരുവായൂരില്‍ നടപ്പാതയില്‍ കിടന്നുറങ്ങിയ ആളെ അടിച്ചുകൊന്ന കേസില്‍ പ്രതി അറസ്റ്റില്‍

Kerala

ചേലക്കരയില്‍ യുവാവിനെ കൊലപ്പെടുത്തിയ കേസില്‍ സഹോദരന്‍ അറസ്റ്റില്‍

പുതിയ വാര്‍ത്തകള്‍

മന്ത്രി ചിഞ്ചുറാണിയുടെ വാഹനം അപകടത്തില്‍പ്പെട്ടു

മുണ്ടത്തിക്കോട് വെടിക്കെട്ട് അപകടം: മരിച്ച നാലുപേരെ കൂടി തിരിച്ചറിഞ്ഞു

ആം ആദ്മി നേതാക്കള്‍ സ്വന്തം നേട്ടത്തിന് വേണ്ടി പ്രവര്‍ത്തിക്കുന്നവര്‍, ഇവിടുത്തെ പ്രവര്‍ത്താനന്തരീക്ഷം വിഷലിപ്തം: രാഘവ് ഛദ്ദ

മൂവാറ്റുപുഴയില്‍ 13 പേരെ കടിച്ച നായയ്‌ക്ക് പേ വിഷബാധ

കേരളത്തില്‍ നാളെ ആഹ്വാനം ചെയ്ത ഹര്‍ത്താലിനെതിരെ വ്യാപാരസംഘടനകള്‍, ,കടകള്‍ തുറക്കും സ്വകാര്യ ബസുകള്‍ ഓടും

‘ വോട്ടർമാരെ ഭീഷണിപ്പെടുത്തിയാൽ … ‘ ; ബംഗാളിലെ ടിഎംസി സ്ഥാനാർത്ഥി ജഹാംഗീർ ഖാന് താക്കീതുമായി യുപി എൻകൗണ്ടർ സ്പെഷ്യലിസ്റ്റ് അജയ് പാൽ ശർമ്മ

കോന്നിയില്‍ വയോധികന് സൂര്യാതപമേറ്റു

മാധ്യമങ്ങള്‍ക്ക് തലവെച്ചുകൊടുക്കാന്‍ മമ്മൂട്ടിയില്ല ..വിജയ് രാഷ്‌ട്രീയത്തിലേക്കിറങ്ങിയതിനെക്കുറിച്ച് ചോദിച്ചപ്പോള്‍ മമ്മൂട്ടിയുടെ മറുപടി ഇതാണ്…

തിരുവനന്തപുരം മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ സ്‌കാനിംഗില്‍ ഗുരുതര പിഴവ്,യുവാവിന് ഗര്‍ഭപാത്രമുണ്ടെന്ന് സ്‌കാന്‍ റിപ്പോര്‍ട്ട്

വൈദ്യുതി പ്രതിസന്ധി രൂക്ഷം, പുറത്ത് നിന്ന് വൈദ്യുതി വാങ്ങാനുള്ള തീരുമാനം നടപ്പിലായില്ല

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.