Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

പോലീസിനെ വട്ടം ചുറ്റിച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 7, 2017, 02:16 pm IST
in Thiruvananthapuram

ആറ്റിങ്ങല്‍: ട്യൂഷന് പോകാന്‍ മടിച്ച വിദ്യാര്‍ത്ഥിനി സൃഷ്ടിച്ച തട്ടികൊണ്ടുപോകല്‍ കഥ വീട്ടുകാരെയും പോലീസിനെയും വട്ടം ചുറ്റിച്ചു. ആറ്റിങ്ങല്‍ നഗരവാസിനിയായ സ്‌ക്കൂള്‍ വിദ്യാര്‍ത്ഥിനിയാണ് നാടിനെ പരിഭ്രാന്തിക്കിടയാക്കിയ കഥ സൃഷ്ടിച്ചത്. രാവിലെ ട്യൂഷന് പോകുവാന്‍ വീട്ടില്‍ നിന്നിറങ്ങിയ കുട്ടി പരിഭ്രാന്തിയോടെ വീട്ടില്‍ മടങ്ങിയെത്തി തന്നെ വാഹനത്തിലെത്തിയ ചിലര്‍ തട്ടികൊണ്ട് പോകുവാന്‍ ശ്രമിച്ചതായി അറിയിക്കുകയായിരുന്നു. വീട്ടുകാര്‍ ഉടന്‍ റസിഡന്റ്‌സ് അസ്സോസിയേഷന്‍ ഭാരവാഹികളെയും നാട്ടുകാരയും വിവരം ധരിപ്പിച്ചു. തുടര്‍ന്ന് ഇവരുടെ സാന്നിധ്യത്തില്‍ പോലീസിലും അറിയിച്ചു. പോലീസിന് മുന്നില്‍ യാതൊരു പതര്‍ച്ചയും കൂടാതെ വ്യക്തമായ കഥയാണ് പെണ്‍കുട്ടി അവതരിപ്പിച്ചത്. കറുത്ത വാഹനത്തിലെത്തിയ താടിയും മുടിയും വളര്‍ത്തിയ വ്യക്തികളാണ് തട്ടികൊണ്ട് പോകുവാന്‍ ശ്രമിച്ചതെന്നും ബാഗ് കൊണ്ട് അവരെ അടിച്ച ശേഷമാണ് താന്‍ രക്ഷപ്പെട്ട് ഓടിയതെന്നും കുട്ടി പോലീസിനോട് പറഞ്ഞു.

സംഭവമറിഞ്ഞയുടന്‍ വാഹനം കണ്ടെത്തുവാന്‍ സിസിടിവി ദൃശ്യങ്ങള്‍ പോലീസ് പരിശോധിച്ച് തുടങ്ങി. പരിശോധനയില്‍ സംശയകരമായ യാതൊന്നും കണ്ടെത്തിയില്ല. സംഭവം നടന്നുവെന്ന് പറയുന്ന സ്ഥലത്ത് നിരവധി വീടുകളുണ്ട്. അത്തരമൊരു സംഭവം നടക്കുവാനുള്ള സാഹചര്യവും ഇല്ലെന്ന് വിലയിരുത്തി. എന്നാല്‍ കുട്ടി ആദ്യം പറഞ്ഞ കഥയില്‍ ഉറച്ച് നില്‍ക്കുകയും ചെയ്തു. ലഭ്യമായ എല്ലാ സിസിടിവി ദൃശ്യങ്ങളും പരിശോധിച്ച് കഴിഞ്ഞപ്പോള്‍ കുട്ടി പറഞ്ഞത് കള്ളമാണെന്ന് പോലീസിന് വ്യക്തമായി.

ഇതിനിടയില്‍ കൂട്ടുകാരിയുടെ വീട്ടിലെത്തിയപ്പോള്‍ കൂട്ടുകാരി ട്യൂഷന് പോയി കഴിഞ്ഞതായി അവളുടെ അമ്മൂമ്മ പറഞ്ഞെന്നും അറിയിച്ചിരുന്നു. പോലീസ് അന്വേഷണത്തില്‍ ഈ പെണ്‍കുട്ടി കൂട്ടുകാരിയുടെ വീട്ടില്‍ എത്തിയിരുന്നില്ലെന്ന് മനസ്സിലായി. തുടര്‍ന്ന് പോലീസ് സിസിടിവി ദൃശ്യങ്ങള്‍ പെണ്‍കുട്ടിയെ കാണിക്കുകയും താന്‍ സംസാരിച്ചുവെന്ന് പറഞ്ഞ അമ്മൂമ്മയെ മുമ്പില്‍ ഹാജരാക്കുകയും ചെയ്തതോടെ പെണ്‍കുട്ടി സത്യം പറയുവാന്‍ നിര്‍ബന്ധിതയായി. തുടര്‍ന്നാണ് ട്യൂഷന് പോകുവാന്‍ മടിച്ചാണ് ഇത്തരമൊരു നുണ വീട്ടിലെത്തി പറഞ്ഞതെന്ന് വ്യക്തമാക്കിയത്.

ട്യൂഷന്‍ സെന്ററില്‍ ചോദ്യം ചോദിക്കുമെന്ന് പറഞ്ഞിരുന്നു. ഇതൊഴിവാക്കാനായിരുന്നു തട്ടികൊണ്ട് പോകല്‍ കഥ. വീട്ടുകാര്‍ പോലീസിലും നാട്ടുകാരെയും അറിയിക്കുമെന്ന് പ്രതീക്ഷിച്ചിരുന്നില്ല. മാസങ്ങള്‍ക്ക് മുമ്പ് സീരിയല്‍ കഥയായി കൂട്ടുകാരിയില്‍ നിന്നും ലഭിച്ചതാണ് കാറിലെത്തി തട്ടികൊണ്ട് പോകുന്ന സംഭവം. അതിലെ കഥാപാത്രങ്ങളില്‍ നിന്നുമാണ് ഒരാളെ താടിവളര്‍ത്തിയയാളെന്നും മറ്റൊരാളെ മുടി നീട്ടി വളര്‍ത്തിയാളെന്നും ചിത്രീകരിച്ചത്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

News

കോൺഗ്രസ് പറഞ്ഞ് പേടിപ്പിക്കുന്നു; എൽപിജി ക്ഷാമമില്ല: കോൺ. നേതാവ് കമൽ നാഥ്

Entertainment

പിണങ്ങി ഇറങ്ങിപ്പോയി ഭാര്യ ; ഇനി സിനിമയിൽ അഭിനയിക്കില്ലെന്ന് വാക്ക് നൽകി വിജയ് സേതുപതി

Entertainment

ഇന്ന് വരെയും സിമ്പു വിവാഹം ചെയ്തിട്ടില്ല , തൃഷയ്‌ക്കായാണ് കാത്തിരിപ്പ്

India

തെരഞ്ഞെടുപ്പ് സമയത്തെ അക്രമം അനുവദിക്കില്ല ; 15 ദിവസം തിരഞ്ഞെടുപ്പ് പ്രചാരണത്തിന്റെ ചുമതല നേരിട്ട് ഏറ്റെടുത്ത് ബംഗാളിൽ ഉണ്ടാകുമെന്ന് അമിത് ഷാ

Kerala

ഏപ്രില്‍ 16ന് ഉച്ചക്ക് ശേഷം കൊല്ലം കോര്‍പറേഷന്‍ പരിധിയില്‍ പ്രാദേശിക അവധി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

നഗരത്തില്‍ ബിജെപി എംഎല്‍എമാര്‍ ഉണ്ടായാല്‍ കോര്‍പറേഷന് കൂടുതല്‍ കാര്യങ്ങള്‍ ചെയ്യാന്‍ പറ്റും: വി വി രാജേഷ്

ഭാരതം വന്‍ സാമ്പത്തിക ശക്തിയാകുന്നതിന് കാരണം മോദിയുടെ വികസന പദ്ധതികള്‍, എഫ്സിആര്‍എ ബില്ലില്‍ നുണ പ്രചാരണം നടത്തുന്നു; അനില്‍ ആന്റണി

സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗിക അതിക്രമ പരാതി: അന്വേഷണം വിപുലമാക്കും

സൈപ്രസില്‍ കളിക്കാന്‍ വിസമ്മതിച്ചു; കാന്‍ഡിഡേറ്റ്സില്‍‍ നിന്നും വിട്ടുനിന്ന് കൊനേരു ഹംപി, ഇന്ത്യയുടെ വേദനയായി ഹംപിയുടെ അസാന്നിധ്യം

‘എസ്ഡിപിഐക്കാരെ നന്നാക്കാനാണ് സിപിഎം അവരോട് വോട്ട് ചോദിക്കുന്നത്, തങ്ങളുടെ മുന്നണിയിൽ വന്നാൽ എല്ലാ സംരക്ഷണവും നൽകും’- എ കെ ബാലൻ

കേരളത്തിൽ ഡബിൾ എഞ്ചിൻ സർക്കാർ വരണം: ബൂത്ത് പ്രവർത്തകരോട് ഓഡിയോ ബ്രിഡ്ജിൽ പ്രധാനമന്ത്രി

പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ തിരുവല്ലയിലെ പൊതുപരിപാടിയില്‍ പങ്കെടുക്കുന്നതുമായി ബന്ധപ്പെട്ട് ഏപ്രില്‍ 3 , 4 തീയതികളിലെ ട്രാഫിക് ക്രമീകരണം

നിയമസഭാ തെരഞ്ഞെടുപ്പിന് മുമ്പ് തിരഞ്ഞെടുപ്പ് കമ്മീഷന്റെ സർജ്ജിക്കൽ സ്ട്രൈക്ക്! ഡിഎംകെ നോമിനിയായ തമിഴ്നാട് ഡിജിപിയെ മാറ്റി

മമ്മൂട്ടിയുമായി എടാ പോടാ ബന്ധമുള്ളതുപോലെ പിഷാരടി അഭിനയിക്കുന്നു, പിഷാരടി അമ്മയിലെ തെരഞ്ഞെടുപ്പില്‍ തോറ്റയാള്‍, മമ്മൂട്ടി സഹായിച്ചില്ല

1901-ൽ വരച്ച രാജാ രവിവർമ്മയുടെ ‘യശോദയും കൃഷ്ണനും’ ചിത്രം വിറ്റുപോയത് 167.2 കോടി രൂപയ്‌ക്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.