Thursday, May 28, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kottayam

കാട്ടാനകള്‍ കാടിറങ്ങുന്നത് പതിവായി ശബരിമല തീര്‍ത്ഥാടകരുടെ കാനനയാത്ര കഠിനമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Oct 6, 2017, 10:44 pm IST
in Kottayam

കാഞ്ഞിരപ്പള്ളി: മണ്ഡലകാലമടുത്തിട്ടും തീര്‍ത്ഥാടകരെ സ്വീകരിക്കാന്‍ എരുമേലി സന്നദ്ധമായില്ല. മാലിന്യപ്രശ്‌നത്തിനും ഗതാഗതക്കുരുക്കിനുമൊപ്പം കാട്ടാനകളും ഇത്തവണ വില്ലനാണ്.

കരിമലത്താഴ്‌വരയിലാണ് മുന്‍പ് കാട്ടനയെപേടിച്ച് തീര്‍ത്ഥാടകര്‍ നടക്കേണ്ടി വന്നിരുന്നത്. എന്നാല്‍ ഇത്തവണ ശബരിമല കാനനപാതയുടെ തുടക്കം മുതല്‍ കാട്ടാനകളെ പേടിക്കേണ്ടിയിരിക്കുന്നു. ഇരുമ്പൂന്നിക്കര ഭാഗത്ത് ആനക്കൂട്ടമെത്തുന്നത് പതിവായതോടെ ഇവിടെ ആളുകള്‍ക്ക് രാത്രിയില്‍ പുറത്തിറങ്ങാന്‍ ഭയമാണ്.

ആനകള്‍ക്കു പുറമെ കാട്ടുപോത്തും പന്നിയും ഇവരുടെ കൃഷി നശിപ്പിക്കാനെത്താന്‍ തുടങ്ങിയിട്ട് നാളുകളായി. കഴിഞ്ഞ വര്‍ഷം ആനയിറങ്ങിയതിനെത്തുടര്‍ന്ന് കാനനപാതയിലൂടെയുള്ള തീര്‍ത്ഥാടകരുടെ യാത്ര രാത്രി കാലങ്ങളില്‍ നിരോധിച്ചിരുന്നു. എന്നാല്‍ മുന്‍ വര്‍ഷങ്ങളേക്കാള്‍ കൂടുതലായി ആനകള്‍ ഇത്തവണ നാട്ടിലേക്കിറങ്ങി. ഒരു കുട്ടിയാനയടക്കം ഏഴ് ആനകള്‍ സ്ഥിരമായി എത്തുന്നുണ്ടെന്ന് നാട്ടുകാര്‍ പറയുന്നു. പരാതികള്‍ ഏറെയുണ്ടായിട്ടും തീര്‍ത്ഥാടനകാലമടുത്തിട്ടും ഇക്കാര്യത്തില്‍ അധികൃതര്‍ നടപടിയെടുക്കാത്തതില്‍ ജനപ്രതിനിധികള്‍ക്കും ആക്ഷേപമുണ്ട്.

കാട്ടുമൃഗങ്ങളില്‍ നിന്നും രക്ഷ നേടാന്‍ വനാതിര്‍ത്തിയില്‍ സൗരോര്‍ജ്ജ വേലി സ്ഥാപിക്കണമെന്ന് വര്‍ഷങ്ങളായിട്ടുള്ള ആവശ്യമാണ്. ഈ ആവശ്യമുന്നയിച്ച് പല തവണ നിവേദനം നല്‍കിയെങ്കിലും പ്രയോജനമുണ്ടായിട്ടില്ല. വനാതിര്‍ത്തി പ്രദേശമായ തുമരംപാറ, കൊപ്പം, എലിവാലിക്കര, പുലിക്കുന്ന്, കാളകെട്ടി, എരുത്വാപ്പുഴ, തുലാപ്പള്ളി തുടങ്ങിയ പ്രദേശങ്ങളിലും കാട്ടാനകള്‍ കൂട്ടത്തോടെയെത്തിയിരുന്നു. ചില പ്രദേശങ്ങളില്‍ സൗരോര്‍ജ വേലികള്‍ സ്ഥാപിച്ചിട്ടുണ്ട്. എന്നാല്‍ കഴിഞ്ഞ കുറെ ദിവസങ്ങളിലായി രാവും പകലും പതിവു പോലെ കാട്ടാനയെത്തുന്നതോടെ ഇരുമ്പൂന്നിക്കര മേഖല ഭീതിയിലാണ്. തീര്‍ത്ഥാടനകാലം ആരംഭിക്കുന്നതിനു മുന്‍പ് വനാതിര്‍ത്തിയില്‍ സൗരോര്‍ജ വേലി സ്ഥാപിക്കണമെന്നാണ് നാട്ടുകാരുടെ ആവശ്യം. എരുമേലിയില്‍ നിന്ന് തുടങ്ങുന്ന കാനനപാത പേരൂര്‍തോട്, ഇരുമ്പൂന്നിക്കര, കോയിക്കക്കാവ് വഴിയാണ് പോകുന്നത്.

മുന്‍ വര്‍ഷങ്ങളെ അപേക്ഷിച്ച് ഇത്തവണ മാലിന്യ സംസ്‌കരണ സംവിധാനം എരുമേലി പഞ്ചായത്തിനില്ല. മാലിന്യ നിര്‍മാര്‍ജനത്തിന് കാലപ്പഴക്കം കൊണ്ട് തകര്‍ന്നുവീണ കൊടിത്തോട്ടം റോഡിലെ പ്ലാന്റും സംസ്‌കരണ മാര്‍ഗം ആവിഷ്‌കരിച്ചിട്ടില്ലാത്ത കമുകിന്‍കുഴിയിലെ യൂണിറ്റുമാണ് നിലവിലുളളത്. കമുകിന്‍ കുഴിയിലെ മാലിന്യ നിക്ഷേപത്തിന് നാട്ടുകാര്‍ എതിരാണ്. പേട്ടക്കവലയില്‍ ക്ഷേത്രത്തിലേക്കും നൈനാര്‍ ജുംഅ മസ്ജിദിലേക്കും റോഡ് മുറിച്ചുകടന്നുവേണം തീര്‍ത്ഥാടകരെത്താന്‍. ഇവിടെ തിക്കും തിരക്കും ഗതാഗതസ്തംഭനവും ഒഴിവാക്കാന്‍ താത്ക്കാലിക മേല്‍പ്പാലമെങ്കിലും നിര്‍മിക്കണമെന്ന ആവശ്യം വര്‍ഷങ്ങളായി ഉയരുന്നതാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ നേതാവ് അജിത് സാഹയും സഹോദരന്‍ സുജിത് സാഹയും അറസ്റ്റില്‍; 27 ലക്ഷം പിടിച്ചു

Kerala

ബൈജൂസ് സ്ഥാപകന്‍ ബൈജു രവീന്ദ്രന് 6 മാസം തടവ്, വിധി സിംഗപൂരിലെ കോടതിയുടേത്

Ernakulam

സ്കൂൾ ബസ് ഡ്രൈവർമാർക്കും ഹെൽപ്പർമാർക്കും ക്ലാസ് നൽകി പോലീസ്

India

സ്ഥാനമൊഴിയും മുൻപ് ക്ഷേത്രഫണ്ടിൽ നിന്ന് സ്റ്റാലിൻ വക മാറ്റിയത് 2,700 കോടി ;  നൽകിയത് ആദായനികുതി നിയമങ്ങൾ ആവർത്തിച്ച് ലംഘിച്ച എൻ‌പി‌എഫ്‌സിയ്‌ക്ക്

Gulf

ഒമാനിൽ ഡ്രോൺ പ്രവർത്തനങ്ങൾക്ക് ഏർപ്പെടുത്തിയിരുന്ന വിലക്ക് പിൻവലിച്ചു

പുതിയ വാര്‍ത്തകള്‍

ഒമാൻ: ഖനന മേഖലയിലെ തൊഴിലാളി പദവികളിൽ പ്രൊഫഷണൽ ലൈസൻസുകൾ നിർബന്ധമാക്കുന്നു

വൈഭവ് സൂര്യവംശിക്ക് ലോകറെക്കോര്‍ഡ്; ഒരു ടി20 ടൂര്‍ണമെന്റില്‍ ഏറ്റവും കൂടുതല്‍ സിക്സറുകള്‍ നേടുന്ന താരം; രാജസ്ഥാന്‍ റോയല്‍സിന് ജയം

തമിഴ്‌നാട്ടില്‍ ഗോവധം പൂര്‍ണമായി നിരോധിച്ചു, ഉത്തരവിട്ടത് ഹൈക്കോടതി

തേജസ് യുദ്ധവിമാനം വ്യോമസേനയ്‌ക്ക് നല്‍കുന്നതില്‍ എച്ച് എഎല്‍ വരുത്തുന്ന ദീര്‍ഘമായ കാലതാമസം അനുവദിക്കാന്‍ പറ്റില്ലെന്ന് പ്രതിരോധ ഉല്‍പാദന സെക്രട്ടറി

പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയെ പീഡിപ്പിച്ച് ഗര്‍ഭിണിയാക്കിയ യുവാവ് അറസ്റ്റില്‍

വീണയുടെ ബാങ്ക് അക്കൗണ്ട് ഇ ഡി മരവിപ്പിച്ചു, 18.36 കോടി കണ്ടുകെട്ടി, റെയ്ഡിനുപിന്നാലെയാണ് നടപടി; ആക്രമണം ആസൂത്രണത്തിനുശേഷമെന്ന് ഇഡി പ്രസ്താവന

ഇതിലും വലിയ പെരുന്നാളിന് ഉപ്പുപ്പാ പള്ളിയിൽ പോയിട്ടില്ല ; സിപിഎമ്മുകാരുടെ പ്രകടനത്തിന് വീടിന് മുന്നിൽ ചങ്കുറപ്പോടെ നിന്ന് ഷോൺ ജോർജ്

ഇഡിയുടെ കരുത്ത് കൂട്ടാൻ മോദി : ഇഡി ഇടപെടുന്ന കേസുകളിൽ സ്വത്തുക്കൾ കണ്ടുകെട്ടലും, ശിക്ഷാനടപടികളും ഇനി അതിവേഗത്തിൽ ; പുനഃസംഘടനയ്‌ക്ക് സർക്കാർ അംഗീകാരം

വി. ഡി. സതീശന്‍ അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി,പിണറായിയുടെ വീട്ടിലെ ഇ ഡി റെയ്ഡില്‍പ്രതികരിക്കാതെ മുഖ്യമന്ത്രി

വെയിലത്ത് ഇളംപ്രായമുള്ള കുഞ്ഞിനെ നടത്തിക്കുന്ന അച്ഛന്‍ ഒക്കത്തിരുത്തിയത് നായയെ….ആ ചിത്രത്തിന് പിന്നിലെ കഥ കേട്ട് കരയാത്തവര്‍ ഇല്ല….

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.