Wednesday, March 25, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Varadyam

കൃഷി ഇവർക്ക് കുടുംബക്കാര്യം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 30, 2017, 05:50 pm IST
in Varadyam

ശശിധരന്‍, സാകേതും വീട്ടിലെ കൃഷി തോട്ടത്തില്‍

ഒരു കുടുംബത്തിലെ എല്ലാവരും ആവുന്ന തരത്തില്‍ കൃഷി ചെയ്യുക. അതില്‍ മൂന്നര വയസ്സുകാരന്‍ സാകേത് ചന്ദ്രന്‍ മുതല്‍ 66 വയസ്സുള്ള എം.എന്‍. ശശിധരന്‍ വരെ തങ്ങളുടെ അദ്ധ്വാന വിഹിതം പങ്കുവയ്‌ക്കുന്നു. ആലപ്പുഴ ജില്ലയില്‍ ബുധനൂര്‍ പഞ്ചായത്തില്‍ മാനാമ്പുറത്ത് വീട്ടിലെ കാഴ്ചയാണിത്. പുലര്‍ച്ചെ അഞ്ച് മുതല്‍ രണ്ട് മണിക്കൂറാണ് ഇവര്‍ കൃഷിക്കായി മാറ്റിവയ്‌ക്കുന്നത്.

വീടിനു ചുറ്റുമുള്ള ഒരേക്കര്‍ സ്ഥലത്ത് വിവിധ തരത്തിലുള്ള ജൈവ പച്ചക്കറികള്‍ വിളഞ്ഞു നില്‍കുന്നു. ഔഷധ ചെടികള്‍, ബന്തിപ്പൂ ഇവ നട്ടിരിക്കുന്നു. ഇതോടൊപ്പം മൂന്ന് വെച്ചൂര്‍ പശുക്കള്‍, എട്ട് കരിങ്കോഴികള്‍ കൂടാതെ വിശാലമായ കുളത്തില്‍ മത്സ്യകൃഷി. അല്‍പ്പം സ്ഥലം പോലും വെറുകെ ഇടാത്ത ഈ കുടുംബം മട്ടുപ്പാവില്‍ തക്കാളി കൃഷിയും നടത്തുന്നു.

വീടിന്റെ പിന്നിലായി രണ്ട് ഷെഡ്ഡുകള്‍ തയ്യാറാക്കി അതിനുള്ളിലാണ് പയര്‍, പാവല്‍, പടവലം എന്നിവ വളര്‍ത്തുന്നത്. മറ്റു സ്ഥലങ്ങളിലായി കപ്പ, വെണ്ട, വഴുതനം, വാഴ, ചേമ്പ്, ചേന, ഇഞ്ചി, മഞ്ഞള്‍, കാന്താരി, ചീര, മുള്ളങ്കി എന്നിവ കൃഷി ചെയ്തിരിക്കുന്നു.

ഔഷധ തോട്ടത്തിലേക്ക് കടന്നാല്‍ ശതാവരി, അമൃത്, മുറിപ്പച്ച, കറ്റാര്‍വാഴ, പനി കുറുക്ക, കിരിയാത്ത്, ചങ്ങലം പരണ്ട, കുറുന്തോട്ടി, തഴുതാമ, വാതംകൊല്ലി തുടങ്ങിയ ചെടികള്‍. കിണറിനു സമീപമാണ് ബന്തി നട്ടുപിടിപ്പിച്ചിരിക്കുന്നത്. ഇവിടെ വിവിധ വര്‍ണ്ണത്തിലുള്ള പൂക്കള്‍ വിരിഞ്ഞു നില്‍ക്കുന്നു. കുളത്തില്‍ വരാല്‍, കട്ടള, കൈതക്കോരയും നീന്തിത്തുടിക്കുന്നു.

ശശിധരനും മക്കളായ ഹരിയും, കൈലാസും പച്ചക്കറി കൃഷിക്കും മറ്റും മേല്‍നോട്ടം വഹിക്കുമ്പോള്‍, ഭാര്യ വത്സലയും മരുമകള്‍ ശ്രീലക്ഷ്മിയും ഔഷധതോട്ടത്തിന്റെയും ബന്തിപ്പൂവിന്റെയും പരിപാലനം ഏറ്റെടുത്തിരിക്കുന്നു. ഇരുകൂട്ടര്‍ക്കും സഹായിയായി മൂന്നു വയസ്സുകാരന്‍ സാകേത് ചന്ദ്രനും. കൂടുതല്‍ ജോലിയുള്ളപ്പോള്‍ മാത്രമാണ് തൊഴിലാളികളെ നിര്‍ത്തുന്നത്.

മത്സ്യകൃഷി ചെയ്യുന്ന കുളത്തില്‍ നിന്നും മോട്ടോര്‍ ഉപയോഗിച്ച് ടാങ്കില്‍ ശേഖരിക്കുന്ന വെള്ളം പിന്നീട് ഡ്രിപ്പ് സംവിധാനത്തില്‍ വിളകള്‍ക്ക് എത്തിക്കുന്നു. പൂര്‍ണ്ണമായും ജൈവ വളവും മരുന്നുമാണ് ഉപയോഗിക്കുന്നത്. ചാണകം, ഗോമൂത്രം, ജീവാമൃതം, ശര്‍ക്കര, പഴം, പയറുപൊടി തുടങ്ങിയവ ഉപയോഗിച്ച് നിര്‍മ്മിക്കുന്ന മിശ്രിതമാണ് വളമായി ഉപയോഗിക്കുന്നത്. വേപ്പെണ്ണ, വെളുത്തുള്ളി, കാന്താരി തുടങ്ങിയവ അരച്ച് എടുക്കുന്ന ലായനിയാണ് കീടങ്ങളെ നശിപ്പിക്കാനുള്ള മരുന്നായി ഉപയോഗിക്കുന്നത്. തൃശൂര്‍ മണ്ണുത്തി കാര്‍ഷിക സര്‍വ്വകലാശാല, തഴക്കര ജില്ലാ കൃഷിത്തോട്ടം എന്നിവിടങ്ങളില്‍ നിന്നാണ് വിത്ത് ശേഖരിക്കുന്നത്. കരക്കൃഷിക്കൊപ്പം വര്‍ഷത്തില്‍ ഒരിക്കല്‍ രണ്ടര ഏക്കര്‍ പാടശേഖരത്ത് നെല്‍കൃഷിയും ചെയ്യുന്നു.

പൊതുമരാമത്ത് വകുപ്പ് കോണ്‍ട്രാക്ടറായിരുന്ന ശശിധരന്‍ ആര്‍എസ്എസ് മാന്നാര്‍ താലൂക്ക് സംഘചാലക് ആണ്. മക്കളായ എം.എസ്. ഹരിയും കൈലാസും കണ്‍സ്ട്രക്ഷന്‍ കമ്പനി നടത്തുന്നു. ഔദ്യോഗിക, സംഘടനാ തിരക്കുകള്‍ക്കിടയിലും മണ്ണിനെ കൈവിടാന്‍ കഴിയില്ലെന്നാണ് ശശിധരന്റെ പക്ഷം.

ഫോണ്‍: 9447755109

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ക്ഷേത്രത്തിൽ പ്രതിഷ്ഠക്ക് മുന്നിൽ അശ്ലീല പ്രദർശനം, തടഞ്ഞതോടെ കൈത്തണ്ടയും കഴുത്തും മുറിച്ചു; രക്തം വാർന്ന് അവശനിലയിലായ പ്രതി ഭീകരാന്തരീക്ഷം സൃഷ്ടിച്ചു

Astrology

കർമ്മരംഗത്തെ നേട്ടങ്ങളും ആരോഗ്യ ജാഗ്രതയും; 2026 മാർച്ച് 25-ലെ രാശിഫലം – AI ജ്യോതിഷം

Health

ഉള്ളതിനേക്കാൾ പ്രായം കൂടുതൽ തോന്നുന്നോ? വിഷമിക്കേണ്ട, 10 വയസ്സ് കുറഞ്ഞ പോലെയാകും ഈ ശീലം തുടർന്നാൽ

Samskriti

പൂജയും പൂജാമുറികളും: ഐശ്വര്യസിദ്ധിക്ക് വേണ്ടി നമ്മൾ ചെയ്യേണ്ടത്

India

കശ്മീരിനെ ഇന്ത്യയില്‍ നിന്നും വേര്‍പ്പെടുത്താന്‍ സമരം ചെയ്ത ആസിയ അന്ദ്രാബിയ്‌ക്ക് ഹഫീസ് സയിദുമായി ബന്ധം

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹിന്ദുഭീകരതയും ഇന്ത്യയും എന്ന മാര്‍ച്ച് നാലിന് നടന്ന ചര്‍ച്ചയുടെ പോസ്റ്റര്‍ (ഇടത്ത്)

ഗുരുവായൂര്‍ ക്ഷേത്രത്തിനരികെ ഹിന്ദുഭീകരതയെക്കുറിച്ച് സിപിഎം അനുഗ്രഹത്തോടെ ചര്‍ച്ച, 50 വര്‍ഷമായി ഹിന്ദുവിന് ഇവിടെ പ്രാതിനിധ്യമില്ലെന്ന് പറഞ്ഞതിന് കേസ്

ആര്‍ സി ബി ആദിത്യ ബിര്‍ളയ്‌ക്ക് ,രാജസ്ഥാന്‍ റോയല്‍സ് കല്‍ സോമാനിയയ്‌ക്ക്

മൾട്ടി-റോൾ ഫൈറ്റർ എയർക്രാഫ്റ്റ് , 114 റാഫേൽ യുദ്ധവിമാനങ്ങൾ , റഡാറുകൾ ; വ്യോമസേനയ്‌ക്കായി വരുന്നത് അപകടകാരികളായ ആയുധങ്ങൾ

ടികെ ഗോവിന്ദന്റെ ഭാര്യ കെപി രമണിയെ സിപിഎം പുറത്താക്കി

അട്ടപ്പാടിയില്‍ കാട്ടാന ആക്രമണത്തില്‍ പരിക്കേറ്റ് ചികിത്സയിലിരുന്ന ആള്‍ മരിച്ചു

സ്വന്തമായി ജെറ്റ് എഞ്ചിൻ നിർമ്മിക്കാൻ ഭാരതം ; യുദ്ധവിമാന വികസനങ്ങൾക്ക് ഇനി കൂടുതൽ കരുത്ത്

യുഎസിലെ ഇല്ലിനോയിസ് ടെക് സര്‍വ്വകലാശാലയില്‍ നിന്നും കമ്പ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ് ബിരുദം നേടിയതിന് ശേഷം ബിരുദദാനച്ചടങ്ങില്‍, ബിപില്‍ മൊബൈല്‍ കമ്പനി ആരംഭിച്ചപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, 2005ല്‍ 5200 കോടി രൂപയ്ക്ക് ബിപിഎല്‍ ഓഹരികള്‍വിറ്റപ്പോഴുള്ള രാജീവ് ചന്ദ്രശേഖര്‍, സാധാരണ ശബരിമല ഭക്തനായ രാജീവ് ചന്ദ്രശേഖര്‍, ഇപ്പോള്‍ ബിജെപി സംസ്ഥാനപ്രസിഡന്‍റായ, നേമത്ത് ബിജെപി സ്ഥാനാര്‍ത്ഥിയായ രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

യുഎസില്‍ കംപ്യൂട്ടര്‍ സയന്‍സില്‍ മാസ്റ്റേഴ്സ്, ഇന്‍റലില്‍ എഞ്ചിനീയര്‍; ബിപിഎല്‍ മൊബൈല്‍ വിറ്റത് 5200 കോടിക്ക്; അളക്കാനാവില്ല രാജീവ് ചന്ദ്രശേഖറിനെ…

ജനങ്ങളിലൂടെയുള്ള പരിവര്‍ത്തന പ്രക്രിയയാണ് സംഘം: സുനില്‍ ആംബേക്കര്‍

സമരസതയും ലോകക്ഷേമവും ഹിന്ദുത്വത്തിന്റെ സ്വഭാവം: ആലോക് കുമാര്‍

ബേപ്പൂരിലെ യുഡിഎഫ് സ്ഥാനാര്‍ഥി പി.വി. അന്‍വറിനെതിരെ തെരഞ്ഞെടുപ്പ് കമ്മീഷനില്‍ പരാതി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.