Wednesday, June 17, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home News World

അന്നൊരു സെപ്റ്റംബര്‍ 19 ആയിരുന്നു,ഇപ്പഴും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 22, 2017, 07:49 am IST
in World

ഭൂമി ഒന്നു ദീര്‍ഘശ്വാസം വിട്ടാല്‍ തകര്‍ന്നുപോകുന്നതാണു അതിനുമേലുള്ളതെല്ലാം. അങ്ങനെയാന്നാണ്് കഴിഞ്ഞദിവസം മെക്‌സിക്കോയിലെ ഭൂകമ്പത്തില്‍ ലോകം കണ്ടത്. കഴി്ഞ്ഞ ചൊവ്വാഴ്ചയാണ് റിക്ടര്‍ സ്‌കെയിലില്‍ 7.1 അടയാളപ്പെടുത്തപ്പെട്ട ഭൂകമ്പം ആ രാജ്യത്തെ ഉഴുതുമറിച്ചത്.

വീണ്ടും ഒരു സെപ്റ്റംബര്‍ പത്തൊന്‍പത്.അന്നൊരു വ്യാഴാഴ്ചയായിരുന്നു.ഇപ്പോഴത് ചൊവ്വാഴ്ചയും. മുപ്പത്തി രണ്ടു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഭൂകമ്പദുരിതത്തില്‍ മരിച്ചവരെയോര്‍ത്ത് നിത്യശാന്തിക്കായി പ്രാര്‍ഥിച്ചുകൊണ്ടിരുന്ന അതേ ദിവസം ഏതാണ്ട് അതേ സമയം അടുത്തപ്പോഴാണ് തലസ്ഥാനമായ മെക്‌സിക്കോ സിറ്റിയില്‍ ഭൂകമ്പം തുടങ്ങിയത്.

അന്നത്തെ ദുരന്തം പഴയ ആള്‍ക്കാര്‍ക്ക് മറക്കാറായിട്ടില്ല. 1985ല്‍ ഭൂകമ്പം ഉണ്ടായപ്പോള്‍ ആയിരക്കണക്കിനുപേര്‍ മരിച്ചിരുന്നു.

ഇപ്പഴും ആ തിയതിതന്ന ആയതില്‍ ഉത്തരം കാണാതെ വിഷമിക്കുകയാണ് അവിടത്തുകാര്‍. എല്ലാം പെട്ടെന്നായിരുന്നവെന്നു പറയുംപോലെ വീഴ്‌ച്ചയുംനാശവും ഒന്നിച്ചായിരുന്നു. തീപ്പെട്ടിക്കൂടുപോലെ വലിയ കെട്ടിടങ്ങള്‍ നിലംപതിച്ചു. പലതും പൊട്ടിപ്പൊളിഞ്ഞ് ഏതുനിമിഷവും വീഴാം എന്നകണക്കിലാണിപ്പഴും. റോഡുകള്‍ തകര്‍ന്നും കുഴിഞ്ഞും പാതാളം പോലെ വന്‍ കുഴികള്‍ ഉണ്ടായിട്ടുണ്ട്.

നൂറുകണക്കിനു വീടുകള്‍ തകര്‍ന്ന് ആളുകള്‍ നിലവിളിച്ചുകൊണ്ട് റോഡിലേക്കു പായുകയായിരുന്നു. ഇതുവരെ 300ലധികം പേര്‍ മരിച്ചെന്നാണു റിപ്പോര്‍ട്ട്. ഇനിയും മരണസംഖ്യ കൂടാം. നിരവധിപേര്‍ക്കു പരിക്കേറ്റു. ആളുകള്‍ നോക്കിനില്‍ക്കേ ഒരു സ്‌ക്കൂള്‍കെട്ടിടം നിലംപതിച്ചത് ഹൃദയഭേദകമായിരുന്നു. 23 കുട്ടികളും അഞ്ച് അധ്യാപകരും മരിച്ചു. 30 കുട്ടികളെ കാണാതായി. തകര്‍ന്ന സ്‌ക്കൂള്‍കെട്ടിടത്തിനടിയില്‍ പെട്ടിട്ടുണ്ടോയെന്നറിയാന്‍ വിതുമ്പുന്ന ഹൃദയത്തോടെ മാതാപിതാക്കളും ജനവും തടിച്ചുകൂടിയിരുന്നു.

രണ്ടാഴ്‌ച്ചകള്‍ക്കിടയില്‍ രണ്ട് ഭൂകമ്പങ്ങളാണ് മെക്‌സിക്കോയില്‍ ഉണ്ടായത്.രണ്ടും തമ്മില്‍ വലിയ സാമ്യതകളുണ്ടെന്നാണ് ഇതുമായി ബന്ധപ്പെട്ട അധികൃതര്‍ പറയുന്നത്.

തലസ്ഥാനമായ മെക്‌സിക്കോ സിറ്റി എഴുന്നൂറുവര്‍ഷങ്ങള്‍ക്കുമുന്‍പ് തടാകത്തിന്റെ കിടക്കപോലെയായിരുന്നു.

മണ്ണും നനവും ജല്ല്‌പോലെ ആടിക്കളിക്കുന്ന അവസ്ഥയുംകൊണ്ട് ഉറപ്പില്ലാത്ത ഭൂമിക്കുമുകളിലാണ് നഗരം പടുത്തുയര്‍ത്തിയിരിക്കുന്നത്. പണ്ടെത്ത ഭൂകമ്പത്തിനുശേഷം ജാഗ്രത പാലിച്ചെങ്കിലും നഗരവളര്‍ച്ചയില്‍ പിന്നീട് അത്തരം കരുതലുകളൊന്നും വിലപ്പോയില്ല.

പട്ടാളവും പോലീസും ആയിരക്കണക്കിന് സുരക്ഷാ പ്രവര്‍ത്തകരുമാണ് സംഭവസ്ഥലത്ത് കുതിച്ചെത്തിയത്. ഇപ്പോഴും രക്ഷാ പ്രവര്‍ത്തനം തുടരുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

പാകിസ്ഥാന്‍ ആറ് ഉപഗ്രഹങ്ങള്‍ അയച്ചെങ്കിലും ഇന്ത്യയിലെ വിവരങ്ങള്‍ ചോര്‍ത്താനാകില്ല, ആധുനിക ജാമിംഗ് സംവിധാനത്തിന് 449 കോടിയെറിഞ്ഞ് ഭാരതം

Kerala

ടിനി ടോമിനെതിരെ പരാതി നല്‍കിയിട്ടും അമ്മ ഭാരവാഹികള്‍ കാണിച്ച മന്ദഗതിയെ രൂക്ഷമായി വിമര്‍ശിച്ച് നീന കുറുപ്പ്

India

എങ്ങിനെയാണ് ജെവാര്‍ എന്ന കുഗ്രാമം യോഗി ഒരു അന്താരാഷ്‌ട്ര വിമാനത്താവളമാക്കിയത്? കര്‍ഷകരെല്ലാം ഹാപ്പിയാണ്, അവര്‍ യോഗിയെ വാഴ്‌ത്തുന്നു

Kerala

തൊഴിലാളി സ്ത്രീകള്‍ക്ക് രാവിലെ ആറ് മുതല്‍ സൗജന്യയാത്ര വേണമെന്ന് ശ്രീമതി ടീച്ചര്‍; സമയ പരിധിയില്ലെന്ന് അറിയിച്ചതോടെ ടീച്ചര്‍ കണ്ടം വഴി ഓടി

India

ഉദ്ധവ് താക്കറെയുടെ ശിവസേനയിലെ ഏഴ് എംപിമാര്‍ ഷിന്‍ഡേ പക്ഷത്തേക്ക്, എന്‍ഡിഎയ്‌ക്ക് പാര്‍ലമെന്‍റില്‍ ശക്തി കൂടുന്നു

പുതിയ വാര്‍ത്തകള്‍

16,000 അടി വരെ ഉയരത്തിൽ പറന്നെത്തി ആക്രമിക്കും : രാജ്യത്ത് ആദ്യമായി വ്യോമസേനയുടെ നിയന്ത്രണത്തിൽ മാരകമായ ചാവേർ ഡ്രോൺ നിർമ്മിക്കുന്നു

ലോകകപ്പ് ഫുട്ബോൾ: വ്യാജ സ്ട്രീമിംഗ് ലിങ്കുകൾക്കെതിരെ മുന്നറിയിപ്പുമായി ഡിജിറ്റൽ ദുബായ്

റോഡിലെ അമിത വേഗത: മുന്നറിയിപ്പുമായി ഷാർജ പോലീസ് നിയമലംഘനങ്ങൾക്ക് 1,000 ദിർഹം പിഴ ഈടാക്കും

ജപ്പാന്‍ ആരാധകര്‍ സ്റ്റേഡിയത്തില്‍ എത്തുന്നത് മാലിന്യസഞ്ചികളുമായി…കാരണമറിഞ്ഞാല്‍ നിങ്ങള്‍ ജപ്പാന്‍കാരെ സ്നേഹം കൊണ്ട് കെട്ടിപ്പുണരും…

ഇന്തോനേഷ്യയിലെ സുലവേസി ദ്വീപിൽ ഭൂചലനം ; 6.7 തീവ്രത രേഖപ്പെടുത്തി

മോദിയും ട്രംപും വാര്‍ത്താസമ്മേളനത്തിനിടയില്‍ സൗഹൃദം പങ്കുവെയ്ക്കുന്നു

ചബഹാര്‍ തുറമുഖം പ്രവർത്തന സജ്ജമാകും ; ലോക രാജ്യങ്ങളുമായി ഇടപഴകാന്‍ ഇന്ത്യയ്‌ക്ക് പുതിയ വഴി ; ഇറാൻ – യുഎസ് അവസാനിച്ചാൽ ഇന്ത്യയ്‌ക്ക് നേട്ടം കോടികൾ

യുഡിഎഫ് അനുകൂല തരംഗം തിരിച്ചറിയാനായില്ലെന്ന് സി പി ഐ

ജമ്മുകശ്മീരിൽ വനിതാ വിഭാഗം തീവ്രവാദികളെ റിക്രൂട്ട് ചെയ്യാനൊരുങ്ങി പാക് ചാരസംഘടനയായ ഐഎസ്ഐ ; പിന്തുണയുമായി ജെയ്ഷ , ലഷ്കർ ഭീകരർ

അര്‍ബുദ ബാധിതനായ വനവാസി വയോധികന് ചികിത്സ നിഷേധിച്ചെന്ന് പരാതി; കേസെടുത്ത് മനുഷ്യാവകാശ കമ്മീഷന്‍

അർദ്ധരാത്രിയിൽ യുവതിയെ അപമാനിക്കാനും വധിക്കാനും ശ്രമിച്ച അഞ്ച് യുവാക്കൾ പിടിയിൽ : യുവതി രക്ഷപ്പെട്ടത് വഴിയിൽ വന്ന ടിപ്പറിൽ കയറി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.