Tuesday, April 7, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Palakkad

പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കല്‍ കടലാസിലൊതുങ്ങി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Sep 7, 2017, 07:10 pm IST
in Palakkad

മണ്ണാര്‍ക്കാട്:പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന നഗരസഭയുടെ വാഗ്ദാനം കടലാസിലൊതുങ്ങി.നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കുന്തിപുഴയിലെയും നെല്ലിപുഴയിലെയും അനധികൃതപുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുമെന്ന് പറഞ്ഞ് മാസങ്ങള്‍ പിന്നിട്ടെങ്കിലും തുടര്‍ നടപടികള്‍ ഉണ്ടായിട്ടില്ല. മണ്ണാര്‍ക്കാട് നഗരസഭയായിരുന്നു തീരുമാനമെടുത്തത്.

ഓരോവര്‍ഷങ്ങള്‍ പിന്നിടുമ്പോഴും പുഴയുടെ കര കുറഞ്ഞുവരികയാണ്. കഴിഞ്ഞ പത്തുവര്‍ഷത്തിനു മുമ്പുണ്ടായ വീതിയേക്കാള്‍ നാലിലൊന്നായി പുഴയുടെ വീതികുറഞ്ഞെന്നു അധികൃതര്‍ പറയുന്നു.

അനധികൃതകൈയേറ്റംമൂലം പുഴയുടെആഴവും പരപ്പും കുറവാണെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നായിരുന്നു പ്രഖ്യാപനം.മണ്ണാര്‍ക്കാട് നഗരസഭാ യോഗത്തില്‍ വിഷയം ചര്‍ച്ച ചെയ്യുകയും അടിയന്തരനടപടി കൈക്കൊള്ളാന്‍ തീരുമാനിക്കുകയും ചെയ്തതാണ്. പിന്നീട് തുടര്‍പ്രവര്‍ത്തനങ്ങള്‍ ഒന്നുംതന്നെ ഉണ്ടായില്ല. ഇതുമൂലം കൈയേറ്റങ്ങള്‍ വീണ്ടും വ്യാപകമായിരിക്കുകയാണ്.നഗരസഭാ പരിധിയില്‍ ഉള്‍പ്പെട്ട കുന്തിപുഴയിലെയും നെല്ലിപുഴയിലെയും അനധികൃത പുഴ കൈയേറ്റങ്ങള്‍ ഒഴിപ്പിക്കു

കഴിഞ്ഞഏപ്രില്‍ മാസത്തില്‍ ചേര്‍ന്ന യോഗത്തിലായിരുന്നു തീരുമാനം. പാലക്കാട് ജില്ലാകളക്ടര്‍ക്കും സബ്കളക്ടര്‍ക്കും ഈവിഷയത്തെക്കുറിച്ച് പരാതി നല്കാനും തീരുമാനിച്ചിരുന്നു.

മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ആറാട്ടുകടവിലും പരിസരപ്രദേശങ്ങളിലേയും അനധികൃത കൈയേറ്റങ്ങള്‍ ഒഴിപ്പിക്കുന്നതിനായി രംഗത്തെത്തിയിരുന്നു. ഇതേതുടര്‍ന്ന് നിരവധി കൈയേറ്റങ്ങള്‍ കണ്ടെത്തുകയും അവ ഒഴിപ്പിച്ച് എടുക്കുകയും ചെയ്തു.

ഇതേ മാതൃകയില്‍ നഗരസഭയും രംഗത്തെത്തി രണ്ടു പുഴകളിലെയും കൈയേറ്റം ഒഴിപ്പിക്കുന്നതിന് വേണ്ട നടപടി സ്വീകരിക്കണമെന്നാണ് ആവശ്യം ഉയരുന്നത്. കുന്തിപുഴയിലെയും നെല്ലിപുഴയിലെയും കൈയേറ്റങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്.

റവന്യൂവകുപ്പ് കൃത്യമായ രേഖകളുടെഅടിസ്ഥാനത്തില്‍ സര്‍വേ നടത്തിയാല്‍ മാത്രമേ പുഴയോരം തിരിച്ചുപിടിക്കാനാവൂ. മണ്ണാര്‍ക്കാട് പൂരാഘോഷ കമ്മിറ്റി ഏക്കര്‍ക്കണക്കിന് സ്ഥലമാണ് അനധികൃത കൈയേറ്റക്കാരില്‍നിന്നും പിടിച്ചെടുത്തത്.

ഇത്തരത്തിലുള്ള നടപടി നഗരസഭയുടെ നേതൃത്വത്തില്‍ അടിയന്തരമായി നടപ്പിലാക്കണമെന്ന ആവശ്യം ഉയരുകയാണ്.അല്ലാത്തപക്ഷം മണ്ണാര്‍ക്കാട് നഗരത്തെ വേര്‍തിരിക്കുന്ന കുന്തിപ്പുഴയുംനെല്ലിപ്പുഴയും കേവലം കൈത്തോടുകള്‍ മാത്രമാകും.ഇക്കഴിഞ്ഞ വേനലില്‍ കടുത്ത കുടിവെള്ളക്ഷാമമാണ് നേരിട്ടിരുന്നത്. അധികൃതരുടെഒത്താശയോടെ പുഴയോരങ്ങളില്‍ മരങ്ങള്‍ വച്ചുപിടിപ്പിച്ചും തെങ്ങു വച്ചും സ്വകാര്യവ്യക്തികള്‍ കയ്യേറ്റങ്ങള്‍ വ്യാപകമാകുകയാണ്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോഴിക്കോട് ആകാശവാണി ഓഫീസിന് വ്യാജ ബോംബ് ഭീഷണി

India

രാമക്ഷേത്ര ഹാളിൽ നിക്കാഹ് സൽക്കാരം ; പ്രതിഷേധവുമായി നാട്ടുകാരും, ഹിന്ദു സംഘടനകളും

Kerala

പരസ്യപ്രചരണത്തിന്റെ അവസാന നാളിലും മണ്ഡലം നിറഞ്ഞ് രാജീവ് ചന്ദ്രശേഖര്‍, വാഹനറാലിയില്‍ ആവേശം അലതല്ലി

കരമന ജയൻ, യുവരാജ് ഗോകുൽ, , സന്ദീപ് വാചസ്പതി, കെ.കെ. അനീഷ് എന്നിവര്‍ (ഇടത്ത് നിന്നും വലത്തോട്ട്)
Kerala

ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ജയിക്കുമെന്ന് പറയുന്ന പതിവ് പേരുകള്‍ക്ക് പുറമേ ഈ നാല് പേരുകളും ഓര്‍ത്തുവെച്ചോളൂ എന്ന് ജേണലിസ്റ്റ് കാവാലം ശശികുമാര്‍

ഇസ്രയേലിലെ ജെറുസലെമില്‍ ഇറാന്‍ അയച്ച ബലിസ്റ്റിക് മിസൈല്‍ വീണുണ്ടായ നാശനഷ്ടങ്ങള്‍
India

ട്രംപിന്റെ അന്ത്യശാസനം ; ഇറാനിലെ പൗരന്മാർക്ക് അതീവ ജാഗ്രതാ നിർദ്ദേശം നൽകി ഇന്ത്യൻ എംബസി

പുതിയ വാര്‍ത്തകള്‍

സംവിധായകന്‍ രഞ്ജിത്ത് ചോദ്യം ചെയ്യലിനോട് സഹകരിക്കുന്നില്ല, 2 ദിവസം കൂടി കസ്റ്റഡിയില്‍ ആവശ്യപ്പെട്ട് പ്രത്യേക അന്വേഷണസംഘം

പിണറായിയുടെ കാലം കഴിഞ്ഞു , “ബൈ ബൈ പിണറായി” എന്ന് പറയേണ്ട സമയമാണിത് : പിണറായി വിജയന് വീണ്ടും മറുപടിയുമായി രേവന്ത് റെഡ്ഡി

താനൂരിനെ മന്ത്രി വി. അബ്ദുറഹ്മാന്‍ പാകിസ്ഥാനോട് ഉപമിച്ചതിനെ ചൊല്ലി വിവാദം

50 വർഷത്തെ കുത്തക പൊളിക്കും ; കറുത്ത ഷർട്ടും കൂളിംഗ് ഗ്ലാസുമണിഞ്ഞ് ക്രെയിന് മുകളിൽ നിന്ന് ഗോപാലകൃഷ്ണന്റെ തകർപ്പൻ ഡാൻസ്

കൊട്ടിക്കലാശത്തിനിടെ ആക്രമങ്ങള്‍,കൊട്ടാരക്കരയില്‍ ബിജെപി പ്രവര്‍ത്തകര്‍ക്ക് നേരെ വെടിമരുന്നും കുപ്പിച്ചില്ലും എറിഞ്ഞു,പ്രവര്‍ത്തകര്‍ക്ക് പരിക്ക്

മാന്‍ഡ്രേക്ക് തൊട്ടതോടെ സഞ്ജുവീണുവെന്ന് ജോയ് മാത്യു, പിണറായിയുടെ അനുഗ്രഹം ഐപിഎല്ലില്‍ സഞ്ജുവിന് വിനയായെന്ന് നടന്‍

മുരളീധരന്‍ വട്ടിയൂര്‍ക്കാവിലും ശബരീനാഥന്‍ നേമത്തും മൂന്നാമന്മാര്‍; ‍പക്ഷെ വിജയിയെ തീരുമാനിക്കുന്നതില്‍ ഇവര്‍ നേടുന്ന വോട്ട് നിര്‍ണ്ണായകം

പറവൂരില്‍ കലാശക്കൊട്ടിനിടെ കോണ്‍ഗ്രസ് പ്രവര്‍ത്തകന്‍ കുഴഞ്ഞ് വീണ് മരിച്ചു

കൊട്ടിക്കലാശത്തിനിടെ പട്ടാമ്പിയില്‍ കല്ലേറും കൂട്ട അടിയും

വയനാട്ടിലെ ഉരുള്‍പ്പൊട്ടിയതിനെ തുടര്‍ന്ന് രക്ഷാപ്രവര്‍ത്തനം നടക്കുന്നു (വലത്ത്)

ചാണ്ടി ഉമ്മന് കൊട്ടിക്കലാശം ഇല്ല, ആ പണം കൊണ്ട് വീട് വെച്ച് നല്കുമെന്ന്; വയനാട്ടിലെ ഉരുള്‍പ്പൊട്ടല്‍ ദുരിതബാധിതര്‍ക്ക് ആദ്യം വീട് നല്‍കൂവെന്ന് പരിഹാസം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.