Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

മൗനം ചിലപ്പോള്‍ വാചാലമാകും

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 31, 2017, 09:04 pm IST
in Samskriti

ബലരാമന്‍ നാലാം വട്ടവും രുക്മിയുമായി ചൂതുകളിക്കാനിരുന്നു. ഒന്നാംവട്ടം നൂറുനിഷ്‌കം (സ്വര്‍ണം) പണയത്തിലായിരുന്നു പന്തയമെങ്കില്‍ നാലാം വട്ടത്തെ കളിയില്‍ ലക്ഷം നിഷ്‌കമായിരുന്നു പന്തയം. ആ കളിയില്‍ ബലരാമന്‍ തന്നെ വിജയിച്ചു.

അക്ഷജ്ഞാനമില്ലെങ്കിലും അക്ഷയ ജ്ഞാനമുള്ളവനാണ് ബലരാമന്‍. ആ മഹാജ്ഞാനം സഹായിച്ചതിനാലാണ് ബലരാമന്‍ ജയിച്ചത്. എന്നാല്‍ കള്ളത്തരം ആയുധമാക്കിയ രുക്മി താനാണ് ജയിച്ചതെന്ന് അവകാശപ്പെട്ടു. കലിംഗാദികള്‍ രുക്മിയോടൊത്തുനിന്നു. ആയിരം നാവിന്റെ ശക്തിയുള്ളവനെങ്കിലും ബലരാമന്‍ ക്ഷമിച്ചു.

അഞ്ചാംവട്ടം വീണ്ടും കളിക്കാനിരുന്നു. ഇപ്രാവശ്യം പത്തുകോടി നിഷ്‌കമാണ് പന്തയത്തുക നിശ്ചയിച്ചത്. ബലരാമന്‍ നല്ലവാശിയിലായിരുന്നു. ഇനിയും കള്ളത്തരം അനുവദിക്കില്ലെന്ന നിശ്ചയദാര്‍ഢ്യം ആ നോട്ടത്തില്‍ പ്രകമായിരുന്നു.

അധോക്ഷജനായ ബലരാമന്‍ അഞ്ചാംവട്ടവും വിജയിച്ചു. എങ്കിലും രുക്മി ഉറക്കെവിളിച്ചുപറഞ്ഞു. ഈ മത്സരത്തിലും ഞാന്‍തന്നെ ജയിച്ചു. മറ്റൊരു മാരീചനെപ്പോലെ നുണ സത്യമാക്കാന്‍ ഉറക്കെ അലറി നാശത്തിന്റെ വിത്തു വിതച്ചു. സുഹൃത്തുക്കള്‍ രുക്മിക്കൊപ്പം നിലകൊണ്ടു.

അപ്പോള്‍ ആകാശവാണിയായി അശരീരിമുഴങ്ങി ”ബലേനൈവ ജിതോഗ്ലഹ” പന്തയം ജയിച്ചതു രാമനാണ്. എന്നാല്‍ ആ അശരീരിവാക്കിനേയും രുക്മി അംഗീകരിച്ചില്ലേ.

രുക്മിയുടെ കൂട്ടുകാര്‍ ബലരാമനെ പരിഹസിച്ചു.

”നൈവാക്ഷകോവിഭാ യൂയം

ഗോപാലാവനഗോചരാഃ

അക്ഷൈര്‍ദ്ദീവ്യന്തി രാജാനോ

ബാണൈശ്ച ന ഭവാദൃശാഃ”

ഗോക്കളെ മേച്ചുനടക്കുന്ന കാട്ടുയാത്രക്കാരായ നിങ്ങള്‍ അക്ഷവിദ്യ അറിയാവുന്നവരല്ല. നിങ്ങള്‍ക്കു ചൂതുകളിക്കാനറിയില്ല. അക്ഷവിദ്യയിലും അസ്ത്രവിദ്യയിലും രാജാക്കന്മാര്‍ക്കാണ് സാമര്‍ഥ്യം.

കലിംഗരാജാവിന്റെയും മറ്റും ഒത്താശയോടെ രുക്മ കാണിച്ച കള്ളത്തരം മാരീച വചനം പോലെ പഴയ ഓര്‍മ്മകളെ മനസ്സിലേക്കു കൂട്ടികൊണ്ടുവന്നു. ആദിശേഷന്റെ ലക്ഷ്മണാവതാരകാലത്താണ് രാമാസ്ത്രമേറ്റ മാരീചന്‍ ശ്രീരാമന്റെ സ്വരത്തില്‍ ഹാ, ലക്ഷ്മണാ, ഹാ, സീതേ എന്നൊക്കെ ഉറക്കെ വിലപിച്ചത്. ഇപ്പോള്‍ ഇത് ശിക്ഷകൊടുക്കാനുള്ള സമയമാണെന്നു നിശ്ചയിച്ച ബലരാമന്‍ ഉടന്‍ തന്റെ മുസലം (ഉലക്ക) എടുത്ത് പ്രയോഗിച്ച് രുക്മിയെ വധിച്ചു. ഇതുകണ്ട് കലിംഗരാജനും മറ്റും പേടിച്ചോടി.

ബലരാമന്‍ പുറകെചെന്ന് നേരത്തേ പരിഹസിച്ച കലിംഗരാജാവിനെ പിടികൂടി ഒറ്റയിടിക്ക് അവന്റെ പല്ലുകള്‍ മുഴുവന്‍ തറപറ്റിച്ചു. പേടിച്ചോടുന്നവനെ വധിക്കുന്നതു ശരിയല്ലാത്തതിനാല്‍ ഇങ്ങനെ അപമാനിച്ചുവിട്ടു. ബലരാമനെ പരിഹസിക്കാന്‍ കലിംഗന്റെ കൂടെയുണ്ടായിരുന്ന ദുഷ്ടന്മാരും ബലരാമന്റെ അടിയേറ്റ് വികലാംഗരായി ഓടിരക്ഷപ്പെട്ടു.

ഇതെല്ലാം കണ്ടിട്ടും ഇതൊന്നും ശ്രദ്ധിക്കാത്ത മട്ടില്‍ ഒരാള്‍ അവിടിരിക്കുന്നുണ്ടായിരുന്നു. ഭഗവാന്‍ ശ്രീകൃഷ്ണന്‍, രുക്മിണീ ബലയോ രാജന്‍, സ്‌നേഹഭംഗ ദയാദ്ഹരി” ഇടയ്‌ക്കുകേറി എന്തെങ്കിലും പറഞ്ഞ് വെറുതേ പ്രശ്‌നമുണ്ടാക്കേണ്ടല്ലോ. രുക്മിയെ കൊന്നതു ശരിയാണെന്നു പറഞ്ഞാല്‍ രുക്മിണി കോപിച്ചാലോ? രുക്മിയെ കൊല്ലേണ്ടിയിരുന്നില്ലാ എന്നു പറഞ്ഞാല്‍ ബലരാമനും കോപിച്ചേക്കും.

ചിലഘട്ടങ്ങളില്‍ മൗനം വളരെ വാചാലമാകും. ഇവിടെ രുക്മിവധ സന്ദര്‍ഭത്തില്‍ മൗനം പാലിച്ച ശ്രീകൃഷ്ണന്‍ മൗനത്തിന്റെ പാഠങ്ങള്‍ പഠിപ്പിക്കുകയായിരുന്നു.

അല്ലെങ്കിലും ഭഗവാന്‍ സാക്ഷീഭാവത്തില്‍നിന്ന് മനസ്സിന്റെ എല്ലാ പ്രവര്‍ത്തനങ്ങളും വീക്ഷിച്ചു കൊണ്ടുതന്നെ അതില്‍ ഇടപെടാതെ നിലകൊള്ളുന്നു. പ്രവര്‍ത്തനങ്ങളിലൊന്നും ഭഗവാന്‍ ഇടപെടുന്നില്ല. എന്നാല്‍ എല്ലാം സര്‍വാത്മനാ സമര്‍പ്പണ ഭാവത്തില്‍ അര്‍പ്പിച്ചവന്റെ കൂടെ നിന്ന് എല്ലാം ചെയ്യിക്കുകയും ചെയ്യുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.