Saturday, June 27, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

അമ്മമാര്‍ ഗുരുക്കന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 29, 2017, 10:00 pm IST
in Samskriti

ഏതൊരു കുഞ്ഞിന്റേയും ആദ്യഗുരു അമ്മ തന്നെയാണ്. അമ്മയുടെ ചിന്തകളും സ്വപ്‌നങ്ങളും പോലും ഗര്‍ഭസ്ഥശിശുവിനെ വളരെയധികം സ്വാധീനിക്കാറുണ്ട്. ഗര്‍ഭിണികള്‍ സദാ സന്തോഷവതികളായി കഴിയണം എന്നുപറയുന്നതും അവരുടെ ആഗ്രഹങ്ങള്‍ സാധിച്ചുകൊടുക്കാനായി ഭര്‍ത്താവും ബന്ധുക്കളും ഓടിനടക്കുന്നതും നമ്മള്‍ കാണാറുണ്ട്.

രാമായണത്തിലും ഇതിന്റെ പ്രതിപാദ്യം ഉണ്ട്. ഗര്‍ഭിണിയായ സീതയോട് ശ്രീരാമന്‍ ചോദിക്കുന്നു. ‘വല്ലഭേ. പ്രിയപ്പെട്ടവളേ നിനക്കെന്തെങ്കിലും ആഗ്രഹമുണ്ടെങ്കില്‍ പറയണേ. ഞാനതു സാധിച്ചുതരാം’. ഗര്‍ഭിണിയുടെ ആഗ്രഹങ്ങള്‍ സാധിക്കാതെയിരുന്നാല്‍ ”അര്‍ഭകന്മാര്‍ക്കോരോരോ കുറ്റങ്ങളുണ്ടായ് വരും.”

കുട്ടികള്‍ക്കുള്ള എന്തെങ്കിലും കുറവുകള്‍ ഉണ്ടാകും എന്ന് ദേവിയോട് പറയുന്നു. സമാധാനചിത്തരായ ആശ്രമവാസികളോടൊപ്പം കഴിയാന്‍ എനിക്ക് കൊതിയുണ്ട് എന്നുപറയുകയും അതനുസരിച്ച് ദേവിയെ പിറ്റേന്നുതന്നെ അവിടേയ്‌ക്ക് അയയ്‌ക്കാമെന്നും സമ്മതിക്കുന്നു.

കൊട്ടാരത്തിലെ ശബ്ദകോലാഹലങ്ങളില്‍നിന്ന് അകന്ന് മനസ്സിനെ ശാന്തമാക്കാനും ഈശ്വരവിചാരം ചെയ്യാനും അതുപകരിക്കുമെന്നും അത് ഗര്‍ഭസ്ഥ ശിശുവിനും നല്ലതായി ഭവിയ്‌ക്കുമല്ലോ എന്നും ദേവന്‍ കണക്കുകൂട്ടുന്നു. ഗര്‍ഭിണികള്‍ക്ക് ആകുലചിന്തകള്‍ ഇല്ലാതെ ശാന്തമായ മനഃസ്ഥിതി ഉണ്ടാക്കാനായി മറ്റുള്ളവരും ശ്രദ്ധിക്കണമെന്ന് സാരം.

അമ്മമാരുടെ ഹൃദയമിടിപ്പാണ് കുഞ്ഞിന്റെ ആദ്യ സംഗീതം. ‘ഡബ്‌ലബ്’ എന്ന് മെഡിക്കല്‍ ശാസ്ത്രത്തില്‍ നാം പഠിക്കുന്ന ആ ഹൃദയതാളം കുഞ്ഞിന്റെ ഏകാന്തതയെ അകറ്റുന്ന ആദ്യത്തെ മന്ത്രമധുര സംഗീതമാണ്.

ആ നാദം മധുരമാകണമെങ്കില്‍ ഗര്‍ഭിണിക്ക് ശാന്തമായ മനസ്സുണ്ടാകണം. ഭയാശങ്കകള്‍ അകന്നിരിക്കണം. ശിശുവിന്റെ മനസ്സിലേക്ക് ആദ്യമായി കടന്നുവരുന്ന ഈ പ്രപഞ്ചസംഗീതം അവന്റെ ഭാവിജീവിതത്തെ കരുപ്പിടിപ്പിക്കാനുള്ള ആദ്യ പ്രചോദനമായി ഭവിക്കുന്നു.

ഈശ്വരനെക്കുറിച്ചുള്ള ചിന്തയേക്കാള്‍ വലുതായ ഒരു സമാധാനമില്ല. ഗര്‍ഭിണികള്‍ ഈശ്വരചിന്തയില്‍ മുഴുകിക്കഴിയുന്നത് അവര്‍ക്ക് മാനസികോല്ലാസവും ശാന്തിയും കിട്ടാനും, കുഞ്ഞിന്റെ മാനസിക ശാരീരിക പോഷണത്തിനും ഉപകരിക്കും.

ആയാസകരമായ ജോലികളില്‍ നിന്ന് ഗര്‍ഭിണിയെ ഒഴിവാക്കുന്നതും സദ്കഥകളും പുരാണങ്ങളും കേള്‍പ്പിക്കുന്നതും ഗര്‍ഭസ്ഥ ശിശുവിനുംകൂടി ഉപകാരമായി ഭവിക്കും. അര്‍ജ്ജുനന്‍ സുഭദ്രയ്‌ക്ക് പറഞ്ഞുകൊടുത്ത പത്മവ്യൂഹത്തിന്റെ കഥ ഗര്‍ഭസ്ഥ ശിശുവായിരുന്ന അഭിമന്യു മനസ്സിലാക്കിയത് അറിവുള്ളതാണല്ലോ. ശിശുവിന്റെ പ്രപഞ്ചം തന്നെ അമ്മയാണ്.

അമ്മയേക്കാള്‍ വലുതായി അവനാരുമില്ല. അവന്റെ മുടിയില്‍ വിരലോടിച്ച് ഹൃദയത്തോട് ചേര്‍ത്തുവച്ച് അവനെ പാലൂട്ടുമ്പോള്‍ അവന് കിട്ടുന്ന അഭയബോധമാണ് അവന്റെ ആദ്യപാഠം.

അമ്മയുടെ ഓരോ ചലനങ്ങളും ശിശു പഠിക്കുന്നു.

അമ്മയുടെ സാരിത്തുമ്പാണ് അല്ലെങ്കില്‍ വസ്ത്രത്തിന്റെ തുമ്പാണ് അവന്റെ ഏറ്റവും വലിയ രക്ഷാകേന്ദ്രം. അമ്മ തന്നെ അവന് എല്ലാം.

ഹിമാലയത്തോളം ഉയര്‍ന്നത് അമ്മ. ഗംഗയോളം പവിത്രമായത് അമ്മ. തേന്‍പോലെ മധുരമായതും അമ്മ. അമ്മ തന്നെ ശരണം ജഗദംബതന്നെ ശരണം.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Article

ഗുരുതുല്യനാമെന്റെ കേശവേട്ടന്‍

India

ലിവ്-ഇൻ ബന്ധത്തെ എതിർത്തതിന് കൂട്ടക്കൊല: ഒളിവിലായിരുന്ന ആണ്‍സുഹൃത്തും പിടിയിൽ

World

ഭൂചലനത്തിൽ തകർന്ന് വെനിസ്വേല; ഔദ്യോഗിക മരണസംഖ്യ 960 കടന്നു; ലക്ഷക്കണക്കിന് മരണമെന്ന് അനൗദ്യോഗിക റിപ്പോർട്ട്: കാണാതായത് അരലക്ഷത്തോളം പേരെ

Kerala

ഏറ്റുമാനൂർ മഹാദേവ ക്ഷേത്രത്തിലെ ഏഴരപ്പൊന്നാനയ്‌ക്ക് മാറ്റു കുറഞ്ഞു! മാറ്റും തൂക്കവും പരിശോധിക്കാൻ ഹൈക്കോടതി ഉത്തരവ്

India

ഇന്ത്യയിലെ ആദ്യത്തെ ഹൈഡ്രജൻ ട്രെയിൻ ദൽഹിക്കും ജിന്ദിനും ഇടയിൽ പരീക്ഷണ ഓട്ടം നടത്തി : ട്രെയിൻ കുതിച്ച് പാഞ്ഞത് മണിക്കൂറിൽ 120 കിലോമീറ്റർ വേഗതയിൽ 

പുതിയ വാര്‍ത്തകള്‍

ഇന്ന് ശക്തമായ മഴയും കള്ളക്കടൽ പ്രതിഭാസവും; 5 ജില്ലകളിൽ യെല്ലോ അലർട്ട്

വെള്ളാപ്പള്ളി നടേശനെതിരായ നിയമനടപടികള്‍ ഊര്‍ജിതമാക്കണമെന്ന ആവശ്യമായി യൂത്ത് ലീഗ്

അപ്രതീക്ഷിത സാമ്പത്തിക സഹായവും ആഘോഷങ്ങളിൽ പങ്കാളിത്തവും: സമ്പൂർണ്ണ രാശിഫലം (27 ജൂൺ 2026) – AI ജ്യോതിഷം

താമരശ്ശേരിയില്‍ നിന്ന് കാണാതായ മൂന്ന് വിദ്യാര്‍ഥികളെ വയനാട്ടിലെ എസ്‌റ്റേറ്റില്‍ കണ്ടെത്തി

കെഎസ്ആര്‍ടിസി സൗജന്യയാത്ര നഷ്ടമുണ്ടാക്കിയെന്ന്; ജൂലൈ മുതല്‍ സ്വകാര്യ ബസുകള്‍ സര്‍വീസ് നിര്‍ത്തിവെക്കുന്നു

'അടിയന്തരാവസ്ഥയുടെ കരിദിനങ്ങള്‍ ഒരു ഓര്‍മപ്പെടുത്തല്‍: ജനാധിപത്യം ഇരുളടഞ്ഞ 51 വര്‍ഷം' എന്ന വിഷയത്തില്‍ ബിജെപി തിരുവനന്തപുരത്ത് സംഘടിപ്പിച്ച പരിപാടിയില്‍ ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍ അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളെ ആദരിച്ചപ്പോള്‍. ബിജെപി നേതാക്കളായ പാങ്ങപ്പാറ രാജീവ്, പാപ്പനംകോട് സജി, അടിയന്തരാവസ്ഥ വിരുദ്ധ പോരാളികളായ കേശവന്‍നായര്‍, അഡ്വ. സി. ഗോപാലകൃഷ്ണന്‍, പി. രാഘവന്‍, ഡോ. കെ.എന്‍. മധുസൂദനന്‍പിള്ള, പ്രൊഫ. പൂജപ്പുര കൃഷ്ണന്‍ നായര്‍, ബിജെപി ജില്ലാ അധ്യക്ഷന്‍ കരമന ജയന്‍, ദേശീയ കൗണ്‍സില്‍ അംഗം പി. അശോക്കുമാര്‍, സംസ്ഥാന ജനറല്‍ സെക്രട്ടറി അഡ്വ എസ്. സുരേഷ് സമീപം

അടിയന്തരാവസ്ഥ വ്യക്തിസ്വാതന്ത്ര്യത്തെ ഹനിച്ച കറുത്ത അധ്യായം: രാജീവ് ചന്ദ്രശേഖര്‍

ഓപ്പറേഷന്‍ സിന്ദൂറില്‍ വീരമൃത്യു വരിച്ച ആറ് സൈനികര്‍ ഇനി ത്യാഗചക്രയില്‍

മാസപ്പടി അന്വേഷണം പിണറായി സര്‍ക്കാരിലേക്ക്; സിപിഎം പ്രതിരോധത്തില്‍, അടുത്ത ചോദ്യം ചെയ്യല്‍ വീണയ്‌ക്ക് നിര്‍ണായകം

സര്‍ക്കാര്‍ ഐടിഐകളില്‍ പ്രവേശനം; അപേക്ഷ 30 വരെ, പത്ത് പാസായവര്‍ക്കും തോറ്റവര്‍ക്കും അവസരം

എസ്എന്‍ഡിപി യോഗം നേതൃയോഗം ബെംഗളൂരുവില്‍ ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍ ഉദ്ഘാടനം ചെയ്യുന്നു

മതം പറഞ്ഞവര്‍ മന്ത്രിയായി: വെള്ളാപ്പള്ളി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.