Thursday, April 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kannur

ആയിക്കര മാപ്പിളബേയിലെ ഡ്രഡ്ജിങ്ങ് പ്രവൃത്തി നീളുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Aug 20, 2017, 01:41 am IST
in Kannur

കണ്ണൂര്‍: ആയിക്കര മാപ്പിളബേയിലെ ഡ്രഡ്ജിങ്ങ് പ്രവര്‍ത്തനങ്ങള്‍ നീളുന്നത് മത്സ്യത്തൊഴിലാളികള്‍ക്ക് ഭീഷണിയാകുന്നു. അശാസ്ത്രീയമായ പുലിമുട്ട് നിര്‍മ്മാണം മൂലം ആയിരക്കണക്കിന് മത്സ്യത്തൊഴിലാളികളാണ് ദുരിതമനുഭവിക്കുന്നത്. അഴിമുഖത്ത് മണല്‍ അടിഞ്ഞുകൂടിയതാണ് പ്രശ്‌നങ്ങള്‍ക്ക് കാരണം. ഓരോ തവണയും മണല്‍ നീക്കിയാല്‍ ദിവസങ്ങള്‍ക്കകം ഇവിടെ വീണ്ടും മണലടിയും. ഇത് ആയിക്കര ഹാര്‍ബറിന്റെ മാത്രം പ്രത്യേകതയാണ്. ഇതിന് ബദല്‍ മാര്‍ഗ്ഗം കാണാല്‍ ലക്ഷങ്ങള്‍ മുടക്കി പഠന റിപ്പോര്‍ട്ട് തയ്യാറാക്കിയിരുന്നുവെങ്കിലും ഇത് വിജയകരമല്ലെന്ന് കണ്ട് അധികൃതര്‍ തള്ളുകയായിരുന്നു. പുതിയ പഠന റിപ്പോര്‍ട്ടിനായി കാത്തുകിടക്കുന്നുണ്ടെങ്കിലും ഇതും സ്വീകാര്യമാകുമോ എന്ന് കണ്ടറിയണം. 6.70 കോടി രൂപയുടെ പദ്ധതിയാണ് മണല്‍ വാരാനായി നടത്തുന്നത്. ഇതും എങ്ങുമെത്താത്ത നിലയിലാണ് ഇപ്പോഴുള്ളത്. ഒന്നര വര്‍ഷത്തിനുള്ളില്‍ 48,6000 ക്യൂബിക് മണല്‍ നീക്കാനായിരുന്നു നിര്‍ദ്ദേശം. ഇത് സമയബന്ധിതമായി നീക്കാതെ കരാറുകാരന്‍ അലംഭാവം കാണിച്ചതാണ് തൊഴിലാളികള്‍ക്ക് ഭീഷണിയായി മാറിയത്. കരാറുകാരും ഉദ്യോഗസ്ഥരും തമ്മിലുള്ള ഒത്തുകളിയും ഇതിന് പിന്നിലുണ്ട്.

ആയിക്കരയില്‍ മണല്‍ത്തിട്ടയിലിടിച്ച് ബോട്ടുകള്‍ തകരുന്നത് തുടര്‍ക്കഥയായി മാറുകയാണ്. കഴിഞ്ഞദിവസമുണ്ടായ അപകടത്തില്‍ ഒരു ബോട്ട് പൂര്‍ണമായും നശിച്ചിരുന്നു. 4.5 മീറ്റര്‍ ആഴം വേണ്ടിടത്ത് വേലിയിറക്കത്തില്‍ 2.5 മീറ്ററെങ്കിലും ആഴമുണ്ടായാല്‍ മാത്രമേ അപകടങ്ങള്‍ ഒഴിവാക്കാനാകൂ. എന്നാല്‍ ഇവിടെ ഒരു മീറ്റര്‍ മാത്രമേ ആഴമുണ്ടാകുന്നുള്ളൂ. ശാസ്ത്രീയമായ രീതിയില്‍ പുലിമുട്ട് നിര്‍മ്മിച്ചാല്‍ മാത്രമേ ഇതിന് പരിഹാരം കണ്ടെത്താനാകൂ. 250 ഓളം ബോട്ടുകളും ആയിരത്തോളം തൊഴിലാളികളും ഇവിടെയുണ്ട്.

കണ്ണൂര്‍: അതേസമയം മന്ത്രി രാമചന്ദ്രന്‍ കടന്നപ്പള്ളി പ്രത്യേക താല്‍പര്യമെടുത്ത് അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ നീക്കം ചെയ്യുന്നതിന് സംവിധാനമൊരുക്കിയത് തൊഴിലാളികള്‍ക്ക് ആശ്വാസകരമാകും. കേരള സ്റ്റേറ്റ് മാരിടൈം ഡെവലപ്‌മെന്റ് കോര്‍പറേഷന്‍ മുഖേനയാണ് ഇത് സാധ്യമാക്കിയത്.

നിലവില്‍ അഴിമുഖത്ത് അടിഞ്ഞുകൂടിയ മണല്‍ ഗ്രാബിംഗ് ഡ്രഡ്ജര്‍ ഉപയോഗിച്ച് മാന്തിയെടുത്ത് ബാര്‍ജിലാക്കി കടലില്‍ നാലു കിലോമീറ്റര്‍ അകലെ കൊണ്ടുപോയി നിക്ഷേപിക്കുകയാണ് ചെയ്യുന്നത്. കടലില്‍ എട്ടുമീറ്റര്‍ ആഴമുള്ള സ്ഥലങ്ങളിലാണ് ഇത് നിക്ഷേപിക്കുന്നതെന്നതിനാല്‍ ഇവ തിരിച്ച് തുറമുഖത്തേക്ക് അടുക്കില്ലെന്ന് വിദഗ്ധര്‍ പറഞ്ഞു.

ആദ്യഘട്ടത്തില്‍ മല്‍സ്യബന്ധന ബോട്ടുകള്‍ക്ക് കരയ്‌ക്കടുക്കാന്‍ പാകത്തില്‍ 250 മീറ്റര്‍ നീളത്തിലും 25 മീറ്റര്‍ വീതിയിലുമാണ് ഡ്രഡ്ജിംഗ് നടത്തുന്നത്. ഇതിനു ശേഷം 75 മീറ്റര്‍ കൂടി വീതിയില്‍ മണല്‍ നീക്കം ചെയ്യും. 50,000 ക്യൂബിക് മീറ്റര്‍ മണല്‍ ഈ രീതിയില്‍ നീക്കം ചെയ്യാനാണ് പദ്ധതി. നേരിയ പൊടിരൂപത്തിലുള്ള മണലായതിനാല്‍ ഇത് നിര്‍മാണ പ്രവൃത്തികള്‍ക്ക് അനുയോജ്യമല്ലാത്തതിനാലാണ് കടലില്‍ തന്നെ നിക്ഷേപിക്കുന്നത്. മല്‍സ്യത്തൊഴിലാളികള്‍ക്ക് സൗകര്യപ്രദമായ രീതിയില്‍ ഡ്രഡ്ജിംഗ് പ്രവൃത്തികള്‍ പരമാവധി വേഗത്തിലാക്കാനാണ് നീക്കം.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കോടികള്‍ വിലയുള്ള ഭൂമി മലപ്പുറം ഭൂമാഫിയ തട്ടിയെടുത്തെന്ന് പരാതി

Kerala

പാമ്പ് കടിയേറ്റുള്ള മരണങ്ങള്‍ തടയല്‍; പ്രത്യേക കര്‍മപദ്ധതിയുമായി ആരോഗ്യവകുപ്പ്

India

കലിമ ചൊല്ലാന്‍ പറഞ്ഞു; ആക്രമണം പ്രതി സ്വയം ആസൂത്രണം ചെയ്തതെന്ന് എടിഎസ്

കെ.സി. വിനയരാജ് രചിച്ച ബി പോസിറ്റീവ് എന്ന പുസ്തകത്തിന്റെ പ്രകാശനം കവി പി.കെ. ഗോപി മാധ്യമ പ്രവര്‍ത്തകയായ അനന്യക്ക് നല്‍കി നിര്‍വഹിക്കുന്നു
Kozhikode

‘ബി പോസിറ്റീവ്’ പ്രകാശനം ചെയ്തു

Samskriti

ഗുരുവായൂര്‍ കൃഷ്ണന്റെ കൃഷ്ണനാട്ടം

പുതിയ വാര്‍ത്തകള്‍

മത്സ്യഗന്ധി എന്ന സത്യവതി

ഗോകുലം പുരുഷ – വനിതാ ടീമുകള്‍ക്ക് ഇന്ന് നിര്‍ണ്ണായകം

പ്രതീക്ഷ; ദൂരദര്‍ശന്‍ ലോകകപ്പ് സംപ്രേഷണത്തിന് ?

ലോകകപ്പിലെ ഫുട്‌ബോളിലെ നിയമമാറ്റങ്ങള്‍ അറിയാം

മിലിറ്റാവോ റോഡ്രിഗോ എസ്താവോ

ലോകകപ്പ് ഫുട്‌ബോള്‍: പരിക്കേറ്റ് ബ്രസീല്‍

ചാമ്പ്യന്‍സ് ലീഗ്: പാരീസ് പ്രിന്‍സ് പിഎസ്ജി; ബയേണ്‍ മ്യൂണിക്കിനെതിരേ പിഎസ്ജിക്ക് ജയം (5-4)

ജാമിയ മിലിയ ഇസ്ലാമിയ സര്‍വ്വകലാശാല വിസി മസ് ഹര്‍ ആസിഫ് (വലത്ത്)

ഭാരതത്തിലെ എല്ലാവര്‍ക്കും ശിവഭഗവാന്റെ ഡിഎന്‍എ ആണ് ഉള്ളതെന്ന് ജാമിയ മിലിയ വിസി മസ് ഹര്‍ ആസിഫ്

വാവ സുരേഷ് രാജവെമ്പാലെയെപ്പിടിക്കാന്‍ സ്വീഡനിലേക്ക് പോകുന്നുവെന്ന വാര്‍ത്തയില്‍ ആശയക്കുഴപ്പം

ബംഗാളിലെ ബിജെപി നേതാവ് സുവേന്ദു അധികാരി, അസമിലെ ബിജെപി മുഖ്യമന്ത്രി ഹിമന്ത ബിശ്വ ശര്‍മ്മ, എഐഎഡിഎംകെ നേതാവ് എടപ്പാടി പളനിസ്വാമി, പുതുച്ചേരിയിലെ രംഗസ്വാമി, രാജീവ് ചന്ദ്രശേഖര്‍ (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യയാകെ ബിജെപി തരംഗം…ബംഗാളില്‍ മമത വീഴും, അസമില്‍ ഹിമന്ത, തമിഴ്നാട്ടിലും പുതുച്ചേരിയിലും എന്‍ഡിഎ, കേരളത്തില്‍ നിര്‍ണ്ണായകശക്തിയാകും

ബംഗളൂരുവില്‍ കനത്ത മഴയും കാറ്റും: ആശുപത്രിയുടെ ചുറ്റുമതില്‍ തകര്‍ന്ന് മലയാളികള്‍ ഉള്‍പ്പെടെ 7 മരണം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.