Tuesday, May 13, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

സുനിയുടെ രഹസ്യമൊഴി രേഖപ്പെടുത്തണമെന്ന് ആളൂര്‍

Janmabhumi Online by Janmabhumi Online
Jul 18, 2017, 10:14 pm IST
in Kerala
FacebookTwitterWhatsAppTelegramLinkedinEmail

ബി.എ ആളൂര്‍

കൊച്ചി: കോടതിയോട് മാത്രമായി ചിലത് പറയാനുണ്ടെന്നതിനാല്‍ സുനിയുടെ രഹസ്യ മൊഴി രേഖപ്പെടുത്തണമെന്ന് ആവശ്യപ്പെട്ട് ആളൂര്‍ കോടതിയില്‍ അപേക്ഷ നല്‍കി. സെക്ഷന്‍ 164 സിആര്‍പിസി പ്രകാരമാണ് അപേക്ഷ നല്‍കിയത്. അന്വേഷണത്തിനിടെ കസ്റ്റഡിയിലുള്ള പ്രതി നല്‍കുന്ന മൊഴിക്ക് നിയമ സാധ്യത കുറവായതുകൊണ്ടാണ് രഹസ്യമൊഴി നല്‍കുന്നതെന്ന് ആളൂര്‍ വ്യക്തമാക്കി.

ഉന്നതര്‍ ഉള്‍പ്പെട്ട കേസില്‍ കൂടുതല്‍ വ്യക്തത വരാന്‍ രഹസ്യമൊഴി അത്യാന്താപേക്ഷിതമാണ്. യുവനടി അക്രമിക്കപ്പെട്ട കേസ് ഇതുവരെ ശരിയായ പാതയിലൂടെയാണ് പോകുന്നത്. അതുകൊണ്ട് ഉന്നതര്‍ പിടിയിലാകുമെന്നാണ് പ്രതീക്ഷയെന്നും അദ്ദേഹം പറഞ്ഞു.

കേസില്‍ കൂടുതല്‍ പ്രതികളുണ്ടോയെന്ന മാധ്യമപ്രവര്‍ത്തകരുടെ ചോദ്യത്തിന് എല്ലാം ആലുവയിലെ വിഐപി പറയട്ടെയെന്നാണ് സുനി പ്രതികരിച്ചത്. അങ്കമാലി മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കിയ ശേഷം മടങ്ങുന്നതിനിടെയാണ് പ്രതികരണം.

കഥ പകുതിയേ ആയിട്ടുള്ളൂ. കഥ ഇനിയും പുര്‍ത്തിയാകുവാനുണ്ട്. ഇനിയുള്ള അന്വേഷണത്തില്‍ പല ഉന്നതരും പിടിയിലാകുമെന്നും പള്‍സര്‍ സുനി മാധ്യമങ്ങളോട് പറഞ്ഞു.

അതിനിടെ, നടിയെ പീഡിപ്പിച്ച കേസില്‍ പള്‍സര്‍ സുനി ഉള്‍പ്പടെയുള്ള ആറ് പേരുടെ റിമാന്‍ഡ് കാലാവധി ആഗസ്റ്റ് ഒന്ന് വരെ നീട്ടി. സുനി ഉള്‍പ്പെടെ ആറ് പേരെയും കേസില്‍ നേരത്തെ ജാമ്യം ലഭിച്ച പ്രതിയെയും പോലീസ് ഇന്നലെ അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ ഹാജരാക്കി. ആദ്യം വലിയ വാഹനത്തില്‍ പള്‍സര്‍ സുനിയെയും പിന്നാലെ മറ്റൊരു വാഹനത്തില്‍ കേസിലെ മറ്റ് പ്രതികളായ വിഷ്ണു, മണികണ്ഠന്‍, ചാര്‍ളി, മാര്‍ട്ടിന്‍, വടിവാള്‍ സലി, പ്രദീപ് എന്നിവരെയുമാണ് കോടതിയില്‍ എത്തിച്ചത്. ഇതില്‍ ചാര്‍ളിക്ക് നേരത്തേ ജാമ്യം ലഭിച്ചു. പള്‍സര്‍ സുനിയുടെ ജാമ്യാപേക്ഷ നാളെ പരിഗണിക്കും.

കേസില്‍ സിനിമാ മേഖലയില്‍പ്പെട്ടവരുള്‍പ്പെടെ ഇനിയും പ്രതികളുണ്ടാകുമെന്ന് ആളൂര്‍ മാധ്യമപ്രവര്‍ത്തകരോട് പറഞ്ഞു. കേസിലെ മറ്റൊരു പ്രതിയായ തമ്മനം സ്വദേശിയായ മണികണ്ഠന്‍ ഹൈക്കോടതിയില്‍ ജാമ്യാപേക്ഷ നല്‍കി. ഇത് കോടതി മാറ്റി. സുനിയെയും സംഘത്തെയും കോടതിയില്‍ ഹാജരാക്കിയപ്പോള്‍ എന്തെങ്കിലും പറയാനുണ്ടോ എന്ന ജഡ്ജിയുടെ ചോദ്യത്തിന് പറയാനുണ്ട് എന്ന് കേസിലെ മറ്റൊരു പ്രതിയായ വിഷ്ണു പറഞ്ഞു. അത് അടുത്ത ദിവസം കേള്‍ക്കാമെന്ന് പറഞ്ഞ് ജഡ്ജി റിമാന്‍ഡ് കാലാവധി ആഗസ്റ്റ് ഒന്ന് വരെ നീട്ടി.

യുവനടിയെ അക്രമിച്ച കേസുമായി തനിക്ക് യാതൊരുവിധ ബന്ധവുമില്ലന്ന് കേസിലെ പ്രതികളിലൊരളായ വിഷ്ണു പറഞ്ഞു. റിമാന്‍ഡ് കാലാവധി കഴിഞ്ഞതിനെ തുടര്‍ന്ന് അങ്കമാലി ഒന്നാം ക്ലാസ് മജിസ്ട്രേറ്റ് കോടതിയില്‍ എത്തിയപ്പോളാണ് വിജീഷ് മാധ്യമങ്ങളോട് പ്രതികരിച്ചത്. പോലീസ് പറയപ്പെടുന്ന മൊബൈല്‍ എന്റെ കൈവശം ഇല്ലെന്ന് മാത്രമല്ല, അത് ഞാന്‍ ആര്‍ക്കും കൊടുത്തിട്ടുമില്ല. എന്തിനാണ് എന്നെ പ്രതിയാക്കിയതെന്ന് തനിക്ക് അറിയില്ലന്നും വിഷ്ണു പറഞ്ഞു.

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നമുക്ക് എതിരെ നിന്ന രാജ്യത്തിന്റെ ഉല്‍പ്പന്നങ്ങള്‍ എന്തിന് വാങ്ങണം : തുര്‍ക്കി ആപ്പിൾ ബഹിഷ്‌കരിച്ച് വ്യാപാരികൾ

India

ഫോറന്‍സിക് റിവ്യൂവില്‍ സിഇഒയുടെ കള്ളം തെളിഞ്ഞു; ഇന്‍ഡസ് ഇന്‍ഡ് ബാങ്ക് ഓഹരിവില ഒരാഴ്ചയില്‍ 65 രൂപ ഇടിഞ്ഞു ;പുതിയ സിഇഒ എത്തുന്നില്ല

India

ഇന്ദിര ഗാന്ധി പട്ടാളക്കാരനൊപ്പം തുരങ്കം പരിശോധിക്കുന്നു ; വൈഷ്ണോദേവി ഗുഹയിൽ നിൽക്കുന്ന ഫോട്ടോ വച്ച് നാട്ടുകാരെ പറ്റിച്ച് യൂത്ത് കോൺഗ്രസ്

India

രാജ്യത്തിന്റെ അഭിമാനം വാനോളം ഉയർത്തിയ ഇന്ത്യൻ സായുധ സേനയ്‌ക്ക് ആദരവ് ; ബിജെപി തിരംഗ യാത്രയ്‌ക്ക് തുടക്കമായി

Local News

നിരവധി കേസുകളിലെ പ്രതിയെ കാപ്പ ചുമത്തി ജയിലിലടച്ചു

പുതിയ വാര്‍ത്തകള്‍

കഴിഞ്ഞ എട്ട് വർഷത്തിനിടെ യുപിയിൽ യോഗി സർക്കാർ അടിച്ചൊതുക്കിയത് ഐസിസ് അടക്കം നൂറിലധികം തീവ്രവാദ സംഘങ്ങളെ : കണക്ക് വിവരങ്ങൾ പുറത്ത്

പപ്പടം പോലെ പൊടിഞ്ഞ ചൈനീസ്, പാകിസ്ഥാൻ ആയുധങ്ങൾ ; കരുത്തൻ മെയ്ഡ് ഇൻ ഇന്ത്യ തന്നെ : ലോകത്തോട് വിളിച്ചു പറഞ്ഞ് ഓപ്പറേഷൻ സിന്ദൂർ

ഓപ്പറേഷൻ സിന്ദൂറിലൂടെ ഇന്ത്യ നടത്തിയത് ഇതിഹാസ പോരാട്ടം; ഇനി മറുപടി നൽകിയാൽ അത് പാക്കിസ്ഥാന്റെ സർവനാശം: പ്രധാനമന്ത്രി നരേന്ദ്രമോദി

ദേശവിരുദ്ധ പരാമർശം: കുട്ടിക്കൽ സ്വദേശി സി.എച്ച് ഇബ്രഹാമിനെതിരെ പരാതി നൽകി ബിജെപി നേതാവ് എൻ. ഹരി

പാകിസ്ഥാന് സിന്ദാബാദ് വിളിച്ചു ; തീവ്ര ഇസ്ലാമിസ്റ്റ് മുഹമ്മദ് സാജിദിനെ കൊണ്ട് പാകിസ്ഥാൻ മൂർദാബാദ് വിളിപ്പിച്ച് യുപി പൊലീസ്

പത്മനാഭസ്വാമി ക്ഷേത്രത്തില്‍ സ്വര്‍ണം കാണാതായതിലും തിരിച്ചു കിട്ടിയതിലും ദുരൂഹത തുടരുന്നു; പിന്നില്‍ ജീവനക്കാര്‍ക്കിടയിലെ ചേരിപ്പോരെന്ന് സംശയം

ഇന്ത്യയുടെ എസ്-400 തകർത്തെന്ന് പാകിസ്ഥാൻ : വ്യോമ പ്രതിരോധ സംവിധാനത്തിനൊപ്പം ചിത്രം പങ്കിട്ട് പ്രധാനമന്ത്രി നരേന്ദ്രമോദി

കേരളം നടുങ്ങിയ കൊലപാതകം; കേദൽ ജിൻസൺ രാജയ്‌ക്ക് ജീവപര്യന്തം ശിക്ഷ, പിഴത്തുകയായ 15 ലക്ഷം രൂപ ബന്ധുവായ ജോസിന് നല്‍കണം

സൈനികനെ കൊലപ്പെടുത്തി കൈകാലുകൾ വെട്ടിമുറിച്ച് വയലിലെറിഞ്ഞത് ഭാര്യയുടെ കാമുകൻ : പ്രതി അനിൽ യാദവും കൂട്ടാളിയും പിടിയിൽ 

കരാറുകാരെ സ്ഥിരപ്പെടുത്താന്‍ ദേശീയ പണിമുടക്ക്; പിന്‍വാതില്‍ നിയമനത്തിന് സിപിഎമ്മിന്റെ പുതിയ തന്ത്രം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies