Saturday, August 22, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ത്വരീഖത്ത് അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കാന്‍ കലക്ടറുടെ ഉത്തരവ്

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Jun 20, 2017, 10:16 pm IST
inKozhikode

മുക്കം: മുക്കം നീലേശ്വരം വെണ്ണക്കോട് തണ്ണീര്‍തടം നികത്തി നടക്കുന്ന അനധികൃത കെട്ടിടനിര്‍മ്മാണം താല്‍ക്കാലികമായി നിര്‍ത്തിവെക്കണമെന്ന് ജില്ലാ കലക്ടര്‍ ഉത്തരവിട്ടത്. വിവാദ ത്വരീഖത്ത് മതപഠനകേന്ദ്രത്തിനായി നടക്കുന്ന നിര്‍മ്മാണമാണ് നിര്‍ത്തിവെക്കാന്‍ കലക്ടര്‍ യു.വി. ജോസ് ഉത്തരവിട്ടു. ഉത്തരവിന്റെ പകര്‍പ്പ് കൈമാറിയതായി മുക്കം നഗരസഭാസെക്രട്ടരി ഹരീഷ് അറിയിച്ചു. ഉത്തരവിന്റെ കോപ്പി പോലീസിന് നല്‍കിയിട്ടുണ്ടെന്നും ഉത്തരവ് പാലിച്ചില്ലെങ്കില്‍ പോലീസ് സഹായത്തോടെ ഉത്തരവ് നടപ്പാക്കുമെന്നും സെക്രട്ടറി പറഞ്ഞു.

തണ്ണീര്‍ത്തട സംരക്ഷണസമിതി നല്‍കിയ പരാതിയെ തുടര്‍ന്നാണ് കലക്ടര്‍ ഉത്തരവ് പുറപ്പെടുവിച്ചത്. 2016ല്‍ മുക്കം പഞ്ചായത്ത് സെക്രട്ടറി പെര്‍മിറ്റ് പുതുക്കിനല്‍കിയത് നിയമവിരുദ്ധമാണെന്നും നെല്‍വയല്‍ തണ്ണീര്‍ത്തട സംരക്ഷണ നിയമപ്രകാരമുള്ള പ്രാദേശിക നിരീക്ഷണ കമ്മിറ്റിയുടെ അറിവോ സമ്മതമോ കൂടാതെയാണ് പഞ്ചായത്ത് സെക്രട്ടരി നിര്‍മ്മാണ അനുമതി നല്‍കിയതെന്നുമായിരുന്നു പരാതി.

ഡാറ്റാബാങ്കില്‍ ഉള്‍പ്പെട്ട സ്ഥലത്ത്, നിലം എന്ന രേഖപ്പെടുത്തിയതിനാല്‍ ഗാര്‍ഹികേതര നിര്‍മ്മാണത്തിന് അനുമതി നല്‍കിയത് ശരിയല്ലെന്ന് കണ്ടെത്തിയാണ് കലക്ടര്‍ യു.വി. ജോസ് ജൂണ്‍ 12ന് സ്റ്റോപ്പ് മെമ്മോ നല്‍കിയത്.

നഗരസഭാ സെക്രട്ടറി നടത്തിയ തെളിവെടുപ്പില്‍ നിര്‍മ്മാണാനുമതി നിയമാനുസൃതമാണെന്നും വിവിധ കോടതിവിധികള്‍ അനുകൂലമായുണ്ടെന്നുള്ളവാദം ശരിയല്ലെന്നും ഗൃഹേതര നിര്‍മ്മാണത്തിന് ഇത് ബാധകമല്ലെന്നും ഉത്തരവില്‍ ചൂണ്ടിക്കാട്ടുന്നു.

ത്വരീഖത്ത് മതപഠന കേന്ദ്രത്തിന്റെ അനധികൃത നിര്‍മ്മാണം നിര്‍ത്തിവെക്കണമെന്ന് നാട്ടുകാര്‍ ആവശ്യപ്പെട്ടെങ്കിലും മുക്കം നഗരസഭ അധികൃതരുടെ അനുവാദത്തോടെ നിര്‍മ്മാണം തുടര്‍ന്നുവരികയായിരുന്നു. അനധികൃത നിര്‍മ്മാണത്തിന്റെ വാര്‍ത്ത റിപ്പോര്‍ട്ട് ചെയ്യാനെത്തിയ ജനം ചാനല്‍ വാര്‍ത്താ സംഘത്തെ ത്വരീഖത്ത് പ്രവര്‍ത്തകര്‍ കയ്യേറ്റം ചെയ്തിരുന്നു. പോലീസ് ഇടപെട്ടാണ് വാര്‍ത്താസംഘത്തെ രക്ഷിച്ചത്.

മടവൂര്‍ സ്വദേശി കരിപ്പൂര്‍ കുഞ്ഞിമൂസയുടെ ഉടമസ്ഥതയിലുള്ളതാണ് ഈ സ്ഥലം. 2013 ല്‍ മുക്കം ഗ്രാമപഞ്ചായത്തായിരിക്കെ ( ഇന്ന് നഗരസഭ ) കെട്ടിടത്തിന് നിര്‍മ്മാണാനുമതി നല്‍കിയിരുന്നു. കെട്ടിടം പൊളിച്ച് മാറ്റി പുതിയ കെട്ടിടം നിര്‍മ്മിക്കുന്നതിനുള്ള അനുമതിയാണ് അന്ന് നല്‍കിയത്. മൂന്ന് വര്‍ഷങ്ങള്‍ക്ക് ശേഷം 2016ല്‍ ഈ അനുമതി പുതുക്കി നല്‍കുകയും ചെയ്തു. എന്നാല്‍ പഴയ കെട്ടിടം പൊളിക്കാതെ ഇതിന് സമീപത്തായി പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം ആരംഭിക്കുയായിരുന്നു. സംഭവം വിവാദമായതോടെ നീലേശ്വരം വില്ലേജ് ഓഫീസര്‍ സ്ഥലം സന്ദര്‍ശിക്കുകയും ഇവിടെ യാതൊരു തരത്തിലുള്ള നിര്‍മ്മാണവും അനുവദിക്കരുതെന്ന റിപ്പോര്‍ട്ട് കളക്ടര്‍ക്ക് സമര്‍പ്പിക്കുകയും ചെയ്തിരുന്നു.

തുടര്‍ന്ന് സ്ഥലത്തിന്റെ ഉടമ ഹൈക്കോടതിയെ സമീപിച്ചു. 21 ദിവസത്തിനുള്ളില്‍ സ്ഥലമുടമയുടേയും പരാതിക്കാരുടേയും വാദം കേട്ട് നടപടിയെടുക്കാന്‍ നഗരസഭ സെക്രട്ടറിയോട് കോടതി ഉത്തരവിട്ടു. ഉത്തരവിന്റെ ഭാഗമായി നഗരസഭാ സെക്രട്ടറി പരാതിക്കാരെയും സ്ഥലമുടമയേയും വിളിച്ച് തെളിവെടുപ്പ്‌നടത്തുകയും ലഭിച്ച തെളിവുകളുടെ അടിസ്ഥാനത്തില്‍ കെട്ടിട നിര്‍മ്മാണത്തിനുള്ള സ്‌റ്റേ പിന്‍വലിക്കുകയുമായിരുന്നു. തുടര്‍ന്ന്പരാതിക്കാര്‍ കലക്ടര്‍ക്ക് പരാതി നല്‍കുകയായിരുന്നു.

പരാതിയുടെ അടിസ്ഥാനത്തില്‍ കലക്ടര്‍ നടത്തിയ വിചാരണയുടെ അടിസ്ഥാനത്തിലാണ് നിര്‍മ്മാണം നിര്‍ത്തിവയ്‌ക്കാന്‍ ഉത്തരവിട്ടത്. കലക്ടറുടെ ഉത്തരവിന്റെ പൂര്‍ണ്ണരൂപം ഇങ്ങനെ….

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

ചിന്ത ജെറോം ഡിവൈഎഫ്‌ഐ സംസ്ഥാന പ്രസിഡന്റ്,എം വിജിന്‍ സംസ്ഥാന സെക്രട്ടറി

Kerala

നെഹ്‌റു ട്രോഫി വള്ളംകളി: ആദ്യ ഹീറ്റ്‌സില്‍ വീയപുരം ചുണ്ടന്‍ ഒന്നാമതെത്തി

Kerala

ഭരണം മാറി കോൺഗ്രസ് ആഭ്യന്തരമന്ത്രി വന്നിട്ടും ആഭ്യന്തരവകുപ്പ് ഭരിക്കുന്നത് പോലീസിലെ സഖാക്കളും സിപിഎം ക്രിമിനലുകളും: ബിജെപി

Kerala

കൊച്ചി മെട്രോയുടെ പേര് മാറ്റാനുളള ശുപാര്‍ശ കേന്ദ്ര നിര്‍ദേശ പ്രകാരമല്ല : കെ എം ആര്‍ എല്‍

New Release

ഹലോ ഡിയർ ടൈറ്റിൽ പ്രകാശനവും ഫസ്റ്റ് ലുക്കും പുറത്തുവിട്ടു

കോടതിപ്പരസ്യങ്ങള്‍

കോടതിപ്പരസ്യം 1

കോടതിപ്പരസ്യം 2

പുതിയ വാര്‍ത്തകള്‍

2 ദിനം കൊണ്ട് 22.85 കോടി ആഗോള ഗ്രോസ് നേടി “ഖലീഫ”; സൂപ്പർഹിറ്റ് കുതിപ്പുമായി പൃഥ്വിരാജ്- വൈശാഖ്- ജിനു എബ്രഹാം ചിത്രം

രമേഷ് വർമ്മയുടെ ഹൈബ്രിഡ് ലൈവ് ആക്ഷൻ ചിത്രം ‘മഹാവീർ കർണ്ണ’യുമായി പെൻ മൂവീസ്

വൈവിധ്യമാര്‍ന്ന രുചിക്കൂട്ടുമായി ഓണസദ്യ ഒരുക്കി കാറ്ററിങ് മേഖല; പ്രതീക്ഷിക്കുന്നത് 500 കോടിയുടെ വിറ്റു വരവ്

ജോലി വാഗ്ദാനം ചെയ്ത് കോടികള്‍ തട്ടിയ കേസ്; മുന്‍ ഡിവൈഎഫ്‌ഐ നേതാവ് വീണ്ടും ജോലിയില്‍ പ്രവേശിക്കാന്‍ നീക്കം

ഓണത്തിരക്കേറിയപ്പോള്‍ ‘പ്രിയദര്‍ശിനി’ഉള്‍വലിയുന്നു; ബസ് കാത്തുനിന്ന് വിഷമിച്ച് സ്ത്രീകള്‍

പിഎം ആര്‍ഷോയുടെ അനധികൃത പ്രവേശനം; അന്വേഷണം പ്രഖ്യാപിച്ച് എംജി സിന്‍ഡിക്കേറ്റ്, മുന്‍ സിന്‍ഡിക്കേറ്റ് അംഗത്തിന്റെ സാമ്പത്തിക വെട്ടിപ്പും അന്വേഷിക്കും

പോലീസ് സ്റ്റേഷനിൽ ഓണം ആഘോഷിച്ച് ഇഡി കേസ് പ്രതികൾ; ആഘോഷത്തിന്റെ ഭാഗമായി റീൽസും ചിത്രീകരിച്ചു

നെഹ്‌റു ട്രോഫി വള്ളം കളി ഇന്ന്; വിജീഷ് മെരുക്കും, ഓടുന്ന വണ്ടിയെയും ഓളപ്പരപ്പിലെ ചുണ്ടനെയും

മയക്കുമരുന്ന് രഹിത സമൂഹത്തിന് ഏകോപിത ശ്രമങ്ങളുണ്ടാകണം; ആര്‍എസ്എസ് സമന്വയ ബൈഠക് സമാപിച്ചു

ഇനിയും ശിക്ഷ കഴിഞ്ഞില്ല, 105 വയസ്സിൽ ജയിൽ മോചിതനായി, ശിക്ഷിക്കപ്പെട്ടത് 68 വയസ്സിൽ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.