Friday, April 10, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Pathanamthitta

ഞായറാഴാച്ചകളില്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ ഡോക്ടര്‍മാര്‍ കുറവ് ജില്ലയില്‍ പനി ശമനമില്ലാതെ തുടരുന്നു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 18, 2017, 08:39 pm IST
in Pathanamthitta

പത്തനംതിട്ട: ജില്ലയില്‍ പനി ശമനമില്ലാതെ തുടരുമ്പോഴും ഞായറാഴ്‌ച്ചകളില്‍ ജനറല്‍ ആശുപത്രിയില്‍ സേവനത്തിന് മതിയായ ഡോക്ടര്‍മാരില്ലാത്തത് രോഗികളെ കുടുതല്‍ വലയ്‌ക്കുന്നു. ഈ ദിവസങ്ങളില്‍ ഒപി വിഭാഗം പ്രവര്‍ത്തിക്കാറില്ല. ഇന്നലെ അത്യാഹിത വിഭാഗത്തില്‍ ഒരു ഡോക്ടര്‍ മാത്രമാണ് ഉണ്ടായിരുന്നത്. പനി ബാധിതരടക്കം 250 നു മുകളില്‍ രോഗികളാണ് ഇന്നലെ ചികില്‍യ തേടി എത്തിയത്.

പനി പടര്‍ന്ന് പിടിക്കുമ്പോള്‍ കൂടുതല്‍ ഡോക്ടര്‍മാരെ സേവനത്തിന് ലഭ്യമാക്കാന്‍ അധികൃതര്‍ ശ്രമിക്കുന്നില്ല. ആശുപത്രിയിലെ ജീവനക്കാരില്‍ പലരും പനി ബാധിച്ച് ചികില്‍സയിലാണ്. ഇവരില്‍ എച്ച്‌വണ്‍ എന്‍വണ്‍ ബാധിതരും ഉള്ളതായി ആറിയുന്നു.

ഇതുവരെ ജില്ലയില്‍ അറുപതിലേറെപ്പേര്‍ക്ക് ഡെങ്കിപ്പനി സ്ഥിരികരിച്ചിട്ടുണ്ട്. ഒരാള്‍ക്ക് എലിപ്പനിയും മറ്റൊരാള്‍ക്ക് എച്ച്‌വണ്‍ എന്‍വണ്‍ ഉം സ്ഥിരീകരിച്ചിട്ടുണ്ട്. ജില്ലയിലെ വിവിധ സര്‍ക്കാര്‍ ആശുപത്രികളില്‍ ചികില്‍സ തേടിയ പനി ബാധിതരുടെ എണ്ണം നാലായിരത്തി അഞ്ഞൂറോളമാണ്. ഇതിനു പുറമെ സ്വകാര്യ ആശുപത്രികളില്‍ ചികില്‍സ തേടുന്നവരും നിരവധിയാണ്.

കോന്നി താലുക്കാശുപത്രിയില്‍ പനിബാധിതരടക്കം ഒപിയിലെത്തുന്ന രോഗികളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ദിനം പ്രതി ഓരോ ആളുകളും പനി ബാധിച്ച് ചികില്‍സ തേടുന്നുണ്ട്. വൈറല്‍ പനി ബാധിതരാണ് ഇവരില്‍ ഏറെയും. രോഗികളുടെ വര്‍ദ്ധന കണക്കിലെടുത്ത് താലൂക്കാശുപത്രിയില്‍ പനിക്ലിനിക്ക് ആരംഭിക്കണമെന്നാവശ്യപ്പെട്ട് ബ്ലോക്ക് പഞ്ചായത്ത് ഡിഎംഒ യ്‌ക്ക് കത്ത് നല്‍കി.

ചിറ്റാര്‍ പഞ്ചായത്തിലും പനിബാധിതരുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്. ദിവസം ഇരുന്നൂറില്‍ അധികം ആളുകളാണ് ചികില്‍സ തേടിയെത്തുന്നത്. ചിറ്റാര്‍ പ്രാധമികാരോഗ്യകേന്ദ്രം സാമൂഹികാരോഗ്യ കേന്ദ്രമായി ഉയര്‍ത്തിയെങ്കിലും അടിസ്ഥാന സൗകര്യങ്ങളോ ഡോക്ടര്‍മാരുടെ എണ്ണമോ വര്‍ദ്ധിപ്പിച്ചിട്ടില്ല. പനി പടര്‍ന്ന് പിടിക്കുമ്പോഴും ഒരു ഡോക്ടര്‍ മാത്രമാണ് ഇവിടെ സേവനത്തിനുള്ളത്. എന്‍ആര്‍എച്ച്എം ജീവനക്കാരുടെ സഹായത്തോടെയാണ് ആശുപത്രിയുടെ പ്രവര്‍ത്തനം.

കോട്ടമണ്‍പാറ ആങ്ങമൂഴി പ്രദേശങ്ങളില്‍ പനി പടരുമ്പോഴും ആങ്ങമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ഡോക്ടര്‍ എത്തുന്നത് ആഴ്‌ച്ചയില്‍ രണ്ട് ദിവസം മാത്രമാണ്. പ്രദേശവാസികളുടെ ഏക ആശ്രയമായ ആശുപത്രിയില്‍ എന്‍ആര്‍എച്ച്എമില്‍ നിന്നുള്ള ഡോക്ടരുടെ സേവനം വ്യാഴം വെള്ളി ദിവസങ്ങളില്‍ മാത്രമാണ് ഉള്ളത്. രാവിലെ 10 മുതല്‍ ഉച്ചയ്‌ക്ക് 2 വരെയുള്ള പരിശോധനാ വേളയില്‍ രോഗികളുടെ വന്‍ തിരക്കാണ് അനുഭവപ്പെടുന്നത്.

മൂഴിയാര്‍, കൊച്ചു പമ്പ, നാല്‍പ്പതേക്കര്‍, തുലാപ്പള്ളി, ചാലക്കയം തുടങ്ങിയ ഭാഗങ്ങളിലുള്ള വനവാസികള്‍ ചികില്‍സയ്‌ക്കായി എത്തുന്നതും ആങ്ങമൂഴി പ്രാഥമികാരോഗ്യ കേന്ദ്രത്തിലാണ്. ഇവിടെ ഡോക്ടറെ കാണാന്‍ സാധിച്ചില്ലെങ്കില്‍ 7 കിലോമീറ്റര്‍ ആകലെയുള്ള സീതത്തോട് പ്രാഥമാകാരോഗ്യ കേന്ദ്രത്തില്‍ പോകേണ്ടി വരും. കൊടുമണ്‍ പഞ്ചായത്തില്‍ പനി ബാധിതരുടെ എണ്ണത്തിന്‍ നേരിയ കുറവ് വന്നിട്ടുണ്ട്. ചന്ദനപ്പള്ളി പ്രാഥമികാരോഗ്യ കേന്ദ്രത്തിലും പ്ലാന്റേഷന്‍ ആശുപത്രിയിലും പനി ബാധിച്ച് എത്തുന്നവരുടെ എണ്ണം കുറഞ്ഞിട്ടുണ്ട്.

തിരുവല്ല മേഖലയില്‍ മറ്റു സ്ഥലങ്ങളെ അപേക്ഷിച്ച് പനിബാധിതര്‍ കുറവാണ്. ആളുകള്‍ സ്വകാര്യ ആശുപത്രികള്‍ കൂടുതല്‍ ആശ്രയിക്കുന്നതിനാല്‍ സര്‍ക്കാര്‍ ആശുപത്രികളില്‍ കുറച്ചുപേര്‍ മാത്രമാണ് എത്തുന്നത്. മല്ലപ്പള്ളിയില്‍ പനി ബാധിച്ച് എത്തുന്നവരുടെ എണ്ണത്തില്‍ വര്‍ദ്ധനയുണ്ട്. ഇവിടെ ചികില്‍സ തേടിയവരില്‍ 70 പേര്‍ക്ക് വൈറല്‍ പനിയാണെന്ന് കണ്ടെത്തിയിട്ടുണ്ട്. രണ്ടു പേര്‍കര്‍ക്ക് ഡെങ്കിപ്പനി സ്ഥിരീകരിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

ശ്രീനന്ദ
Kerala

ശ്രീനന്ദയ്‌ക്കായുള്ള തിരച്ചിൽ മൂന്നാം ദിനവും ഫലം കണ്ടില്ല: കുട്ടിയെ തട്ടിക്കൊണ്ടുപോയോ എന്ന് സംശയിച്ച് മാതാപിതാക്കൾ

India

നിതീഷ് കുമാർ ഇനി രാജ്യസഭാംഗം, സത്യപ്രതിജ്ഞ ഇന്ന്: ബീഹാറിന്റെ അടുത്ത മുഖ്യമന്ത്രിയെ 13ന് പ്രഖ്യാപിക്കും

Kerala

വിശ്വാസിയല്ലെങ്കിലും ക്ഷേത്രത്തിലെത്തിയാല്‍ അവിടുത്തെ ചിട്ടകളും ആചാരങ്ങളും പാലിക്കണം; സുപ്രീംകോടതി

Astrology

മേടം രാശിക്കാർക്ക് ഐശ്വര്യസമൃദ്ധമായ വിഷുഫലം :അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

World

യുക്രയിന്‍ ആവശ്യപ്പെട്ടു: വെടിനിർത്തൽ പ്രഖ്യാപിച്ച് റഷ്യ

പുതിയ വാര്‍ത്തകള്‍

പോളിങ് ശതമാനത്തിലെ വർധനവ്: പ്രതീക്ഷയോടെ മുന്നണികൾ

കുടുംബത്തിൽ സന്തോഷം, കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 10-ലെ രാശിഫലം, അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

ഐശ്വര്യത്തിനും അഭിവൃദ്ധിക്കും അരയാൽ പ്രദക്ഷിണം

ക്ഷേത്രത്തിൽ കത്തിയിരിക്കുന്ന വിളക്കിലെ കരി നെറ്റിയിൽ തൊടരുത്; കാരണം ഇതാണ്

അന്തരിച്ച അജിത് പവാറിന്‍റെ ഭാര്യ സുനേത്ര പവാര്‍ (വലത്ത്) അജിത് പവാറിന്‍റെ മരണവാര്‍ത്തയറിഞ്ഞ് ദുഖിച്ചിരിക്കുന്ന സുനേത്ര പവാറിനടുത്തേക്ക് ഓടിയെത്ത് ദേവേന്ദ്ര ഫഡ്നാവിസും ഉപമുഖ്യമന്ത്രി ഏക് നാഥ് ഷിന്‍ഡേയും (ഇടത്ത്)

ബിജെപിയുടെ സമ്മര്‍ദ്ദ തന്ത്രങ്ങള്‍ വിജയിച്ചു;ഉപതെരഞ്ഞെടുപ്പില്ലാതെ സുനേത്ര പവാര്‍ ജയിക്കും; കോണ്‍ഗ്രസ് സ്ഥാനാര്‍ത്ഥി പിന്‍വാങ്ങി

ബിജെപിയുടെ സ്ട്രോങ്ങ്മാന്‍ സാമ്രാട്ട് ചൗധരി ബീഹാര്‍ മുഖ്യമന്ത്രിയായേക്കും; അടുത്ത ആഴ്ച നിതീഷ് കുമാര്‍ മുഖ്യമന്ത്രിസ്ഥാനം ഒഴിയും

കോണ്‍ഗ്രസ് ദേശീയ വക്താവ് പവന്‍ ഖേര (ഇടത്ത്) ഹിമന്ത ബിശ്വ ശര്‍മ്മയുടെ ഭാര്യ റിനികി ഭൂയാന്‍ ശര്‍മ്മ (നടുവില്‍) ഹിമന്ത ബിശ്വ ശര്‍മ്മ (വലത്ത്)

ഏത് പാതാളത്തിലൊളിച്ചാലും പിടിക്കുമെന്ന് ഹിമന്ത: മുന്‍കൂര്‍ ജാമ്യാപേക്ഷയുമായി മാളത്തിലൊളിച്ച പവന്‍ ഖേര

ശോഭാ സുരേന്ദ്രന്‍ എംഎല്‍എ ആയി ജയിച്ചുവന്നാല്‍ കോടതി കയറ്റാനുള്ള ഗൂഢാലോചനയാണ് പാലക്കാട് കണ്ടത്: സുരേഷ് ഗോപി

പാകിസ്ഥാന്‍റെ മുങ്ങിക്കപ്പലിനെ വളഞ്ഞ ഇന്ത്യന്‍ നേവിയുടെ ഐഎന്‍എസ് കല്‍വാരി എന്ന യുദ്ധക്കപ്പലും ഐഎന്‍എസ് ചെന്നൈ, ഐഎന്‍എസ് കൊല്‍ക്കൊത്ത, എന്നീ ഗൈഡഡ് മിസൈല്‍ ഡിസ്ട്രോയറുകളും (യഥാക്രമം ഇടത്ത് നിന്നും വലത്തോട്ട്)

ഇന്ത്യന്‍ നേവിയുടെ വിവരം ചോര്‍ത്താന്‍ വന്ന പാകിസ്ഥാന്റെ മുങ്ങിക്കപ്പല്‍;പിന്നെ സംഭവിച്ചത് എന്തെന്നോ? പാകിസ്ഥാന്‍ എന്നെന്നും ഓര്‍ത്ത് നടുങ്ങുന്ന കഥ

സംസ്ഥാനത്ത് 78.27 ശതമാനം പോളിംഗ് , ജില്ല തിരിച്ചുളള പോളിംഗ് ശതമാനം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.