Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

സിപിഎമ്മിന്റെ രാക്ഷസീയത ജനങ്ങള്‍ക്ക് മുന്നില്‍ തുറന്നുകാട്ടണം: ഒ.രാജഗോപാല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 15, 2017, 12:16 pm IST
in Kollam

കൊല്ലം: കള്ളപ്രചാരണങ്ങളിലൂടെ അണികളെയും പാര്‍ട്ടിഗുണ്ടകളെയും അക്രമത്തിലേക്ക് വഴിതിരിച്ചുവിടുകയും ഇരയാകുന്നവര്‍ക്ക് മേല്‍ കുറ്റം ചാര്‍ത്തുകയും ചെയ്യുന്ന സിപിഎമ്മിന്റെ രാക്ഷസീയമുഖം കേരളജനതക്ക് മുന്നില്‍ തുറന്നുകാട്ടണമെന്ന് ഒ.രാജഗോപാല്‍ എംഎല്‍എ.

സംസ്ഥാനത്തൊട്ടാകെ സിപിഎം അഴിച്ചുവിടുന്ന അക്രമങ്ങള്‍ക്കെതിരെ പ്രതിഷേധിക്കാന്‍ മാര്‍ക്‌സിസ്റ്റ് അക്രമ വിരുദ്ധ സമിതിയുടെ നേതൃത്വത്തില്‍ ചിന്നക്കട ഹെഡ്‌പോസ്റ്റോഫീസിന് മുന്നില്‍ നടന്ന ജനകീയധര്‍ണ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.

കക്ഷിരാഷ്‌ട്രീയഭേദമില്ലാതെ എല്ലാവരെയും ഒരുപോലെ കണ്ട് ഭരണം നടത്തുമെന്ന് സത്യം ചെയ്ത് അധികാരത്തില്‍ വന്ന പിണറായി സര്‍ക്കാര്‍ വേട്ടക്കാര്‍ക്ക് ഒരു നീതിയും ഇരകള്‍ക്ക് വേറൊരു നീതിയുമാണ് നടപ്പാക്കുന്നത്. 28 മാസം തികഞ്ഞ അധാര്‍മികമായ ഇഎംഎസ് ഭരണം വിമോചനസമരത്തിലൂടെ പിഴുതെറിഞ്ഞ പാരമ്പര്യം കേരളത്തിലെ ജനങ്ങള്‍ക്ക് ഉണ്ടെന്ന് സിപിഎം ഓര്‍ക്കണം. ഇവിടെ സത്യവും നീതിയും ധാര്‍മികതയും പരാജയപ്പെടുകയാണ്. ഇല്ലാത്ത അക്രമം യെച്ചൂരിക്ക് നേരെയുണ്ടായി എന്ന് കള്ളപ്രചാരണം നടത്തിയാണ് കേരളത്തില്‍ ബിജെപി-ആര്‍എസ്എസ് പ്രവര്‍ത്തകര്‍ക്ക് നേരെ സിപിഎം അക്രമമഴിച്ചുവിട്ടത്. പശ്ചിമബംഗാളിലോ ത്രിപുരയിലോ ഇത്തരം പ്രതിഷേധമുണ്ടായില്ല. കേരളത്തില്‍ ബിജെപിക്കാരെ അക്രമിക്കാന്‍വേണ്ടി ഡല്‍ഹിയിലെയും കേരളത്തിലെയും മാധ്യമസിണ്ടിക്കേറ്റും സിപിഎമ്മിന് എല്ലാ സഹായവും നല്‍കിയിട്ടുണ്ട്. ബിജെപിയുടെ ആരെയെല്ലാം പ്രതികളാക്കണം എന്ന ലിസ്റ്റ് വരെ പോലീസിന് കൊടുക്കുന്നത് സിപിഎം നേതാക്കളാണ്. ഒരുവര്‍ഷം പിന്നിട്ട പിണറായി സര്‍ക്കാരിന്റെ ഈ അധാര്‍മിക പ്രവര്‍ത്തനത്തെ അഞ്ചുകൊല്ലവും കേരളജനത ക്ഷമിച്ചുകൊള്ളുമെന്ന് കരുതരുതെന്നും ഒ.രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ഇന്ത്യാരാജ്യത്ത് സിപിഎം അടക്കമുള്ള കമ്യൂണിസ്റ്റ് പാര്‍ട്ടികളുടെ വളര്‍ച്ച കീഴ്‌പോട്ടാണ്. ഏത് കാലത്തും അക്രമം എന്നത് അവരുടെ വ്യക്തിത്വത്തിന്റെ ഭാഗമാണ്. എല്ലാ സംസ്ഥാനങ്ങളും അവരെ തിരസ്‌കരിച്ചുകഴിഞ്ഞു. നെഹ്രുവിന് ശേഷം ഇന്ത്യ ഭരിക്കുന്നത് ഇഎംഎസ് ആണെന്ന് ഒരുകാലത്ത് വീമ്പിളക്കിയ സിപിഎം ഇപ്പോള്‍ രണ്ടക്കം പോലുമില്ലാതെയാണ് പാര്‍ലമെന്റില്‍ ഇരിക്കുന്നത്. ഒരേകാലത്ത് ജന്മം കൊണ്ട കമ്യൂണിസ്റ്റ് പാര്‍ട്ടിയും ആര്‍എസ്എസും തമ്മില്‍ ഇന്ന് അജഗജാന്തരമുണ്ട്. സംഘപരിവാറിന്റെ വളര്‍ച്ചയില്‍ വിറളി പിടിച്ചിട്ടുള്ള സിപിഎം, സാഹചര്യം മുതലെടുത്ത് പരിവാറിനെയും പ്രവര്‍ത്തകരെയും നശിപ്പിക്കാനുള്ള നീക്കത്തിലാണ്. ഇത് സമാധാപരമായി തന്നെ ചെറുത്തുതോല്‍പ്പിക്കാനാണ് തീരുമാനമെന്നും രാജഗോപാല്‍ ചൂണ്ടിക്കാട്ടി.

ഭാരതീയ വിചാരകേന്ദ്രം ജോയിന്റ് ഡയറക്ടര്‍ ആര്‍.സഞ്ജയന്‍ മുഖ്യപ്രഭാഷണം നടത്തി. തെമ്മാടിത്തരം അലങ്കാരമാക്കി കൊണ്ടുനടക്കുന്ന പാര്‍ട്ടിയാണ് സിപിഎമ്മെന്ന് അദ്ദേഹം ചൂണ്ടിക്കാട്ടി. അണികളെ അക്രമത്തിന് ഇളക്കിവിട്ട് ഭരണത്തിന്റെ ആനുകൂല്യങ്ങളെല്ലാം ദുരുപയോഗം ചെയ്യുകയാണെന്നും സിപിഎം അക്രമം നേരിടാത്ത ഒരു പാര്‍ട്ടിയും കേരളത്തില്‍ ഇല്ലെന്നും അദ്ദേഹം ചൂണ്ടിക്കാട്ടി. വിഭാഗ് സംഘചാലക് ജി.ശിവരാമന്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ വിഭാഗ് പ്രചാരക് വി.പ്രതാപന്‍, ബിജെപി ജില്ലാ പ്രസിഡന്റ് ജി.ഗോപിനാഥ്, ബിഎംഎസ് ജില്ലാ സെക്രട്ടറി ടി.രാജേന്ദ്രന്‍പിള്ള എന്നിവര്‍ സംസാരിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

New Release

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

New Release

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

പുതിയ വാര്‍ത്തകള്‍

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

നിതിൻ രാജിന്റെ ആത്മഹത്യ ദേശീയ പട്ടികജാതി കമ്മീഷൻ കേസെടുത്തു

ഇതിഹാസ ഗായിക വിടപറയുമ്പോള്‍

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.