Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ധനികനാകുന്നത് തെറ്റല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 02:56 pm IST
in Samskriti

ധനമാണ് എല്ലാ ദോഷാനുഭവങ്ങളുടെയും മൂലകാരണം എന്നൊരു ധാരണ എങ്ങനെയോ പരന്നിട്ടുണ്ട്. അത് ശരിയല്ലെന്ന് അനാദിയായ ഹിന്ദുദര്‍ശനം പറയുന്നു. ആദ്ധ്യാത്മികപുരോഗതിക്ക് സഹായകം കൂടിയാണ് ധനം എന്നാണ് ശാസ്ത്രം. ധനവാനാകുന്നതില്‍ തെറ്റൊന്നുമില്ല. എന്നാല്‍ സ്വാര്‍ത്ഥിയാകരുത്.

ഒരു സദ്‌ സംരംഭത്തില്‍നിന്നു സമൂഹത്തിലേക്ക് നന്മകള്‍ പ്രസരിക്കുന്നു. സ്ഥാപനത്തില്‍നിന്നുള്ള നന്മകള്‍ ആ സ്ഥാപനത്തിന്റെ സ്വന്തം താല്‍പര്യങ്ങളെയും അതിക്രമിച്ചു സമൂഹത്തിന് മുഴുവന്‍ പ്രയോജനപ്പെടുന്നു. ഇക്കാര്യം ഋഷീശ്വരന്മാര്‍ പണ്ടേ മനസ്സിലാക്കിയിരുന്നു.

മറ്റുള്ളവര്‍ക്കും ലഭിക്കാവുന്ന ധനം തന്റേതു മാത്രമാക്കുകയല്ല ആദര്‍ശ സംരഭകര്‍-വ്യാപാരി വ്യവസായിമാരും മറ്റും ചെയ്യുന്നത്; മറിച്ച്, തന്റെ സ്ഥാപനത്തിന്റെ ബുദ്ധിപൂര്‍വവും സമയോചിതവുമായ പ്രവര്‍ത്തനത്തിലൂടെ ഐശ്വര്യപൂര്‍ണവും സുദൃഢവുമായ ഒരു സമൂഹത്തെ പടുത്തുയര്‍ത്തുകയാണ് ചെയ്യുന്നത്. അവര്‍ രാജ്യത്തെ അഭിവൃദ്ധിപ്പെടുത്തുന്നു. രാജ്യത്തിനുള്ളില്‍ അലഭ്യമായ വസ്തുക്കള്‍ ഇവിടേക്കെത്താന്‍ വഴിയൊരുക്കുന്നു. അത്യാവശ്യം നേരിടുമ്പോള്‍ ധനവായ്‌പകള്‍ ലഭ്യമാക്കുന്നു. സമയോചിത സഹായങ്ങള്‍കൊണ്ട് വന്‍ വിപത്തുകള്‍ ഒഴിവാക്കുന്നു. മറ്റുള്ളവര്‍ക്ക് ദോഷമുണ്ടാക്കാതെ ശരിയായ മാര്‍ഗ്ഗത്തിലൂടെ സമ്പാദിക്കുന്ന ധനം സമൂഹത്തില്‍ സന്തുഷ്ടിയും നന്മയും നിലനിര്‍ത്തുമെന്ന് ‘തിരുക്കുറള്‍’ ഉപദേശിക്കുന്നു.

സത്യസന്ധത നല്ല നയം

ധനസമ്പാദനത്തിന്റെ പ്രധാന ഉപായമായ വ്യാപാരത്തോടുള്ള സമീപനത്തിലും ഹിന്ദുക്കള്‍ കര്‍മ്മനിയമത്തെ വിശ്വസിച്ച് അംഗീകരിക്കുന്നു. അന്യര്‍ക്ക് കഷ്ടതയുണ്ടാക്കിയും മറ്റുള്ളവരെ ചതിച്ചുമൊക്കെ ഉണ്ടാക്കുന്ന ധനം തന്റെ കുടുംബത്തിനോ രാജ്യത്തിനോ ഉപകരിക്കില്ലെന്ന് നമുക്കറിയാം. ഏത് ഇടപാടുകള്‍ക്കും മൂകസാക്ഷിയും ആധാരതത്ത്വവുമായി കര്‍മ്മനിയമം വര്‍ത്തിക്കുന്നു. ‘കബളിപ്പിക്കുക; നീയും കബളിപ്പിക്കപ്പെടും. സഹായിക്കുക; എല്ലാ സഹായങ്ങളും നിന്നെ തേടിയെത്തും.’ ഈ തത്ത്വങ്ങളാണ് നമ്മുടെ വ്യാപാരത്തെ നിയന്ത്രിച്ചിരുന്നത്.

പ്രാചീന നിയമഗ്രന്ഥങ്ങളില്‍ വ്യാപാരികള്‍ നടത്തുന്ന നിസ്സാരമായ വിശ്വാസവഞ്ചനയെപ്പോലും അപലപിക്കുകയും ഉപഭോക്താക്കളെയോ ഭരണാധികാരിയെയോ വഞ്ചിക്കുന്നവര്‍ക്കു കടുത്ത ശിക്ഷ നിര്‍ദ്ദേശിക്കുകയും ചെയ്യുന്നുണ്ട്. ചില വ്യാപാരികള്‍ പിന്തുടരുന്ന സത്യാസത്യങ്ങളെക്കുറിച്ച് മനു, ധര്‍മശാസ്ത്രത്തില്‍ പ്രതിപാദിക്കുന്നുണ്ട്.

‘കാപട്യത്തിലൂടെ ആര്‍ജ്ജിക്കുന്ന സ്വത്ത് ജീവിതത്തെ അഭിവൃദ്ധിപ്പെടുത്തുന്നതുപോലെ തോന്നിക്കുമെങ്കിലും അത് സര്‍വനാശത്തിന് വഴിയൊരുക്കും എന്ന് ‘തിരുക്കുറള്‍’ ഉപദേശിക്കുന്നു. അതുകൊണ്ട് ഹിന്ദുവ്യാപാരികള്‍ ധനാര്‍ജ്ജനത്തിന്റെ മാര്‍ഗ്ഗങ്ങള്‍ അതി സൂക്ഷ്മതയോടെയാണ് കൈകാര്യം ചെയ്യുന്നത്. നമുക്ക്, മാര്‍ഗ്ഗം ലക്ഷ്യത്തെക്കാള്‍ പ്രധാനമാണ്.

ജീവിതം മുഴുവന്‍ ഏകനിഷ്ഠംഹിന്ദുവ്യാപാരികളെ സംബന്ധിച്ചിടത്തോളം ബിസിനസ്സു ജീവിതവും സാധനാജീവിതവും രണ്ടല്ല. ഒരു വസ്ത്രത്തിന്റെ ഊടുംപാവുംപോലെയാണ് നമുക്ക് ഈ രണ്ടു ജീവിതങ്ങളും. തന്റെ ഗൃഹത്തില്‍ വന്നു കയറുന്ന അതിഥിയില്‍ ഈശ്വരനെ ദര്‍ശിക്കുന്നതുപോലെ സ്വന്തം കടയില്‍വന്നു കയറുന്ന ഉപഭോക്താവിലും നമ്മള്‍ ഈശ്വരനെ ദര്‍ശിക്കുന്നു. നമ്മുടെ പ്രവര്‍ത്തനങ്ങളെയൊന്നും സാധനയില്‍നിന്ന് വേര്‍പെടുത്തുവാന്‍ കഴിയുകയില്ല. ഹിന്ദുവ്യാപാരികള്‍ നന്മ ചെയ്തുകൊണ്ട് തങ്ങളുടെ വ്യാപാരക്രിയയ്‌ക്ക് ദിവ്യത്വം നല്‍കാന്‍ ശ്രമിക്കുകയാണ് ചെയ്യുന്നത്.

ഹിന്ദുവ്യാപാരികള്‍ക്ക് തങ്ങളുടെ വ്യക്തിപരമായ ദൈനംദിന അനുഷ്ഠാനങ്ങള്‍ വളരെ നിര്‍ണായകങ്ങളാണ്. സൂര്യോദയത്തിന് മണിക്കൂര്‍ മുന്‍പേ ഉണര്‍ന്നെഴുന്നേല്‍ക്കല്‍, മതപരമായ യോഗാനുഷ്ഠാനങ്ങള്‍ നടത്തല്‍, ധ്യാനം, ശ്വാസോച്ഛ്വാസ നിയന്ത്രണം ഇവയെല്ലാം സാധാരണയായി നാം പാലിക്കുന്ന അനുഷ്ഠാനങ്ങളാണ്.

ഇങ്ങനെ മനസ്സ് ശാന്തമാക്കുന്നതിനും പിരിമുറുക്കം കുറയ്‌ക്കുന്നതിനും ഉതകുന്ന ആചരണങ്ങള്‍, പ്രക്ഷുബ്ധവും പിരിമുറുക്കം ഉളവാക്കുന്നവയുമായ അന്തരീക്ഷത്തെ അഭിമുഖീകരിക്കേണ്ട അവസരങ്ങളില്‍ വ്യാപാരികള്‍ക്ക് വളരെ പ്രയോജനപ്രദങ്ങളാണ്. ഇവ മനഃസാന്നിദ്ധ്യം നിലനിര്‍ത്താനും പെട്ടെന്നുള്ള പ്രതികരണങ്ങള്‍ ഒഴിവാക്കാനും സഹായിക്കുന്നു.

ഇങ്ങനെയുള്ള യോഗാനുഷ്ഠാനങ്ങള്‍ മനക്കരുത്തും അഭിമുഖീകരിക്കുന്ന പ്രശ്‌നങ്ങള്‍ പരിഹരിക്കാനുള്ള കഴിവും നല്‍കുന്നു. അവ തന്നില്‍ അന്തര്‍ലീനമായ സൃഷ്ടിപരമായ ആശയങ്ങളെ പുറത്തുകൊണ്ടുവരുന്നതിനും തദ്വാരാ, വ്യാപാരത്തിന്റെ അഭിവൃദ്ധിക്കും സഹായകമാവുന്നു.

ഹിന്ദുവ്യാപാരികള്‍ അലൗകികമായ ഉപായങ്ങളെയും ആശ്രയിക്കാറുണ്ട്. അവയിലൊന്നാണ് ഈശ്വരോപാസന. ഗണപതി ഭഗവാന്‍, ലക്ഷ്മീഭഗവതി, ബാലാജിഭഗവാന്‍ (വിഷ്ണു) ഇവരെല്ലാം ധനാഗമനത്തിന് ഉപാസിക്കപ്പെടുന്നു. വ്യാപാരികള്‍ ‘ദീപാവലി’ക്കു നാണയക്കൂമ്പാരങ്ങള്‍ ഉണ്ടാക്കി ലക്ഷ്മീദേവിയെ മന്ത്രോച്ചാരണങ്ങളാലും പൂജകളാലും ആരാധിക്കുന്നു.

ഒട്ടുമിക്ക വ്യാപാരികളും അല്‍പ്പമായോ പൂര്‍ണമായോ ജ്യോതിഷത്തില്‍ വിശ്വാസമര്‍പ്പിക്കുന്നവരാണ്.

പുതിയ സംരംഭങ്ങള്‍ ആരംഭിക്കുന്നതിനുള്ള ദിവസവും സമയവും നിശ്ചയിക്കല്‍, ഗ്രഹങ്ങളുടെ സ്വാധീനംകൊണ്ട് ഉണ്ടാവുന്ന ദശാപഹാരങ്ങള്‍ പരിശോധിച്ചു ഭൗതികപുരോഗതിക്കുള്ള അനുകൂല സമയം കണ്ടുപിടിക്കല്‍ ഇവയെല്ലാം ജ്യോതിഷത്തിന്റെ സഹായത്തോടെ നടത്തപ്പെടുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Astrology

കർമ്മവിജയവും ജീവിതപരിവർത്തനവും; ധനു രാശിക്കാരുടെ വിഷുഫലം – അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Kerala

‘നിതിൻ എടുത്ത ലോൺ തിരിച്ചടവ് മുടങ്ങിയതോടെ ഏജന്റുമാർ അധ്യാപികയ്‌ക്ക് നിരന്തരം കോൾ ചെയ്തു, അധ്യാപിക പൊലീസിൽ പരാതി നൽകി’; പൊലീസ് കമ്മീഷ്ണർ

Astrology

ആഗ്രഹസാഫല്യവും കർമ്മപുരോഗതിയും; വൃശ്ചികം രാശിക്കാരുടെ വിഷുഫലം –അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

Astrology

കർമ്മവിജയവും ജാഗ്രതാനിർദ്ദേശങ്ങളും; 2026 ഏപ്രിൽ 13-ലെ രാശിഫലം

India

ഇന്ത്യയുടെ ധ്രുവസ്ത്ര മിസൈൽ നാശം വിതയ്‌ക്കും : നൂറുകണക്കിന് ശത്രു ടാങ്കുകളെ ഒരു നിമിഷം കൊണ്ട് ഭസ്‌മമാക്കുന്ന ആയുധം ഇനി സേനയ്‌ക്ക് കൂടുതൽ കരുത്തേകും

പുതിയ വാര്‍ത്തകള്‍

ഇന്ത്യ-യുഎസ് സാംസ്കാരിക ബന്ധത്തിന് പുതിയൊരു ഉത്തേജനം : സിയാറ്റിലിൽ സ്വാമി വിവേകാനന്ദന്റെ പ്രതിമ അനാച്ഛാദനം ചെയ്തു

ഇറാനിലേക്ക് ആയുധങ്ങൾ അയച്ചാൽ 50% തീരുവ ചുമത്തും ; ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

പ്രായപൂർത്തിയാകാത്ത കുട്ടികളെ ട്രെയിൻ മാർഗം കടത്താൻ ശ്രമം ; 163 ആൺകുട്ടികളെ റെയിൽവേ പോലീസ് രക്ഷപ്പെടുത്തി

പാഞ്ഞുവരുന്ന ഡ്രോണുകളുടെ കൂട്ടം (വലത്ത്) മൈക്രോവേവ് ആയുധം (ഇടത്ത്)

ഒറ്റയടിക്ക് 49 ഡ്രോണുകളെ നശിപ്പിക്കാന്‍ ഒരു വഴിയുണ്ട്, അതാണ് മൈക്രോവേവ് ടെക്നോളജിയെന്ന് ആനന്ദ് മഹീന്ദ്ര

പി8ഐ പൊസീഡൊണ്‍….കടലിനടിയില്‍ മുങ്ങിക്കിടക്കുന്ന ഏത് മുങ്ങിക്കപ്പലിനെയും കണ്ടെത്തുന്ന ഇന്ത്യയുടെ മുങ്ങിക്കപ്പല്‍ വേട്ടക്കാരന്‍

ആര്‍ജെ മിഥുന്‍റെ ഭാര്യ ലക്ഷ്മീ മേനോന്‍ (ഇടത്ത്) കേരള സ്റ്റോറി 2ല്‍ കാണിക്കുന്ന ബലമായി ബീഫ് തീറ്റിക്കുന്ന വിവാദ സീന്‍ (നടുവില്‍) നാസിക്കിലെ ഐടി കമ്പനിയില്‍ ലവ് ജിഹാദില്‍ ഏര്‍പ്പെട്ടിരുന്ന കമ്പനി ഉടമകളെ അറസ്റ്റ് ചെയ്ത് കൊണ്ടുപോകുന്നു (വലത്ത്)

ബീഫ് വായില്‍ കുത്തിത്തിരുകുന്ന സ്ഥലമുണ്ടെങ്കില്‍ പറയണമെന്ന് ലക്ഷ്മീ മേനോന്‍; നാസിക്കില്‍ ജിഹാദികളുടെ ഐടി കമ്പനിയില്‍ പോകൂവെന്ന് മറുപടി

ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി(ഇടത്ത്) പ്രയാഗ്രാജിലെ കുംഭമേളയിലൂടെ പ്രശസ്തയായിത്തീര്‍ന്ന പ്രായപൂര്‍ത്തിയാകാത്ത പെണ്‍കുട്ടിയുടെ വിവാഹം നടത്തിക്കൊടുക്കാന്‍ മുന്‍കയ്യെടുത്ത എ.എ. റഹിം എംപി, മന്ത്രി വി. ശിവന്‍കുട്ടി, സിപിഎം സംസ്ഥാനസെക്രട്ടറി എം.വി. ഗോവിന്ദന്‍ എന്നിവര്‍ (വലത്ത്)

റഹീം , ശിവൻകുട്ടി, എം വി ഗോവിന്ദൻ എന്നിവരെ പ്രതിചേര്‍ക്കണമെന്ന് ദേശീയ വനിതാകമ്മീഷന്‍ ഉപദേശകസമിതി അംഗം അഞ്ജനാദേവി

ആഴക്കടലിൽ കണ്ടെത്തിയത് വൻ ‘സ്വർണ കൂമ്പാരം ‘ ; ഖനനം ചെയ്യാനാകുമോ ?

നിങ്ങൾ സവാള അരിഞ്ഞ് ഫ്രിഡ്ജില്‍‌‍ വയ്‌ക്കാറുണ്ടോ? ഇത് ശ്രദ്ധിക്കൂ!

അനന്ത് അംബാനി (ഇടത്ത്) തക്കണ്ടിയൂര്‍ ശിവക്ഷേത്രം (നടുവില്‍) ടിപ്പുസുല്‍ത്താന്‍ (വലത്ത്)

ടിപ്പുസുല്‍ത്താന്‍ ആക്രമിച്ച മലപ്പുറത്തെ മൂന്ന് ക്ഷേത്രങ്ങള്‍ പുനരുദ്ധരിക്കാന്‍ മുകേഷ് അംബാനിയുടെ മകന്‍ അനന്ത് അംബാനിയുടെ സഹായം

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.