Monday, April 13, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

ദക്ഷിണയുടെ സങ്കല്‍പ്പം വിശദീകരിക്കാമോ? ദക്ഷിണയെന്നാല്‍ പണമല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 14, 2017, 07:00 am IST
in Samskriti

 

ഉത്തരം: ഇന്ന് ദക്ഷിണയെ പറ്റി മോശം സങ്കല്‍പ്പമാണുള്ളത്. ദക്ഷിണ എന്നാല്‍ കുറച്ചു പൈസ വെറ്റിലയില്‍ പൊതിഞ്ഞ് ഗുരുവിന് നല്‍കുന്നത് എന്നാണ് കരുതുന്നത്. പണമാണ് ദക്ഷിണയായി പലരും കണക്കാക്കുന്നത്. എന്നാല്‍ പണമല്ല ദക്ഷിണ. അദ്ധ്വാനത്തിന്റെ ഫലമാണ്.

ഗുരുനാഥന്‍ എന്താണ് തനിക്ക് നല്‍കിയത്, അത് ആ വ്യക്തിയുടെ സ്വന്തമല്ല- ഗുരുനാഥന്‍ എന്ന വ്യക്തിയുടെ സ്വന്തമല്ല. ഒരു ഋഷിപരമ്പരയില്‍നിന്ന് കിട്ടിയ സന്ദേശമോ ആശയമോ ആണ് ശിഷ്യന് നല്‍കുന്നത്. ഭൗതികമായി കാര്യങ്ങള്‍ പകര്‍ന്നു കൊടുക്കുന്നത് ഗുരുവല്ല. ഋഷിമാര്‍ പറഞ്ഞുവച്ച കാര്യങ്ങള്‍ ശിഷ്യന് പാകപ്പെടുത്തി കൊടുക്കുന്ന ആളാണ് ഗുരു. കൊടുക്കുന്ന വസ്തു ഗുരുവിന്റെ സ്വന്തമല്ല. തനിക്ക് കിട്ടിയ സന്ദേശം-ആശയം-അതിന് മുകളില്‍ അദ്ധ്വാനിക്കുകയും, അത് അനുഭവിക്കുകയും, അത് വര്‍ധിപ്പിക്കുകയും, അത് സ്വാംശീകരിക്കുകയും ചെയ്യണം. എന്നിട്ട് അത് തിരിച്ചുകൊടുക്കണം. ആര്‍ക്ക് തിരിച്ചുകൊടുക്കണം? സമൂഹത്തിന് തിരിച്ചുകൊടുക്കണം.

കാരണം ലോകത്തിന് നന്മയ്‌ക്ക് വേണ്ടിയാണ് ഋഷീശ്വരന്മാര്‍ ചെയ്തപോലെ തന്നെ നമ്മുടെ ചിന്തയും ഓരോ പ്രാര്‍ത്ഥനും സമൂഹത്തിന് നല്‍കാന്‍ സാധിക്കണം. നമ്മുടെ അദ്ധ്വാനം ഏതെങ്കിലും ഒരു വ്യക്തിയ്‌ക്കല്ല, സമൂഹത്തിനാവണം നല്‍കേണ്ടത്. അതാണ് യഥാര്‍ത്ഥ ദക്ഷിണ.

പക്ഷെ, പണ്ടുകാലത്ത് ഗുരുകുലങ്ങള്‍ നിലനില്‍ക്കേണ്ടിയിരുന്നു. ഒരു ഗുരുനാഥന്‍ ഏതെങ്കിലും ഗുരുകുലത്തിന്റെ ഭാഗമായിരുന്നു. ഗുരുവിന് സ്വന്തമായി, ഒരു വ്യക്തി എന്ന നിലയില്‍ നിലനില്‍പ്പ് ഇല്ലായിരുന്നു. അയാള്‍ ഗുരുകുലത്തിന്റെ ഭാഗമായിരുന്നു.

ആ ഗുരുകുലം നിലനിര്‍ത്തേണ്ടത് ശിഷ്യന്റെ ആവശ്യമാണ്. അതുകൊണ്ട് ശിഷ്യന്‍ ഗൃഹസ്ഥനായി കഴിഞ്ഞാല്‍ തന്റെ അദ്ധ്വാനത്തിന്റെ ഫലം ഗുരുകുലത്തിന് തിരിച്ചു നല്‍കണം. അതും ദക്ഷിണയാണ്. അത് ഭൗതികമാണ്. താന്‍ ജീവിതത്തില്‍ വിജയിച്ചതിനു കാരണം ഈ ഗുരുവില്‍നിന്ന് കിട്ടിയിരിക്കുന്ന വിദ്യാഭ്യാസംകൊണ്ടാണ്. തന്റെ ജീവിതം വിജയിച്ചിട്ടാണ് ഫലം നല്‍കുക; പരാജയപ്പെട്ടിട്ടല്ല. തന്റെ ജീവിതം സമൃദ്ധമാകണം.

ആ സമൃദ്ധിയുടെ അംശം ആണ് നല്‍കേണ്ടത്. ഇല്ലെങ്കില്‍ അത് പാപമാണ്. തന്റെ സമൃദ്ധിയുടെ അംശം ഗുരുവിന് നല്‍കണം. ഇല്ലെങ്കില്‍ സമൂഹത്തിന് കൊടുക്കണം. അവിടെയാണ് ഭഗവത് ഗീതയില്‍ ഭഗവാന്‍ പറഞ്ഞിരിക്കുന്ന ‘യജ്ഞ ശിഷ്ടാശിനഃ സന്തോ മുച്യന്തേ സര്‍വ്വകില്‍ബിഷാല്‍’ യജ്ഞ ശിഷ്ടം കഴിച്ചാല്‍ എല്ലാ പാപങ്ങളും തീരു എന്നതിന്റെ പ്രസക്തി.

ഇല്ലെങ്കിലോ? ഗുരുവില്‍നിന്നു കിട്ടിയ ജ്ഞാനവും വിജ്ഞാനവും തന്റെ മാത്രം ഗുണത്തിനുവേണ്ടി വിനിയോഗിച്ചാലോ? അത് പാപമാണ്. അതുകൊണ്ട് പാപമുക്തനാവണമെങ്കില്‍-അമൃതമാകണമെങ്കില്‍ താനെന്ത് അനുഭവിക്കുന്നുവോ അതിന്റെ അംശം തിരിച്ചുകൊടുക്കണം; നിര്‍ബന്ധമായിട്ടും. അങ്ങനെ കൊടുക്കുന്നതാണ് ദക്ഷിണ.

അല്ലാതെ, സമൃദ്ധിയില്ലാതെ കടം വാങ്ങി നല്‍കേണ്ടതല്ല ദക്ഷിണ. അതൊന്നും ശരിയല്ല. ജീവിതം സമൃദ്ധമാവണം. സമൃദ്ധിക്ക് വേണ്ടിയാണ് ഗുരുവിന്റെ ഉപദേശം. ആത്മീയവും ഭൗതികവും ആയ എല്ലാ വശങ്ങളും സമൃദ്ധമാവണം. എന്നിട്ട് അതിന്റെ അംശം നല്‍കണം. കേവലം പണം സ്വരൂപിച്ച് നല്‍കലല്ല ദക്ഷിണ. കഷ്ടപ്പെട്ട് കൊടുക്കുന്നതല്ല ദക്ഷിണ. കഷ്ടപ്പെട്ടു കൊടുക്കണമല്ലോ എന്ന് ചിന്തിച്ചുകൊണ്ട് കൊടുക്കേണ്ടതുമല്ല. ഇതൊന്നും ശരിയായ മാര്‍ഗ്ഗവും രീതിയുമല്ല..

ഉത്തരം നല്‍കിയത്: എം. ടി. വിശ്വനാഥന്‍,

ശ്രേഷ്ഠാചാര സഭ, കോഴിക്കോട്. 9447114335

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

World

ഒരാഴ്‌ച്ച മുതൽ ഒരു മാസം വരെ കരാർ വച്ച് ഇറാനിൽ ശരീയത്ത് വിവാഹം : 5 ദശലക്ഷം റിയാൽ വരെ നൽകിയാൽ പെൺകുട്ടികളുടെ വിവരങ്ങൾ

Entertainment

ഭാ​ഗ്യലക്ഷ്മിയുടെ ഇരട്ടത്താപ്പെന്ന് ശ്രീജിത്ത് പണിക്കർ ;വേടന്റെ കേസിൽ പ്രതികരണമില്ല, ചോദ്യം ചെയ്തപ്പോൾ ബ്ലോക്കാക്കി

India

ജനാധിപത്യ ഘടനയിൽ സ്ത്രീകൾക്ക് സംവരണം; 21-ാം നൂറ്റാണ്ടിലെ ഏറ്റവും വലിയ തീരുമാനങ്ങളിലൊന്ന് ഇന്ത്യ എടുക്കുന്നു: പ്രധാനമന്ത്രി മോദി

New Release

മലയാള സിനിമാ ചരിത്രത്തിലാദ്യം. കോർട്ട് റിസീവർഷിപ്പിലൊരു സിനിമ

New Release

വാ വാ വീരവ; നിഖിൽ- ഭരത് കൃഷ്ണമാചാരി പാൻ ഇന്ത്യൻ ചിത്രം “സ്വയംഭൂ” ആദ്യ ഗാനം ഏപ്രിൽ 16 ന്

പുതിയ വാര്‍ത്തകള്‍

പടക്കളത്തിലിറങ്ങിയ പടയാളികൾ ;കാട്ടാളന് പുതിയ പോസ്റ്റർ

. U/A സർട്ടിഫിക്കറ്റുമായി പള്ളിച്ചട്ടമ്പി എത്തുന്നു

ബോഡി ഷെയ്‌മിങ് പതിവ്, പ്രശ്നം ഉണ്ടാക്കിയാൽ പരീക്ഷയിൽ തോൽപ്പിക്കും; ഡോക്ടർ എം കെ റാമിനെതിരെ ഗുരുതര വെളിപ്പെടുത്തലുകൾ

തിരുവനന്തപുരം നഗരത്തിൽ മോഷണം; പെട്രോൾ പമ്പിലെ ഓഫീസിൽ നിന്നു കവർന്നത് ഒന്നര ലക്ഷം രൂപ

വിഷു മേടം ഒന്നിനോ രണ്ടിനോ? തെക്കും വടക്കും കാലഗണനയില്‍ വ്യത്യാസം

രക്ഷകവേഷത്തിലെത്തി ലൈംഗിക അതിക്രമം; നീതി നിഷേധിച്ച് പോലീസ്, നടപടി വൈകുന്നതിനെതിരെ വ്യാപക പ്രതിഷേധം

കായംകുളത്ത് കൊടുംക്രൂരത; വാഹനാപകടത്തില്‍ പരിക്കേറ്റ യുവതിക്ക് നേരെ ലൈംഗിക അതിക്രമം, പ്രതി സിനില്‍ സവാദിനെ സംരക്ഷിച്ച് പോലീസ്‌

സംഘസ്ഥാപകന് ജന്മഗ്രാമത്തില്‍ സ്മൃതികേന്ദ്രം; കേശവസ്ഫൂര്‍ത്തി മന്ദിര്‍ സമര്‍പ്പിച്ചു

ശ്രദ്ധേയമായി യുവകൈരളി കോണ്‍ഫ്ലുവന്‍സ്; വികസിത ഭാരതത്തിന് ആത്മനിര്‍ഭരരായ യുവജനത കരുത്തുപകരണം: ജെ. നന്ദകുമാര്‍

പൂക്കോട് വെറ്റിറിനറി കോളജില്‍ റാഗിങ്ങിനിടെ മരിച്ച സിദ്ധാര്‍ത്ഥന്റെ അമ്മ ഷീബ നിതിന്‍ രാജിന്റെ വീട്ടില്‍ അച്ഛനമ്മമാരെ
ആശ്വസിപ്പിക്കുവാന്‍ എത്തിയപ്പോള്‍

നിതിന്റെ അമ്മയെ കാണാന്‍ സിദ്ധാര്‍ത്ഥന്റെ അമ്മ എത്തി; ഇരുവര്‍ക്കും ഒരേ വേദന, നീതി എവിടെയെന്ന ചോദ്യം ബാക്കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.