Sunday, April 12, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

വീട് ഇടിച്ചു നിരത്തി ദളിത് കുടുംബത്തെ തെരുവിലിറക്കി; കാട്ടാക്കടയില്‍ ഇന്ന് ബിജെപി ഹര്‍ത്താല്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 7, 2017, 03:05 am IST
in Thiruvananthapuram

.കാട്ടാക്കട: ഭൂമി കയ്യേറിയെന്ന് ആരോപിച്ച് കോടതിയെ തെറ്റിദ്ധരിപ്പിച്ച് അനുകൂല ഉത്തരവ് വാങ്ങി ഡിവൈഎഫ്‌ഐ ജില്ലാ നേതാവും കുടുംബവും ദളിത് കുടുംബത്തെ തെരുവിലിറക്കി വിട്ടു. കാട്ടാക്കട കിള്ളി പാറയില്‍ വീട്ടില്‍ കുമാരിയെയും കുടുംബത്തെയുമാണ് ഇന്നലെ കോടതി ജീവനക്കാരും റവന്യു അധികൃതരും പോലീസും ചേര്‍ന്ന് ഇറക്കിവിട്ടത്.

ഇവരെ ബലമായി വീട്ടില്‍ നിന്നിറക്കിയ ശേഷം ജെ സി ബി ഉപയോഗിച്ച് വീട് ഇടിച്ചു നിരത്തി. ഭൂമി മുള്ളുവേലി കെട്ടി ഡിവൈഎഫ്‌ഐ ജില്ലാ സെക്രട്ടറി ഐ.സാജുവിന്റെ പിതാവ് കുമാരിയുടെ വസ്തു തങ്ങളുടേതെന്ന് കാട്ടി കോടതിയെ സമീപിച്ചിരുന്നു. കുമാരിയുടെ വസ്തുവിനോട് ചേര്‍ന്ന് ഇവര്‍ക്ക് ഭുമിയുണ്ട് ഈ ഭൂമിയുടെ സര്‍വേ നമ്പര്‍ കാണിച്ച് വ്യാജരേഖയുണ്ടാക്കിയാണ് കോടതിയെ തെറ്റിദ്ധരിപ്പിച്ചതെന്ന് കുമാരി പറയുന്നു. ഇതിന്റെ പേരില്‍ ഇവര്‍ തമ്മില്‍ നിരന്തരം തര്‍ക്കങ്ങളും നിലനിന്നിരുന്നു. മാസങ്ങള്‍ക്ക് മുന്‍പ് സാജു കുമാരിയുടെ ഉടുതുണി ഉരിഞ്ഞ് മര്‍ദ്ദിച്ചതോടെ പ്രശ്‌നം രൂക്ഷമായി.

കുമാരിയുടെ മുത്തശ്ശി ചാത്ത ശാന്തപ്പുവും കുടുംബവും ഗോപാല പിള്ളയെന്ന ജന്മിയുടെ തൊഴിലാളിയും കുടികിടപ്പുകാരുമായിരുന്നു. പതിറ്റാണ്ടുകള്‍ക്ക് മുന്‍പ് ചാത്തയ്‌ക്ക് ഗോപാലപിള്ള ഇഷ്ടദാനം നല്‍കിയ 24 സെന്റ് ഭൂമിയിലാണ് കൊച്ചുമകള്‍ കുമാരിയും കുടുംബവും കഴിയുന്നത്. അസ്സല്‍ രേഖകള്‍ പരിശോധിച്ച് ഉടമസ്ഥ കുമാരി ആയതിനാലാണ് സിപിഎം കാലങ്ങളായി ഭരിക്കുന്ന കാട്ടാക്കട പഞ്ചായത്ത് ഇവര്‍ക്ക് 2004 ല്‍ സൗജന്യ ഭവന പദ്ധതിയില്‍ ഉള്‍പ്പെടുത്തി വീട് നല്‍കിയത്. ഈ വീടാണ് ഇടിച്ചു നിരത്തിയത്. ചാത്ത മരണമടഞ്ഞ് 27 വര്‍ഷങ്ങള്‍ക്ക് ശേഷം വസ്തു തട്ടിയെടുക്കാന്‍ ഡിഫി നേതാവ് ശ്രമിക്കുകയാണെന്ന് കുമാരി പരാതിപ്പെട്ടു. ഇതോടെ ഭരണ സ്വാധീനം ഉപയോഗിച്ച് ഇവരെ തെരുവിലിറക്കാന്‍ സി പി എം ശ്രമം തുടങ്ങിയത്.

സംഭവമറിഞ്ഞ് ബിജെപി ദേശീയ സമിതിയംഗം പി.കെ കൃഷ്ണദാസ്, ജില്ലാ പ്രസിഡന്റ അഡ്വ. എസ്. സുരേഷ്, വൈസ് പ്രസിഡന്റ് മുക്കംപാലമൂട് ബിജു, മണ്ഡലം പ്രസിഡന്റ് സന്തോഷ്, ജനറല്‍ സെക്രട്ടറി വിശാഖ്, പട്ടികജാതി മോര്‍ച്ച ജില്ലാ സെക്രട്ടറി വിളപ്പില്‍ സന്തോഷ്, കിള്ളി കണ്ണന്‍, കാട്ടാക്കട ഹരി എന്നിവരുടെ നേതൃത്വത്തില്‍ നൂറുകണക്കിന് പ്രവര്‍ത്തകര്‍ സ്ഥലത്തെത്തി. വൈകിട്ടോടെ കിടപ്പാടം നഷ്ടപ്പെട്ട കുടുംബം ബന്ധുക്കളോടൊപ്പം കാട്ടാക്കട വില്ലേജ് ഓഫീസിലെത്തി സമരം ആരംഭിച്ചു.

പ്രശ്‌നം രൂക്ഷമായതോടെ സബ് കളക്ടറുടെ നേതൃത്വത്തില്‍ റവന്യു അധികൃതരും ഉന്നത പോലീസ് ഉദ്യോഗസ്ഥരും സ്ഥലത്തെത്തി. ഇന്ന് തഹസില്‍ദാര്‍ സ്ഥലം സന്ദര്‍ശിച്ച് സര്‍വ്വേ നമ്പര്‍ പരിശോധിച്ച് കുമാരിക്കും കുടുംബത്തിനും നീതി ഉറപ്പാക്കുമെന്ന് സബ് കളക്ടര്‍ ഉറപ്പ് നല്‍കി. ് ഇവരെ സര്‍ക്കാരിന്റെ അഗതി മന്ദിരത്തിലേക്ക് മാറ്റാമെന്ന് പറഞ്ഞെങ്കിലും കുമാരി വഴങ്ങിയില്ല. ജനിച്ച നാടുവിട്ട് എങ്ങോട്ടുമില്ലെന്ന് അവര്‍ പറഞ്ഞു. തുടര്‍ന്ന് വില്ലേജ് ഓഫീസ് പരിസരത്തെ ഷെഡ്ഡില്‍ ഇവരെ ഇന്നലത്തേക്ക് കഴിയാന്‍ അനുവദിച്ചു. പോലീസ് സുരക്ഷയും സബ് കളക്ടര്‍ ഉറപ്പു നല്‍കി. ദളിത് കുടുംബത്തെ തെരുവിലിറക്കിയതില്‍ പ്രതിക്ഷേധിച്ച് ബി ജെ പി കാട്ടാക്കട പട്ടണത്തില്‍ മാര്‍ച്ച് നടത്തി. പഞ്ചായത്തില്‍ ബിജെപി ഇന്ന് ഹര്‍ത്താലിന് ആഹ്വാനം ചെയ്തിട്ടുണ്ട്. രാവിലെ 6 മുതല്‍ വൈകിട്ട് 6 വരെയാണ് ഹര്‍ത്താല്‍.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

കുതിക്കുന്നു മറ്റ് സംസ്ഥാനങ്ങള്‍…. ബെംഗളൂരു-മുംബൈ റൂട്ടിൽ വന്ദേഭാരത് സ്ലീപ്പറിന് അനുമതി

Vicharam

അനശ്വരതയുടെ അക്ഷരപഥങ്ങൾ: മഹാകവി കുമാരനാശാൻ എന്ന യുഗപ്രഭാവൻ

World

ഹോർമുസ് കടലിടുക്ക് മുതൽ ബാലിസ്റ്റിക് മിസൈലുകൾ വരെ, ഇറാൻ നിരസിച്ചത് നിരവധി യുഎസ് നിബന്ധനകൾ ; 21 മണിക്കൂർ നീണ്ട ചർച്ചകൾക്ക് വെറുതെയായി

Kerala

ജി. സുധാകരനെ ‘നേരിടുന്നതില്‍’ പരാജയപ്പെട്ടു; ഇടതുപക്ഷത്തിന് ആശങ്ക

Kerala

വനിതാ സംവരണ നിയമം: മഹിളാമോര്‍ച്ച നാരീശക്തി സമ്മേളനങ്ങള്‍ നടത്തും

പുതിയ വാര്‍ത്തകള്‍

കുംഭമേള വൈറല്‍ പെണ്‍കുട്ടിയുടെ വിവാഹം; ക്രമസമാധാന ചുമതലയുള്ള എഡിജിപി അന്വേഷിക്കും

ബംഗാളിലെ മുര്‍ഷിദാബാദ് ജംഗിപൂരിലെ എന്‍ഡിഎ റാലിയെ പ്രധാനമന്ത്രി നരേന്ദ്ര മോദി അഭിസംബോധന ചെയ്യുന്നു

കേരളത്തിലെ മാറ്റം ബംഗാളിലും പ്രതിഫലിക്കും: പ്രധാനമന്ത്രി

മതത്തെ രാഷ്‌ട്രീയ ലാഭത്തിന് ഉപയോഗിച്ചാല്‍ വിമര്‍ശിക്കും: ബിജെപി

തിരിച്ചടിയെന്ന് ഭയന്ന് സിപിഎമ്മില്‍ അടിതുടങ്ങി

വെറുതെ പ്രശ്നങ്ങൾ സ്വയം സൃഷ്‌ടിക്കരുത് : ഇറാന് ആയുധങ്ങൾ നൽകുന്നതിനെതിരെ ചൈനയ്‌ക്ക് മുന്നറിയിപ്പ് നൽകി ട്രംപ്

കുംഭമേള താരത്തിന്റെ വിവാഹം ; അന്വേഷണം ഊർജ്ജിതമാക്കി മധ്യപ്രദേശ് പോലീസ് ; മാതാപിതാക്കളുടെ മൊഴിയെടുത്തു

വൈറല്‍ ‘കേരള സ്റ്റോറി’; വകുപ്പുകള്‍ കുടുക്കുമെന്ന് നിയമ വിദഗ്ധര്‍, കല്യാണക്കുടുക്കില്‍ സിപിഎം; തലയൂരാന്‍ നെട്ടോട്ടം

എഫ്‌സിആര്‍എ എന്ത്? എന്തിന്?

മടിയില്‍ കനമില്ലെങ്കില്‍ എന്തിന് ഭയക്കണം?

വികസനരാഹിത്യത്തിന്റെ കേരള മാതൃക; അടിമത്തത്തിലേക്കുള്ള ചുവടുവെപ്പ്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.