Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

കണ്ണീര്‍ നനവോടെ പന്നിയൂര്‍ക്കുളം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jun 3, 2017, 10:45 pm IST
in Kozhikode

അച്ചുദേവിന്റെ ഭൗതിക ശരീരത്തിനരികെ അമ്മ ജയശ്രീയും സഹോദരി അനുശ്രീയും

കോഴിക്കോട്: വ്യോമസേനയുടെ സുഖോയ്-30 വിമാനം തകര്‍ന്നുവീണ് മരിച്ച പൈലറ്റ,് ഫ്‌ളൈറ്റ് ലെഫ്റ്റനന്റ് എസ്. അച്ചുദേവിന് ജന്മനാട് വിട നല്‍കിയത് കണ്ണീര്‍ നനവോടെ. പന്നിയൂര്‍ക്കുളത്ത് അച്ചുദേവും കുടുംബവും പുതിയ വീട് വെച്ചിട്ട് ഒരു വര്‍ഷമേ ആകുന്നുള്ളൂ. വീടിന്റെ പാലുകാച്ചലിനും അതിനുശേഷം ഒരു തവണയുമാണ് അച്ചുദേവ് പുതിയ വീട്ടില്‍ എത്തിയത്.

ചെറുപ്പം മുതല്‍ യുദ്ധവിമാനത്തിന്റെ പൈലറ്റ് ആകണമെന്ന ആഗ്രഹമായിരുന്നു അച്ചുദേവിന്. തെരഞ്ഞെടുത്ത വഴിയിലൂടെ തന്നെ സഞ്ചരിച്ച് ആഗ്രഹം പൂര്‍ത്തിയാക്കിയാണ് അച്ചുദേവ് യാത്രയായത്. പിതൃസഹോദരി പുത്രന്റെ വിവാഹത്തിനായി നാട്ടിലേക്കു വരാനായി ഇരിക്കവെയാണ് അപകടം.

പുതിയ വീട്ടിലേക്ക് അച്ചുദേവിന്റെ ഭൗതികശരീരം എത്തിച്ചപ്പോള്‍ പ്രകൃതിപോലും തേങ്ങി. സംസ്‌കാര ചടങ്ങുകള്‍ ആരംഭിച്ചപ്പോള്‍, അതുവരെ പ്രകാശം ചൊരിഞ്ഞ സൂര്യന്‍ അല്‍പ്പനേരത്തേക്ക് കാര്‍മേഘങ്ങള്‍ക്കുള്ളില്‍ മറഞ്ഞു. അച്ചുദേവിന് ഔദ്യോഗിക ബഹുമതികള്‍ നല്‍കാന്‍ വ്യോമസേന ഉദ്യോഗസ്ഥര്‍ നടപടികള്‍ ആരംഭിച്ചതോടെ മഴത്തുള്ളികള്‍ ഭൂമിയിലേക്ക് അടര്‍ന്നു വീണു.

ഓരോ ഉദ്യോഗസ്ഥരായി തങ്ങളുടെ സഹപ്രവര്‍ത്തകന് പുഷ്പങ്ങള്‍ അര്‍പ്പിച്ച് സല്യൂട്ട് നല്‍കി. തുടര്‍ന്ന് അച്ചുദേവിന്റെ ഭൗതികശരീരം അടങ്ങിയ പെട്ടിയുമായി തറവാട്ടുവളപ്പില്‍ സംസ്‌കാര ചടങ്ങുകള്‍ക്കായി ഒരുക്കിയ സ്ഥലത്തേക്ക് സൈനിക ഉദ്യോഗസ്ഥര്‍ നീങ്ങി. അച്ഛന്‍ സഹദേവന്‍, അമ്മ ജയശ്രീ, സഹോദരി അനുശ്രീ, സഹോദരീ ഭര്‍ത്താവ് നിര്‍മ്മല്‍, മറ്റു കുടുംബാംഗങ്ങള്‍ എന്നിവര്‍ തൊട്ടുപിന്നാലെയും. ഭൗതികശരീരം അടങ്ങിയ പെട്ടിയുടെ മുകളില്‍ വിരിച്ച ദേശീയ പതാകയും അച്ചുദേവിന്റെ തൊപ്പിയും മെഡലുകളും വ്യോമസേന ഉദ്യോഗസ്ഥന്‍ അന്‍ശുകുമാര്‍ സിംഗ് അച്ഛനും അമ്മയ്‌ക്കും കൈമാറി. നിറകണ്ണുകളോടെ ഇരുവരും അത് ഏറ്റുവാങ്ങി. ആദരസൂചകമായി ഉദ്യോഗസ്ഥര്‍ മൂന്ന് തവണ ആകാശത്തേക്ക് വെടിയുതിര്‍ത്തു. കുടുംബാംഗങ്ങള്‍ ഒന്നിച്ച് ചേര്‍ന്ന് പെട്ടിക്ക് മുകളില്‍ അരിയും പൂവും അര്‍പ്പിച്ചു. സംസ്‌കാര ചടങ്ങുകള്‍ പൂര്‍ത്തിയാക്കി.

ഫ്‌ളൈറ്റ് ലഫ്റ്റനന്റ് സഞ്ജയ് രത്‌നം സ്‌ക്വാഡ്രണ്‍ ലീഡര്‍ ശൈലേന്ദ്രകുമാര്‍ എന്നിവരുടെ നേതൃത്വത്തില്‍ കോയമ്പത്തൂരിലെ സുളൂര്‍ എയര്‍ഫോഴ്‌സ് കേന്ദ്രത്തില്‍ നിന്നെത്തിയ അറുപതംഗ ഉദ്യോഗസ്ഥസംഘമാണ് സമ്പൂര്‍ണ്ണ സൈനിക ബഹുമതികള്‍ അര്‍പ്പിച്ചത്. വിവിധ എയര്‍ഫോഴ്‌സ് അക്കാദമികളില്‍ നിന്നുള്ള ഉദ്യോഗസ്ഥരും സ്ഥലത്ത് എത്തിയിരുന്നു. അച്ചുദേവിനോടുള്ള ആദരസൂചകമായി ബിജെപി പന്തീരാങ്കാവില്‍ ഹര്‍ത്താലാചരിച്ചു.

തിരുവനന്തപുരത്ത് നിന്ന് പ്രത്യേക വായുസേനാ വിമാനത്തിലാണ് ഇന്നലെ രാവിലെ ഭൗതികശരീരം കരിപ്പൂര്‍ വിമാനത്താവളത്തില്‍ എത്തിച്ചത്. അച്ഛന്‍ സഹദേവന്‍, അമ്മ ജയശ്രീ, സഹോദരി അനുശ്രീ, സഹോദരീഭര്‍ത്താവ് നിര്‍മ്മല്‍, എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ എന്നിവര്‍ ഒപ്പമുണ്ടായിരുന്നു. കരിപ്പൂര്‍ വിമാനത്താവളത്തില്‍ നിന്ന് സൈനിക വാഹനങ്ങളുടെ അകമ്പടിയോടെയാണ് ഭൗതിക ശരീരം പന്തീരാങ്കാവിലെ വീട്ടുവളപ്പില്‍ എത്തിച്ചത്.

അച്ചുദേവിന് എയര്‍ഫോഴ്‌സ് ഉദ്യോഗസ്ഥര്‍ അന്ത്യാഞ്ജലി അര്‍പ്പിക്കുന്നു

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വഞ്ചനക്കെതിരെ വിധിയെഴുതുന്‍ നേമവും വട്ടിയൂര്‍ക്കാവും

Kerala

അര്‍ജന്റീന വഞ്ചിക്കുമെന്ന് കരുതിയില്ല, മെസിയും കേരളത്തില്‍ വന്ന് ഒരു മത്സരം കളിക്കണമെന്ന് ആഗ്രഹിച്ചിരുന്നു- വി അബ്ദുറെഹ്മാന്‍

Kerala

സിപിഎം ഇന്ന് തൊഴിലാളി വര്‍ഗത്തിന്റെ പാര്‍ട്ടിയല്ല, പൊളിറ്റക്കല്‍ ക്രിമിനലുകളുടെ പാര്‍ട്ടിയായി മാറി- ജി സുധാകരന്‍

Kerala

രാഹുലിന്റെ ബിജെപി വിമര്‍ശനം സോണിയ-പോറ്റി ബന്ധം മറന്ന്; സ്വര്‍ണ്ണക്കൊള്ളയില്‍ അന്വേഷണം സിബിഐക്ക് വിടണം: കുമ്മനം

India

എഎപിയില്‍ ആഭ്യന്തര കലഹം രൂക്ഷം; രാഘവ് ഛദ്ദയെ രാജ്യസഭയിലെ ഡെപ്യൂട്ടി ലീഡര്‍ സ്ഥാനത്തുനിന്ന് നീക്കി

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഇന്ത്യയിലെ ജനങ്ങള്‍ക്ക് മോദിയില്‍ വിശ്വാസം ഉണ്ട്, ബിജെപി പറയുന്നത് വികസനം- അനില്‍ ആന്റണി

‘ബിജെപിക്കാരുടെ കാല് തല്ലിയൊടിക്കും’ സിപിഎം ലോക്കല്‍ സെക്രട്ടറിയുടെ പരസ്യ കൊലവിളി

മുകുന്ദേട്ടാ… നാട്ടിക വിളിക്കുന്നു; അന്തിക്കാട് സുരേഷ്‌ഗോപിയുടെ കലുങ്ക് – ആല്‍ത്തറ സംഗമം

പിതാവും പുത്രനും, സഹോദരനും സഹോദരിയും, അളിയനും അളിയനും………………. തെരഞ്ഞെടുപ്പ് ഗോദയില്‍ ബന്ധുബലം ശക്തം

നാടോടി ഗോത്രങ്ങളെ അവഗണിക്കാനാവില്ല; പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ കൂട്ടായ സമീപനം അനിവാര്യം: ഗവര്‍ണര്‍

സ്വര്‍ണ്ണം കട്ടത് ആരപ്പാ , ഉത്തരം വേണോ ? മുകളിലേക്ക് നോക്കൂ ; തിരുവനന്തപുരത്ത് വൈറലായ പോസ്റ്റർ ഇതാണ്

വിശ്വാസ സംരക്ഷണ നിയമം, ക്ഷേമപെൻഷൻ 3000 രൂപ, കോളേജ് വിദ്യാർത്ഥിനികൾക്ക് 1000 രുപ; വാഗ്ദാന പെരുമഴയുമായി UDF പ്രകടന പത്രിക

ശ്മശാനത്തിൽ നിന്ന് കണ്ടെത്തിയത് 21 ലക്ഷം രൂപയുടെ 414 സിലിണ്ടറുകൾ ; പൂഴ്‌ത്തിവയ്‌പ്പുകാരൻ മുഹമ്മദ് ആമിർ അറസ്റ്റിൽ

പെട്രോ-കെമിക്കൽ ഉത്പന്നങ്ങൾക്ക് കസ്റ്റംസ് തീരുവ ഒഴിവാക്കി; നിർണായക നീക്കവുമായി ഇന്ത്യ

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.