Thursday, June 25, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

നല്ല കേള്‍വിക്കാരനാകണം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 25, 2017, 10:10 pm IST
in Samskriti

നല്ലൊരു വാഗ്മി നല്ലൊരു ശ്രോതാവുമായിരിക്കും. കുറച്ചു സംസാരംകൊണ്ട് കൂടുതല്‍ കാര്യങ്ങള്‍ മനസ്സിലാക്കിക്കൊടുക്കുന്നവനാണ് വാഗ്മി. യഥാര്‍ത്ഥ ജ്ഞാനം കരഗതമാകുമ്പോഴാണ് വാഗ്മി രൂപപ്പെടുന്നത്. മറ്റൊരാള്‍ പറയുന്നത് മുഴുവന്‍ ശ്രദ്ധയോടെ കേള്‍ക്കാനുള്ള മനോഭാവം കൂടിയാകുമ്പോഴാണ് വിദ്യ പൂര്‍ണതയിലേക്ക് പ്രവേശിക്കുക. കേള്‍ക്കാന്‍ തയ്യാറില്ലാത്തവന്‍ പറയുന്നതിലും കഴമ്പു കുറവായിരിക്കും. അറിവ് രണ്ടുവശത്തേക്കും പോക്കുവരവിനുള്ള ഒരു പാലം പോലെയാണ്.

കേള്‍ക്കാന്‍ തയ്യാറില്ലാത്തവര്‍ എപ്പിസ്റ്റെമോ ഫോബിയ (Epistemophobia) എന്ന ഒരുതരം മാനസിക വിഭ്രാന്തിയുള്ളവരാണ്. അവര്‍ അറിവിനെ ഭയക്കുന്നവരാണ്. ഇങ്ങനെയുള്ളവര്‍ക്ക് ചികിത്സയും കൗണ്‍സലിങ്ങും (പരസ്പര വിചാരക്കൈമാറ്റം) ആവശ്യമായേക്കും. ഭാഗവതത്തില്‍ ശ്രീകൃഷ്ണന്‍ നല്ലൊരു വക്താവും നല്ലൊരു ശ്രോതാവുമാണെന്ന് കാണാം.

നല്ലൊരു ഗുരുശിഷ്യബന്ധമുണ്ടാകുന്നതും പരസ്പരമുള്ള ആശയവിനിമയത്തിലാണ്. ശ്രീകൃഷ്ണ-ഉദ്ധവന്മാര്‍ നല്ല ഗുരു-ശിഷ്യന്മാരായിരുന്നു. എന്നാല്‍ പല ഘട്ടത്തിലും അവരെ നല്ല സുഹൃത്തുക്കളായും കാണാം. രാജകുമാരന്‍-മന്ത്രി എന്ന ബന്ധവും അവര്‍ തമ്മിലുണ്ടായിരുന്നു.

സ്‌കന്ദന്‍ അച്ഛനായ ശ്രീപരമേശ്വരന് ഒരിക്കല്‍ ഓംകാരത്തിന്റെ പൊരുള്‍ പറഞ്ഞുകൊടുത്ത കഥ പ്രസിദ്ധമാമല്ലോ. എന്താ-സര്‍വജ്ഞനും ലോകഗുരുവുമായിരുന്ന ശിവന് ഓംകാരപ്പൊരുളറിയാഞ്ഞിട്ടാണോ? പിതൃ-പുത്ര ബന്ധത്തിന്റെ വാത്സല്യാതിരേകത്താല്‍ മകനെ കളിപ്പിക്കാനും കളികളിലൂടെ അവന്റെ ചിന്താശക്തി വളര്‍ത്താനുമാണ്. ശിവന്‍ അറിയാത്ത ഭാവത്തില്‍ ഓംകാരപ്പൊരുള്‍ ചോദിക്കുന്നത്. (അച്ഛന് ഓംകാരപ്പൊരുള്‍ ചൊല്ലിക്കൊടുത്ത കുമാരന്‍ എന്ന ഗുരുഭാവത്തില്‍ പ്രസിദ്ധമായ സങ്കേതമാണ് തമിഴ്‌നാട്ടില്‍ കുംഭകോണത്തിനടുത്തുള്ള സ്വാമിമല).

ചതുര്‍വേദങ്ങളുടെ അധിപനും വാണീനാഥനുമായ ബ്രഹ്മാവിന് ഓംകാരപ്പൊരുളറിയാമായിരുന്നില്ലേ? ശ്രീപത്മനാഭന്റെ പൊക്കിള്‍ത്താമരയില്‍ നിന്നു ജന്മംകൊണ്ട ഉടനെ തപഃശക്തിയാര്‍ജിച്ച് ഭഗവാനെ ദര്‍ശിച്ച് ആ താമരക്കണ്ണന്റെ നിര്‍ദ്ദേശാനുസൃതം സൃഷ്ടികര്‍മമേറ്റെടുത്ത ദേവനാണ് വിധാതാവ്. എന്നാല്‍ മുരുകന്റെ മുന്നില്‍ അറിവില്ലാത്തവനായി ഭാവിച്ച് കുമാരന്റെ തടവറയില്‍ കഴിഞ്ഞത് ബാലകചാപല്യത്തെ ആസ്വദിക്കാനാണെന്ന് വ്യക്തം.

ഇതെല്ലാം കണക്കിലെടുത്ത് നമുക്ക് ഭാഗവതത്തിലേക്ക് തിരിച്ചുചെല്ലാം. ദശമസ്‌കന്ധത്തില്‍ ശ്രീകൃഷ്ണന്റെ ഇന്ദ്രപ്രസ്ഥയാത്രക്കുമുന്‍പ് ഭഗവാന്‍ ഉദ്ധവനോട് ഉപദേശം ചോദിക്കുന്നു. ശ്രീകൃഷ്ണഭഗവാന് വൈഭവമില്ലാഞ്ഞിട്ടല്ല-മറിച്ച് നല്ലൊരു ശ്രോതാവുകൂടിയായതിനാലാണ് ഭഗവാന്‍ ഉദ്ധവന്റെ ഉപദേശം തേടിയത്. ഉദ്ധവന്റെ ആത്മവിശ്വാസത്തെ വളര്‍ത്തിയെടുക്കലും ഇതിന്റെ ഉദ്ദേശ്യമായിരുന്നു. ബൃഹസ്പതിയുടെ ശിഷ്യനായ ഉദ്ധവന് കൊടുക്കുന്ന ബഹുമാനവും അതില്‍ കാണാം. ബൃഹസ്പതിയും ശ്രീകൃഷ്ണഭഗവാനും ഇടയ്‌ക്കൊക്കെ പറയാറുണ്ട് ‘ഉദ്ധവോബുദ്ധിസത്തമ’ എന്ന്. മന്ത്രിയും സുഹൃത്തുമായ ഉദ്ധവന് ഉപദേശിക്കാനുള്ള ചുമതലയുണ്ടെന്ന പരസ്പരബോധ്യവും ഇവിടെ പ്രകടമാണ്.

ഒരുനാള്‍ ഭഗവാന്‍ തന്റെ ചിട്ടയായ പ്രഭാതകൃത്യങ്ങളെല്ലാം കഴിഞ്ഞ് പതിവുപോലെ ‘സുധര്‍മ’ എന്ന പേരിലുള്ള തന്റെ സഭയില്‍ പ്രവേശിച്ചു. സഭ കൂടിക്കൊണ്ടിരിക്കുമ്പോള്‍, മുന്‍പു കണ്ടിട്ടില്ലാത്ത ഒരു ദൂതന്‍ ഒരു നിവേദവുമായി കാണാന്‍ വന്നിട്ടുണ്ടെന്ന് കാവല്‍ക്കാരന്‍ വന്നറിയിച്ചു. ഭഗവാന്റെ അനുവാദത്തോടെ ദൂതന്‍ സഭയില്‍ പ്രവേശിച്ചു.

ജരാസന്ധന്റെ തടവറയില്‍ക്കഴിയുന്ന വിവിധരാജാക്കന്മാരുടെ പ്രതിനിധിയായാണ് ആ ദൂതന്‍ എത്തിയിട്ടുള്ളത്. ”ഭഗവാനേ ജരാസന്ധന്റെ തടവറയില്‍നിന്നുള്ള ഞങ്ങളുടെ മോചനത്തിന് അങ്ങ് മാത്രമാണ് ഞങ്ങള്‍ക്കാശ്രയം. പ്രപഞ്ചത്തിന്റെ മുഴുവന്‍ ഭയഭഞ്ജകനാണ് അങ്ങ്. ഞങ്ങള്‍ക്ക് അഭയമേകിയാലും” ദൂതന്‍ നിവേദനം സമര്‍പ്പിച്ചു. ഭഗവാന്‍ അവരുടെ പ്രശ്‌നങ്ങള്‍ വിശദമായി കേട്ടു.

ആ സമയത്താണ് ദേവര്‍ഷി നാരദന്റെ രംഗപ്രവേശം. ലോകവിവരങ്ങളെല്ലാം അപ്പപ്പോള്‍ അറിയുന്ന നാരദരെ ബഹുമാനപൂര്‍വം സ്വീകരിച്ച് കാര്യങ്ങളന്വേഷിച്ചു. (ഇതിനിടെ ദൂതന് സല്‍ക്കാരത്തിനുള്ള ഏര്‍പ്പാടു ചെയ്തു). പാണ്ഡവരുടെ സ്ഥിതിയെല്ലാം ശ്രീനാരദരില്‍നിന്നു കേട്ടറിയണമെന്ന് ഭഗവാന്‍ താല്‍പ്പര്യപ്പെട്ടു. നാരദരും ഒരാവശ്യവുമായാണ് വന്നിരിക്കുന്നത്. ഭഗവാനെ വന്ദിച്ച് നാരദന്‍ ചില വിഷയങ്ങള്‍ അവതരിപ്പിച്ചു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

‘ ഞാൻ നേടിയ എല്ലാത്തിനും ഇന്ത്യൻ മണ്ണിനോട് കടപ്പെട്ടിരിക്കുന്നു ‘ ; വൈറലായി അദാനിയുടെ വാക്കുകൾ : നൂതന സംരംഭകർക്കായുള്ള വന്ദേഭാരതം വിജയത്തിലേയ്‌ക്ക്

Kerala

മൂലം വള്ളംകളിക്ക് പ്രാദേശിക അവധി : മുഖ്യമന്ത്രിയുമായി ബന്ധപ്പെട്ട് പ്രചരിക്കുന്നത് യഥാര്‍ഥ വീഡിയോ ആണോയെന്ന് പരിശോധിക്കുമെന്ന് റെജി ചെറിയാന്‍ എം എല്‍ എ

Kerala

വേടന്‍ കോണ്‍ഗ്രസോ, കമ്മ്യൂണിസ്റ്റോ? അതോ രണ്ടു കൂട്ടരും ബിജെപിയ്‌ക്കെതിരെ വളര്‍ത്തുന്ന ആയുധമോ?’

India

പാസ്‌പോര്‍ട്ട് അപേക്ഷാ ഫീസ് വര്‍ദ്ധിപ്പിച്ചു

Kerala

പാഠപുസ്തകത്തിൽ ഇനിമുതൽ ഇന്ദിരാഗാന്ധിയും അടിയന്തരാവസ്ഥയും വിഷയം

പുതിയ വാര്‍ത്തകള്‍

വാണിജ്യ എല്‍പിജിക്കുള്ള നിയന്ത്രണങ്ങള്‍ നീക്കി കേന്ദ്രം

തമിഴ്‌നാട്ടിൽ പുതിയ 300 ബസ്സുകൾ നിരത്തിലിറക്കി ജോസഫ് വിജയ്

വ്യാജമരുന്നിടപാടുകൾ പൂട്ടിക്കാൻ ക്യൂ ആർ കോഡ് നിർബന്ധിതമാക്കി കേന്ദ്രസർക്കാർ

കേന്ദ്ര മന്ത്രി നിതിന്‍ ഗഡ്കരിയെ സന്ദര്‍ശിച്ച് ഗതാഗത മന്ത്രി സി പി ജോണ്‍

ഇന്ത്യയിൽ 48 ബില്യൺ ഡോളർ നിക്ഷേപം പ്രഖ്യാപിച്ച് ആമസോൺ

വീര്യം കുറഞ്ഞ മദ്യം:ബക്കാര്‍ഡി കമ്പനി 2021ല്‍ എക്‌സൈസ് മന്ത്രിയായിരുന്ന എം വി ഗോവിന്ദന് അയച്ച കത്ത് പുറത്ത്

ഗണഗീതവും,മത ചിഹ്നങ്ങളും കൊണ്ട് വന്നാൽ നോക്കി നിൽക്കില്ല ഈ ചെങ്കൊടി ; പോരാടി പോരാടി Anikspray പോലെയായിട്ടും എ എ റഹീമിന്റെ വെല്ലുവിളിയ്‌ക്ക് കുറവില്ല

പുറകിലെ ഗേറ്റിലൂടെ കടക്കാനല്ല ഞാൻ മേയറായത്, അതൊക്കെ എകെജി സെന്ററിൽ പറഞ്ഞാൽ മതി ; ഗുണ്ടായിസം ഇവിടെ പറ്റില്ല : ചിലതൊക്കെ ഞങ്ങൾ തീരുമാനിച്ചിട്ടുണ്ട്

ഏത് സഖാവായാലും ശരി, കോൺഗ്രസുകാരനായ സ്പീക്കറുടെ ചേംബറിൽ കാണിച്ച ധിക്കാരം മേയറുടെ ഓഫീസിൽ അനുവദിക്കില്ല: രാജീവ് ചന്ദ്രശേഖർ

ഓപ്പറേഷന്‍ തൂഫാന്‍; ലഹരി വില്‍പ്പന കേന്ദ്രം ഇടിച്ചു നിരത്തി പോലീസ്, വ്യത്യസ്തമായി ശാന്തന്‍പാറ പോലീസ് നടപടി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.