Thursday, April 2, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

സിപിഎമ്മിലും എല്‍ഡിഎഫിലും പൊട്ടിത്തെറി

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 02:33 pm IST
in Kozhikode

കോഴിക്കോട്: ജിഷ്ണുവിന്റെ മരണത്തെത്തുടര്‍ന്നുണ്ടായ സംഭവവികാസങ്ങള്‍ നാദാപുരം മേഖലയില്‍ സിപിഎമ്മിനുള്ളിലും എല്‍ഡിഎഫിലും പോര് രൂക്ഷമാക്കുന്നു. സജീവ പാര്‍ട്ടി കുടുംബമായിരുന്നിട്ടുകൂടി ജിഷ്ണുവിന്റെ കുടുംബത്തിനോട് സിപിഎം നീതി പുലര്‍ത്തിയില്ലെന്നാണ് പാര്‍ട്ടിയിലെ ഒരു വിഭാഗം ആരോപിക്കുന്നത്. എന്നാല്‍ പിണറായി സര്‍ക്കാറിനെ അട്ടിമറിക്കാനുള്ള നീക്കത്തില്‍ കരുക്കളാവുകയാണ് ജിഷ്ണുവിന്റെ കുടുംബമെന്നാണ് ഔദ്യോഗിക പക്ഷം ആരോപിക്കുന്നത്. ”മഹിജ കമ്മ്യൂണിസ്റ്റ് സര്‍ക്കാറിനെ അട്ടിമറിക്കാന്‍ ശ്രമിക്കുകയാണ്. വര്‍ഷങ്ങള്‍ക്ക് മുമ്പേ ഈ അട്ടിമറി അവര്‍ ആസൂത്രണം ചെയ്തിരുന്നു. ചെറുപ്പത്തില്‍ എസ്എഫ്‌ഐയില്‍ പ്രവര്‍ത്തിച്ചത് ഈ ആസൂത്രണത്തിന്റെ പേരിലാണ്. യഥാര്‍ത്ഥ കമ്മ്യൂണിസ്റ്റുകാരന്‍ അധികാരത്തില്‍ വന്നപ്പോള്‍ മഹിജയെ വിലക്കെടുത്ത് അട്ടിമറിക്ക് ശ്രമിക്കുകയാണ്” എന്നാണ് വളയം ഗ്രാമപഞ്ചായത്ത് മെമ്പറുടെ മകന്‍ ഫെയ്‌സ് ബുക്കില്‍ പോസ്റ്റിട്ടത്. ഇതിനെ എതിര്‍ത്തും നിരവധി സിപിഎമ്മുകാര്‍ രംഗത്തുവന്നിട്ടുണ്ട്.

എല്‍ഡിഎഫിലും ഇത് ഗുരുതരമായ തര്‍ക്കത്തിന് വഴിവെച്ചിരിക്കുകയാണ്. ജിഷ്ണുവിന്റെ കുടുംബത്തിന് പരസ്യമായി പിന്തുണനല്‍കുകയും പോലീസിന്റെയും സര്‍ക്കാറിന്റെയും നടപടികളെ വിമര്‍ശിക്കുകയും ചെയ്ത സിപിഐക്കെതിരെയാണ് സിപിഎം രംഗത്തുവന്നിരിക്കുന്നത്.

ജിഷ്ണുവിന്റെ കുടുംബത്തിന് നീതി ലഭ്യമാക്കണമെന്ന് ആവശ്യപ്പെട്ട് സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ നടത്തിയ പ്രസ്താവനകള്‍ സിപിഎം-സിപിഐ നേതാക്കള്‍ക്കിടയില്‍ തന്നെ അഭിപ്രായഭിന്നതകള്‍ക്ക് കാരണമായി. സിപിഎം പോളിറ്റ്ബ്യൂറോ അംഗം പ്രകാശ് കാരാട്ട് തന്നെ സിപിഐക്കെതിരെ രംഗത്തെത്തുകയും ചെയ്തു. നേതാക്കളുടെ വാക്കുകള്‍ ഏറ്റുപിടിച്ച അണികള്‍ നാദാപുരത്ത് തുറന്ന പോരിലേക്ക് നീങ്ങുകയുമായിരുന്നു.

കാനം രാജേന്ദ്രന്റെ പ്രസ്താവനയെ തുടര്‍ന്ന് അണികള്‍ സാമൂഹ്യമാധ്യമങ്ങളില്‍ തുറന്ന യുദ്ധം പ്രഖ്യാപിച്ചു. നാദാപുരത്ത് ഇ.കെ. വിജയന്‍ എംഎല്‍എ ആയത് തങ്ങളുടെ ശക്തികൊണ്ടാണെന്ന് സിപിഎം പ്രാദേശിക നേതാക്കള്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ പ്രതികരിച്ചു. ആ സമയത്ത് കാനം രാജേന്ദ്രന്‍ അടക്കമുള്ള സിപിഐ നേതാക്കള്‍ ഗാഢനിദ്രയിലായിരുന്നുവെന്നാണ് ഒരു സിപിഎം നേതാവ് ഫേസ്ബുക്കില്‍ പ്രതികരിച്ചത്. മഹിജയ്‌ക്കും കുടുംബത്തിനുമൊപ്പം മുഴുവന്‍ സമയവും സിപിഎം ഉണ്ടായിരുന്നുവെന്ന് വരുത്തിത്തീര്‍ക്കാനാണ് അവിടുത്തെ സിപിഎമ്മുകാര്‍ സാമൂഹ്യമാധ്യമങ്ങളിലൂടെ ശ്രമിച്ചത്.

എന്നാല്‍ ഈ അഭിപ്രായത്തെ എതിര്‍ക്കുന്ന തരത്തിലാണ് സിപിഐക്കാരുടെ പ്രതികരണങ്ങള്‍ ഉണ്ടായത്. സാമൂഹ്യമാധ്യമങ്ങളിലൂടെ ഉയര്‍ന്ന വിമര്‍ശനങ്ങളെ സിപിഎമ്മുകാരെ കൂടുതല്‍ അസ്വസ്ഥരാക്കി. സിപിഎം നേതാക്കള്‍ വിട്ടുനിന്നെങ്കിലും പല ഘട്ടങ്ങളിലും ഇ.കെ. വിജയന്‍ എംഎല്‍എ ജിഷ്ണുവിന്റെ വീട്ടിലെത്തി കുടുംബാഗങ്ങളെ പിന്തുണ അറിയിക്കുകയും ചെയ്തിരുന്നു. ഇത് സിപിഎമ്മുകാരെ ചൊടിപ്പിച്ചിട്ടുണ്ട്.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Entertainment

മഞ്ജു വാര്യർ ദിലീപിന് മെസേജ് അയച്ചു, നൽകിയത് വളരെ മോശം മറുപടി

Kannur

മയ്യഴിയുടെ സമഗ്ര വികസനത്തിന് എന്‍ഡിഎ സ്ഥാനാര്‍ത്ഥി വിജയിക്കണം: സി. സദാനന്ദന്‍ മാസ്റ്റര്‍ എംപി

Kerala

വനിതാ ലീഗിന് പാർട്ടിയിൽ കടുത്ത അവഗണന; ദേശീയ സെക്രട്ടറി സ്ഥാനം രാജി വച്ച് നൂർബിന റഷീദ്

World

“നിങ്ങൾ ഞങ്ങളുടെ ശത്രുവല്ല” ; യുദ്ധത്തിനിടയിൽ, ഇറാൻ പ്രസിഡന്റ് മസൂദ് പെഷേഷ്കിയാൻ അമേരിക്കൻ ജനതക്കായി തുറന്ന കത്ത് എഴുതി

India

കശ്മീരിലേയ്‌ക്ക് കടക്കാൻ ശ്രമം ; 14 ബംഗ്ലാദേശി നുഴഞ്ഞുകയറ്റക്കാരെ പിടികൂടി ആർ പി എഫ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ബംഗാളിൽ ജുഡീഷ്യൽ ഉദ്യോഗസ്ഥരെ ബന്ദികളാക്കി; ഞെട്ടിപ്പിക്കുന്ന സംഭവമെന്ന് സുപ്രീംകോടതി, മമത സർക്കാരിന് രൂക്ഷ വിമർശനം

സ്വകാര്യ ഇടങ്ങളിൽ കൂട്ടം കൂടി നിസ്ക്കരിക്കാൻ പറ്റില്ല ; നിരോധിച്ച് അലഹബാദ് ഹൈക്കോടതി

കേരളത്തിൽ പഠനം പൂർത്തിയാക്കുന്ന എല്ലാവർക്കും ജോലി; വമ്പൻ വാഗ്ദാനങ്ങളുമായി ഇടതുമുന്നണിയുടെ പ്രകടനപത്രിക

നവജാത ശിശുവിന്റെ മൃതദേഹം ബാഗിനുള്ളിലാക്കി ഉപേക്ഷിച്ച നിലയിൽ; സംഭവം മെഡിക്കൽ കോളേജ് ആശുപത്രി പാർക്കിംഗ് ഗ്രൗണ്ടിൽ

‘അരിയും മലരും കരുതിവെക്കാന്‍’കൊലവിളി മുഴക്കിയവരെ കൂടെക്കൂട്ടി സിപിഎം പോരാട്ടം’

രഞ്ജിത്തിനെ രക്ഷപെടാൻ അവസരം ഒരുക്കിയവരെയും പ്രതി ചേർക്കും; നടൻ ബോബി കുര്യനെയും സഹ സംവിധായിക ശാലിനിയേയും ചോദ്യം ചെയ്യും

പുതുച്ചേരിയില്‍ എന്‍ഡിഎ ഉറപ്പ്: അണ്ണാമലൈ

ഭീകരസംഘടനകളുമായുള്ള ബന്ധം ഇരുമുന്നണികളും അവസാനിപ്പിക്കണം: പി.എസ്.ശ്രീധരന്‍പിള്ള

ലഖ്‌നൗവിൽ സർക്കാർ ഭൂമിയിൽ നിർമ്മിച്ച അനധികൃത മുസ്ലീം പളളി ബുൾഡോസറിന് പൊളിച്ച് മാറ്റി ; ഇനിയും നടപടി തുടരുമെന്ന് ഭരണകൂടം

പ്രധാനമന്ത്രിയുടെ ഓഡിയോ ബ്രിഡ്ജ് ഇന്ന്; നാലുലക്ഷം പേരുമായി സംവദിക്കും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.