Friday, May 8, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

പരുന്തിന്റെ ധ്യാനം

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 23, 2017, 05:35 am IST
in Samskriti

ഒരിക്കല്‍ ഒരു പരുന്ത് യാദൃച്ഛികമായി അമ്മയുടെ ഗൃഹാങ്കണത്തില്‍ വന്നു വീണു. ചിറകറ്റ് കാലുകള്‍ ഒടിഞ്ഞ ആ പാവം പരുന്ത് ജീവനുവേണ്ടി പിടയാന്‍ തുടങ്ങി. എല്ലാ ജീവജാലങ്ങളോടും തുല്യസ്‌നേഹമുള്ള അമ്മ അതിനെ വീടിനു പിന്നിലെ മുറ്റത്ത് ഒരു സുരക്ഷിത ഭാഗത്ത് കൊണ്ടുവെച്ചു. അമ്മയുടെ അതീവശ്രദ്ധയും പരിചരണവുംകൊണ്ട് അത് ആരോഗ്യം വീണ്ടെടുത്തു. അതിന് അമ്മയുടെ പരിചരണം ഇഷ്ടമായി. എപ്പോഴും അമ്മയുടെ സാമീപ്യം കൊതിച്ചു. പരുന്തിന് അതിനകം പ്രിയപ്പെട്ട ഭക്ഷണമായിക്കഴിഞ്ഞ പപ്പടം കാച്ചുമ്പോള്‍ അമ്മ അതിന്റെ പങ്കു കിട്ടാന്‍ കാത്തിരിക്കും.

ഒരു ദിവസം അമ്മയുടെ വീട്ടില്‍ ഒരുപാട് അതിഥികള്‍ ഉണ്ടായിരുന്നു. സമയത്തിന് ആഹാരം വിളമ്പാനും എല്ലാം തയ്യാറാക്കാനും അമ്മ ഓടിനടന്നു. ആ പരുന്ത് അമ്മയെ കണ്ടാലുടന്‍ അതിനു പപ്പടം കിട്ടുവാന്‍വേണ്ടി അമ്മയുടെ ശ്രദ്ധയെ ആകര്‍ഷിക്കന്‍ അതിന്റെ ചിറകുകളിട്ടടിക്കും. അദ്യം അമ്മ അത് കണ്ടിലെന്ന് നടിച്ചു. കുറച്ചു സമയം കഴിഞ്ഞപ്പോള്‍ അമ്മ അതിന്റെ അടുത്ത് ചെന്ന് പറഞ്ഞു,”നോക്ക്……. എനിക്ക് തിരക്കാണ് കുറെ അതിഥികള്‍ക്കുകൂടി ഭക്ഷണം വിളമ്പാനുണ്ട്. എല്ലാവരും ഭക്ഷണം കഴിച്ചതിനു ശേഷമേ ഞാന്‍ നിനക്ക് പപ്പടം തരികയുള്ളു. അതുവരെ നീ ധ്യാനത്തില്‍ ഇരിക്കുക.” എല്ലാ അതിഥികളും പോയപ്പോള്‍ അമ്മ ഭക്ഷണം കഴിക്കാന്‍ പുറപ്പെട്ടു. പെട്ടെന്നാണ് പരുന്തിന്റെ കാര്യം ഓര്‍മ്മ വന്നത്. അമ്മ ചെന്നുനോക്കുമ്പോള്‍ അത്ഭുതമെന്ന് പറയട്ടെ, ആ പരുന്ത് അമ്മ പറഞ്ഞ സ്ഥലത്ത് കണ്ണടച്ച് അനങ്ങാതെ ഇരിക്കുന്നതാണ് കണ്ടത്.

ആദിത്യസ്തുതി

ഒരു ദിവസം അമ്മയ്‌ക്ക് ആദിത്യനെ സ്തുതിച്ചുകൊണ്ടുള്ള ഒരു മനോഹര പ്രാര്‍ത്ഥനയുള്ള ഒരു കടലാസു കിട്ടി. ആ പ്രാര്‍ത്ഥന എന്നും പ്രഭാതത്തിലും, സന്ധ്യയ്‌ക്കും ചൊല്ലുന്നത് നന്നായിരിക്കുമെന്ന ആന്തരികമായ പ്രചോദനം അമ്മയ്‌ക്കുണ്ടായി. വിചാരിച്ചപ്പോഴേക്കും അമ്മയുടെ ഉള്ളില്‍ ഒരു ശക്തിയും വെളിച്ചവും തെളിഞ്ഞപോലെ തോന്നി. അങ്ങനെ അമ്മ ദിവസവും പ്രാര്‍ത്ഥന ചൊല്ലിത്തുടങ്ങി. ഒരു ദിവസം സന്ധ്യക്കു തൊട്ടുമുമ്പായി കുറച്ചു സ്ത്രീകള്‍ അമ്മയുടെ വീട്ടിലേക്ക് വന്നു. പ്രാര്‍ത്ഥനക്ക് സമയമായിട്ടും അവര്‍ പോകുന്ന മട്ടില്ല. അവരെ വിട്ട് പ്രാര്‍ത്ഥനക്ക് പോയാല്‍ അത് അവരെ അപമാനിക്കലാകും. അമ്മ ഹൃദയപൂര്‍വ്വം പ്രാര്‍ത്ഥിച്ചു.

പ്രഭോ, എനിക്ക് എന്തു ചെയ്യണമെന്നറിയുന്നില്ല. നിഷ്ഠ പാലിക്കാതിരിക്കുന്നതിലും ഭേദം മരിക്കുന്നതാണ്. അതിഥി ധര്‍മ്മത്തില്‍നിന്നും എനിക്ക് വ്യതിചലിക്കാനും വയ്യ. അതുകൊണ്ട് എല്ലാം അങ്ങയുടെ കൈയിലാണ്. എന്നെ ശരിയായ സമയത്ത് പ്രാര്‍ത്ഥന ചൊല്ലാന്‍ അനുഗ്രഹിച്ചാലും. ഈ പ്രാര്‍ത്ഥന അമ്മയുടെ മനസ്സില്‍ ഉയര്‍ന്നതോടെ പെട്ടെന്നുതന്നെ ആ സ്ത്രീകള്‍ പോകാന്‍ എഴുന്നേറ്റു. അത്യാവശ്യം ചെയ്യേണ്ട എന്തോ കാര്യങ്ങള്‍ മറന്നുപോയെന്നും അതിപ്പോഴാണ് ഒര്‍ത്തതെന്നും പറഞ്ഞ് അവര്‍ ധൃതിയില്‍ പടികടന്ന് പോയി. ധര്‍മ്മം രക്ഷിക്കുന്നവനെ ധര്‍മ്മം രക്ഷിക്കുന്നു എന്ന തത്ത്വം അമ്മയ്‌ക്ക് ഇതില്‍നിന്നും മനസ്സിലായി.

കാളപ്പോര്

രണ്ടു ഭയങ്കരന്മാരായ കാളകൂറ്റന്മാര്‍ അതിശക്തമായി പോരടിക്കുന്നത് ഒരിക്കല്‍ അമ്മ കണ്ടു. അമ്മ ആ രംഗത്തെത്തിയിട്ടു പറഞ്ഞു,”നോക്ക് ഇതുപോലെ പോരടിക്കാന്‍ പാടില്ല. ശാന്തരാവുക. പരസ്പരം നിങ്ങള്‍ സ്‌നേഹിക്കണം. പെട്ടെന്നുതന്നെ ഗുസ്തിക്കാര്‍ സമനില പാലിയ്‌ക്കുന്നതു പോലെ കൊമ്പുകള്‍ കോര്‍ത്തത് ഊരിയെടുത്ത് അനുസരണയോടെ തലകുമ്പിട്ട് അമ്മയെ വണങ്ങി. ചങ്ങാതിമാരേപ്പോലെ അവ തോളുരുമ്മി.

(ഡിവൈന്‍ മദര്‍ ശ്രീ രമാദേവി

എന്ന പുസ്തകത്തിന്റെ വിവര്‍ത്തനം: കെ. എന്‍. കെ. നമ്പൂതിരി. 9446323355)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

തൃണമൂല്‍ കള്ളന്മാര്‍ എന്ന മുദ്രാവാക്യവുമായി യാത്രക്കാരില്‍ ചിലര്‍ ഫ്ലൈറ്റില്‍ മഹുവ മൊയ്ത്രയെ തടഞ്ഞു

India

രാഹുല്‍ ഗാന്ധിയുടെ അജണ്ട സെറ്റ് ചെയ്യുന്നതാര്? തെര. പ്രചാരണങ്ങള്‍ മാറ്റി നിക്കോബാറില്‍ പോയി, വോട്ടെണ്ണും മുന്‍പ് മസ്കറ്റില്‍, എല്ലാം ചൈനയ്‌ക്ക് വേണ്ടി?

വിജയ് മുട്ടില്‍ പ്രാര്‍ത്ഥിച്ച് മുന്നോട്ട് നടക്കുന്നു
India

നടന്‍ വിജയിന് പിന്നില്‍ നിശ്ശബ്ദമായി കരുനീക്കുന്നത് മതപരിവര്‍ത്തനലോബിയോ?

Kerala

ക്രിമിനല്‍ പശ്ചാത്തലമുള്ളവര്‍ക്ക് സ്ഥാനക്കയറ്റം വേണ്ട: സര്‍ക്കാരിന് മനുഷ്യാവകാശ കമ്മീഷന്റെ നിര്‍ദ്ദേശം

Kerala

പത്തനംതിട്ടയില്‍ രോഗിയുമായി പോയ ആംബുലന്‍സ് തലകീഴായി മറിഞ്ഞ് ഒരാള്‍ മരിച്ചു

പുതിയ വാര്‍ത്തകള്‍

മുഖ്യമന്ത്രി ആരാകും: എഐസിസി നിരീക്ഷകര്‍ ദല്‍ഹിക്ക് മടങ്ങി

നടന്‍ ജീവയുടെ അച്ഛന്‍ ആര്‍.ബി ചൗധരിയുടെ മരണവാര്‍ത്ത കേട്ട് വീട്ടിലെത്തിയ വിജയ് ജീവയെ കാണുന്നു (ഇടത്ത്) വിജയ് ജീവയെ കെട്ടിപ്പുണരുന്നു (വലത്ത്)

വിജയ് കെട്ടിപ്പുണര്‍ന്നപ്പോള്‍ നടന്‍ ജീവയുടെ പൊട്ടിക്കരച്ചില്‍….ജീവയുടെ അച്ഛന്റെ മരണത്തിന് ശേഷം വിജയ് ജീവയുടെ വീട്ടില്‍ എത്തിയപ്പോള്‍ (വീഡിയോ)

മുസ്ലീം ജയില്‍ ഉദ്യോഗസ്ഥയും കൊലക്കേസില്‍ ശിക്ഷിക്കപ്പെട്ട ഹിന്ദു തടവുകാരനുമായി വിവാഹം വേദമന്ത്രങ്ങളോടെ നടത്തിയത് വിഎച്ച്പി,ആശംസയുമായി ബജ്‌റംഗ്ദള്‍

മറക്കില്ല , പൊറുക്കില്ല…. കോൺഗ്രസിൻ്റേത് കൊടും ചതി ; സഖ്യത്തിലായിരിന്നിട്ടും പിന്നിൽ നിന്ന് കത്തി കുത്തിയിറക്കി ; രോഷാകുലനായി സ്റ്റാലിൻ

കേരള കോണ്‍ഗ്രസ്-എം തിരിച്ചെത്തിയാല്‍ മുടിയനായ പുത്രനെ സദ്യയൊരുക്കി വരവേറ്റതുപോലെ സ്വീകരിക്കും, അവര്‍ തോറ്റത് ദുഖകരം-അപു ജോണ്‍ ജോസഫ്

കിണര്‍ വൃത്തിയാക്കാന്‍ ഇറങ്ങിയ യുവാവ് സ്ലാബ് തകര്‍ന്ന് മരിച്ചു

മുസ്ലിംലീഗ് തലപൊക്കിത്തുടങ്ങി…”കുഴൽനാടാ, നിന്റെ കുഴലൂത്ത് ലീ​ഗിനെതിരെ വേണ്ട”; മാത്യു കുഴൽനാടനെ വെല്ലുവിളിച്ച് യൂത്ത് ലീഗ്

വിദ്യാഭ്യാസ വകുപ്പ് മുസ്ലീം ലീഗിന് നല്‍കുന്നത് വര്‍ഗീയ താത്പര്യങ്ങള്‍ സംരക്ഷിക്കപ്പെടാന്‍ സാഹചര്യമുണ്ടാക്കും- വി. മുരളീധരന്‍

മമത മാറിയാൽ രക്ഷയില്ല ; ബംഗാളിലെ കലാപത്തിന് പിന്നിൽ ബംഗ്ലാദേശി ജിഹാദികളും

തെരഞ്ഞെടുപ്പ് പന്തയത്തില്‍ തോറ്റു; സി.പി.എം അനുഭാവി മഹേഷ് തന്റെ കറവപ്പശുവിനെ മുസ്ലിം ലീഗ് പ്രവര്‍ത്തകന് നല്‍കി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.