Tuesday, March 31, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കരുതിയിരിക്കാം പാക്കിസ്ഥാനെ

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
May 20, 2017, 11:14 pm IST
in Special Article

എന്തും ഇരന്നുവാങ്ങുന്ന ശീലമാണ് പാക്കിസ്ഥാന്. യുദ്ധമായാലും അങ്ങനെതന്നെ അസ്വസ്ഥതയുടേയും അക്രമത്തിന്റെയും നിര്‍മിതിയാണ് പാക്കിസ്ഥാന്‍.അന്യന്റെ അസ്വസ്ഥതകണ്ട് നൈംഷികമായി ആഹ്‌ളാദിക്കുക എന്ന മനോരോഗം ആഴത്തിലുള്ള രാജ്യമാണത്.അത്തരക്കാര്‍ക്ക് എപ്പഴും കുത്തിനോവിച്ചുകൊണ്ടിരിക്കണം.ഇന്ത്യയോടു ചെയ്തുകൊണ്ടിരിക്കുന്നത് അതാണ്.

സമാധാനത്തിനു കുഴപ്പങ്ങളുണ്ടാക്കി ഇന്ത്യയില്‍ അശാന്തി പടര്‍ത്തുകയാണ് പാക്ശീലം.ഇന്ത്യ സമാധാന ഭൂമിയാണെന്നും എങ്ങനെ പ്രകോപിപ്പിച്ചാലും ക്ഷമിക്കുമെന്നുമുള്ളത് പാക്കിസ്ഥാന്റെ അബദ്ധധാരണയാണ്.അതിനൊരതിരുണ്ടെന്നും ഏതറ്റംവരെ പോകാമെന്നുള്ളതിനു ഇന്ത്യ തടയിടുമെന്നും പാക്കിസാഥാന് അറിഞ്ഞുകൂടായ്‌കയില്ല.പാക്കിസ്ഥാന് യുദ്ധമാണ് ആവശ്യം.യുദ്ധം ഒഴിവാക്കുകയാണ് ഇന്ത്യയുടെ നയം.പക്ഷേ ക്ഷമ ആവര്‍ത്തിച്ചു പരീക്ഷിക്കപ്പെട്ടാല്‍ എന്തായിരിക്കും അനുഭവമെന്ന് അവര്‍ക്കറിയാം എന്നിട്ടും…

സ്വന്തം ജനതയെ പ്രീണിപ്പിക്കാന്‍ വേണ്ടി ഇന്ത്യയോടു കൂടുതല്‍ ശത്രുത കാട്ടുക എന്ന കുടില നയം പാക്കിസ്ഥാന്റെ ആരംഭം തൊട്ടേ ഭരണാധികാരികള്‍ തുടര്‍ന്നുപോരുന്നുണ്ട്.രാഷ്‌ട്രീയ കാലാവസ്ഥ താളം തെറ്റുകയും ആഭ്യന്തര പ്രശ്‌നം മൂര്‍ഛിക്കുകയും ചെയ്യുമ്പോള്‍ പാക് തലവന്‍മാര്‍ ചെയ്തിരുന്നത് ഇന്ത്യയ്‌ക്കു നേരേ അസ്വസ്ഥത തുറന്നു വിട്ട് ക്ഷണിക ആശ്വാസം കണ്ടെത്തുക എന്നതായിരുന്നു. ബനസീര്‍ ഭൂട്ടോയും മുഷാറഫും ഷെറീഫുമൊക്കെ ഈ പാതയില്‍ തന്നെയാണ്.കിഴക്കിന്റെ മകള്‍ എന്നു സ്വയം വിശേഷിപ്പിക്കപ്പെട്ട ബനസീറിന്റെ കലാപരിപാടിയും ഇതു തന്നെയായിരുന്നു.എപ്പഴും ഇന്ത്യയിലേക്കുള്ള അസമാധാനത്തിന്റെ കയറ്റുമതി കൂടിപ്പോകുകയായിരുന്നു.ഇപ്പോഴാകട്ടെ അത് ക്രൂരവും വന്യവുമായി.

കുല്‍ഭൂഷണ്‍ ജാദവിന്റെ വധശിക്ഷ അന്താരാഷ്‌ട്ര കോടതി തടഞ്ഞതോടെ കടുത്ത അമര്‍ഷത്തിലാണ് പാക്കിസ്ഥാന്‍.അതിന്റെ പ്രതിഫലനമാണ് മുന്‍ പാക് പ്രസിഡന്റ് പര്‍വേശ് മുഷാറഫില്‍ നിന്നും ഉണ്ടായ നിന്ദ്യമായ പരാമര്‍ശങ്ങള്‍.മുംൈബ ഭീകരാക്രമണ കേസില്‍ തൂക്കിലേറ്റപ്പെട്ട അജ്മല്‍ കസബിനെക്കാള്‍ വലിയ ഭീകരനാണ് കുല്‍ഭൂഷണ്‍ എന്നാണ് മുഷാറഫ് പറഞ്ഞത്.വിവിധതരം ഭീകരത വളര്‍ത്തി അതിന്റെ ഉഗ്രതലസ്ഥാനമായിമാറിയിരിക്കുകയാണ് പാക്കിസ്ഥാന്‍.മതത്തേയും സൈന്യത്തേയും എന്നുവേണ്ട എന്തിനേയും ഇതിനായി പാക്കിസ്ഥാന്‍ ഉപയോഗിക്കും.

സൈന്യവും ഭരണ തലവനും തമ്മില്‍ എന്നും അപസ്വരമാണവിടെ.സൈന്യം സര്‍ക്കാരിനെ അനുസരിക്കാറില്ല.സൈന്യം ഏതുനിമിഷവും ഭരണം പിടിച്ചെടുക്കും മട്ടിലുള്ള ഒരു ദുശീലമാണ് എന്നും അവിടെയുള്ളത്.സൈന്യമാവട്ടെ ഭീകരതയുടെ അപ്പസ്‌തോല ഗണവും.

ഇതിനിടയിലാണ് നമ്മുടെ വ്യോമസേനാംഗങ്ങള്‍ സര്‍വസജ്ജരായിരിക്കാന്‍ വ്യോമസേനാ മേധാവി എയര്‍ചീഫ് മാര്‍ഷല്‍ ബി.എസ്.ധനോവയുടെ നിര്‍ദേശം. നിര്‍ദേശം കിട്ടായാലുടന്‍ സൈനിക നീക്കത്തിനു തയ്യാറെടുത്തിരിക്കണമെന്ന് സേനയിലെ 12,000ത്തോളം ഓഫീസര്‍മാര്‍ക്കു പ്രത്യേകം അയച്ച കത്തില്‍ ധനോവ ആവശ്യപ്പെട്ടിട്ടുണ്ട്.

കലക്കവെള്ളത്തില്‍ മീന്‍പിടിച്ചു പരിചയമുള്ള ചൈന തന്നെയാണ് ശത്രുവിന്റെ ശത്രു മിത്രം എന്ന ന്യായത്തില്‍ പാക്കിസ്ഥാനോട് കൂറുകാട്ടുന്നത്.വ്യാപാര സംബന്ധമായ പക്ഷിനോട്ടങ്ങള്‍ക്കിടയിലുള്ള കുറുക്കന്‍ കണ്ണുകൂടിയാണിത്.ശ്രീലങ്ക തങ്ങളുടെ തീരത്ത് ചൈനീസ് അന്തര്‍വാഹിനി അടുപ്പിക്കാന്‍ അനുമതി നല്‍കാതിരുന്നത് ഈയിടെ നരന്ദ്ര മോദി ശ്രീലങ്കന്‍ സന്ദര്‍ശനത്തില്‍ നേടിയ വലിയ നയതന്ത്ര വിജയമായിരുന്നു.ഇതു ചൈന ചുവന്ന അക്ഷരത്തില്‍ സ്വന്തം നെഞ്ചില്‍ എഴുതിയിട്ടുണ്ടാവും.

പാക്കിസ്ഥാനുമായി ഒരു യുദ്ധം ഉണ്ടാകാം എന്നല്ല.അങ്ങനെ ഒന്നിലേക്കു പാക്കിസ്ഥാന്‍ വലിച്ചിഴച്ചാല്‍ എന്തു ചെയ്യും.കരുതുയിരിക്കുക.ജാഗ്രത എപ്പഴും നല്ലതാണ്.പാക്കിസ്ഥാന്‍ ഒരിക്കലും നല്ല സുഹൃത്തായിരുന്നില്ലല്ലോ എന്നോര്‍ക്കുമ്പോള്‍ പ്രത്യേകിച്ചും.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

നാരി സുരക്ഷ: സ്ത്രീകള്‍ക്കും കുട്ടികള്‍ക്കും എതിരെയുള്ള അതിക്രമങ്ങള്‍ തടയാന്‍ കര്‍ശന നിയമനിര്‍മ്മാണം

Kerala

ജ്യോതിസ്സോടെ ജ്യോതിസ് വരുന്നു…അരൂര്‍ പിടിയ്‌ക്കാന്‍; ഷാനിമോള്‍ ഉസ്മാനും ദലീമയും ചേരുമ്പോള്‍ ഇവിടെ ത്രികോണപ്പോര്

Kerala

സിപിഎമ്മിന് പിന്നാലെ എസ്ഡിപിഐ വോട്ട് ലക്ഷ്യമിട്ട് നിലപാടില്‍ മലക്കം മറിഞ്ഞ് സി പി ഐയും

Kerala

മുല്ലപ്പെരിയാര്‍ അണക്കെട്ട്: കേരളത്തിന് സുരക്ഷ, തമിഴ്‌നാടിന് ജലം

Local News

ആചാര്യശ്രീ രാജേന്ദ്രാനന്ദ സൂര്യവംശി പുരസ്ക്കാരം തെക്കൻ സ്റ്റാർ ബാദുഷ,കവി മുരുകൻ കാട്ടാക്കട, നടൻ സുധീർ കരമന എന്നിവർക്ക്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

ഹോളിവുഡ് ചിത്രങ്ങളെ അനുസ്മരിപ്പിക്കുന്ന ദൃശ്യ നിലവാരം; കത്തനാർ” ടീസർ ട്രെയ്‌ലർ പുറത്തിറങ്ങി

തീരസംരക്ഷണവും അടിസ്ഥാന സൗകര്യവികസനവും; മുന്‍കൂര്‍ മുന്നറിയിപ്പ് സംവിധാനവും ദുരന്ത നിവാരണവും

ജനങ്ങള്‍ക്കും വന്യജീവികള്‍ക്കും ഒരുപോലെ സുരക്ഷ ഉറപ്പാക്കുന്ന സുസ്ഥിര നടപടികള്‍

പണ്ട് സ്വര്‍ണം വേര്‍തിരിച്ചെടുക്കാന്‍ പൊട്ടാസ്യം സയനൈഡ് വേണമായിരുന്നെങ്കില്‍ ഇപ്പോള്‍ സഖാവിനെ കൊണ്ട് അടുത്തു നിര്‍ത്തിയാല്‍ മതി- സലിം കുമാര്‍

മുഖ്യമന്ത്രിയെ കാണുമ്പോള്‍ മാര്‍പ്പാപ്പയുടെ മുഖമാണ് ഓര്‍മ്മ വരുന്നതെന്ന് ദലീമ; ഇങ്ങിനെ തള്ളല്ലേയെന്ന് സോഷ്യല്‍ മീഡിയ

താങ്ങാനാവുന്ന ജീവിത ചെലവുകള്‍, വികസിത കേരളനിര്‍മ്മിതിക്കായ അടിസ്ഥാന സൗകര്യവികസനം

വോട്ടിംഗ് മെഷീനില്‍ പേര് അഞ്ജലി നായര്‍ എന്ന് വേണമെന്ന് ആവശ്യപ്പെട്ട് തൃപ്പൂണിത്തുറയിലെ എന്‍ ഡി എ സ്ഥാനാര്‍ഥി ഹൈക്കോടതിയില്‍

യഥാര്‍ത്ഥ ദാരിദ്ര്യ നിര്‍മ്മാര്‍ജ്ജനത്തിലേക്കുള്ള യാത്ര; അടിസ്ഥാന ആവശ്യങ്ങള്‍ നിറവേറ്റാന്‍ അവസരസമത്വം ഉറപ്പാക്കും

മഞ്ഞക്കുറ്റികൾ മറന്നേക്കൂ; പുതിയ അതിവേഗ റയിൽപാത വരുന്നുണ്ട്; എൻഡിഎയുടെ സമഗ്ര റയിൽ വികസന വാഗ്ദാനം; നടപ്പാക്കുന്നത് മെട്രോമാന്റെ പദ്ധതികൾ

സമാധാനവും ആരോഗ്യവും സന്തോഷവും; ആധുനിക നഗരങ്ങളും ഗ്രാമങ്ങളും ഒപ്പം മികച്ച അടിസ്ഥാന സൗകര്യങ്ങളും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.