Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Samskriti

സിദ്ധന്മാര്‍, അവധൂതന്മാര്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 24, 2017, 11:22 pm IST
in Samskriti

എഡി 950 നും 1200 നും മധ്യേ സിദ്ധന്മാരുടെ ഈ പരമ്പര വളര്‍ന്ന് വിദൂരപ്രദേശങ്ങളില്‍ പോലും എത്തിച്ചേര്‍ന്നു. രാജ്യം മുഴുവന്‍ ഇവരുടെ സിദ്ധാന്തങ്ങള്‍ക്ക് പ്രചാരം സിദ്ധിച്ചു. വിശിഷ്യ രാജ്യത്തിന്റെ കിഴക്കന്‍ പ്രദേശങ്ങളായ ബംഗാള്‍, ബീഹാര്‍, ഒറീസ, അസം, തിബത്ത് എന്നിവിടങ്ങളില്‍ ഇവര്‍ക്ക് കൂടുതല്‍ കീര്‍ത്തിയും ഫലസിദ്ധിയും ഉണ്ടായി. ഇവരില്‍ ഏറ്റവും പ്രമുഖനായിത്തീര്‍ന്ന സര്‍ഹപായെക്കൂടാതെ ലുയിപാ, കാന്‍ഹപാ, ജാലന്ധര്‍പാ, ശബര്‍പാ, മീനപാ എന്നിവരും പ്രസിദ്ധരായ സിദ്ധന്മാരാണ്. പഞ്ചാബ് മുതല്‍ തമിഴ്‌നാട് വരെ നീണ്ട ഒരു പരമ്പരയായിത്തീര്‍ന്നു സിദ്ധന്മാര്‍.

സിദ്ധന്മാര്‍ ഓരോ പ്രദേശത്തെയും ജനഭാഷയില്‍ത്തന്നെ ഗ്രന്ഥങ്ങള്‍ രചിക്കുകയും ജാതിപരമായ ഉച്ചനീചഭാവത്തെ പരിപൂര്‍ണമായി നിരാകരിക്കുകയും ചെയ്തു. സിദ്ധന്മാരെ സംബന്ധിച്ച ചില വസ്തുതകള്‍ പ്രത്യേകം പ്രസ്താവയോഗ്യമാണ്.

* ജാതിയില്‍ കുറഞ്ഞവര്‍ എന്ന് പറയപ്പെട്ടിരുന്നവരുമായുള്ള ഇവരുടെ ബന്ധവും അടുപ്പവും അദ്ഭുതാവഹമാണ്. ദളിതരും ശൂദ്രരും എന്ന് പറയപ്പെടുന്നവരുമായിട്ടായിരുന്നു ഇവരുടെ ഉറ്റ ബന്ധം.

* സിദ്ധന്മാര്‍ ശ്മശാനസാധന (ചില പ്രത്യേക മാസങ്ങളില്‍ രാത്രി സമയത്ത് ഏതെങ്കിലും മൃതശരീരത്തിന്റെ മാറില്‍ കയറിയിരുന്നുകൊണ്ട് മന്ത്രസിദ്ധി വരുത്തുന്ന ഒരു താന്ത്രികവിധി) ചെയ്യുന്നവരാണ്. സിദ്ധന്മാരുടെ ജീവിതത്തില്‍ സൗമ്യസുന്ദരമായ ഒരു ഉന്മത്തത ഉണ്ട്.

* ബ്രാഹ്മണരുടെയും ശ്രമണന്മാരുടെയും (ബുദ്ധസന്യാസിമാര്‍) സങ്കുചിത വൈജാത്യമനോഭാവത്തോടും സംസ്‌കൃതഭാഷയോടും ആയിരുന്നു സിദ്ധന്മാരുടെ നിരന്തരമായ സംഘര്‍ഷം.

* അവര്‍ ഈശ്വരനില്‍ വിശ്വസിക്കുന്നുണ്ടെങ്കിലും വേദശാസ്ത്രങ്ങള്‍ പഠിക്കുന്നില്ല, മന്ത്രം ചൊല്ലുന്നില്ല. എന്നാല്‍ കവിതകള്‍ ചൊല്ലുകയും ശ്രുതിമധുരധ്വനികളുപയോഗിച്ച് സന്ദേശം പകര്‍ന്നു നല്‍കുകയും ചെയ്യുന്നു.

ചൗരാസീ സിദ്ധന്മാരുടെ ഈ പ്രക്ഷോഭം ബുദ്ധസന്യാസിമാരുടെയും ബ്രാഹ്മണരുടെയും സങ്കുചിതത്വങ്ങളോട് ഏറ്റുമുട്ടിക്കൊണ്ടിരുന്ന ചൈതന്യ-സന്യാസി-സമൂഹത്തിന്റെ വിസ്മയകരമായ മുന്നേറ്റമാണ്. അക്കാലത്തെ സാമൂഹിക ചുറ്റുപാടുകളില്‍ നിന്നുതന്നെയാണ് സിദ്ധന്മാരുടെ ഉദ്ഭവം. ഇവര്‍ ജാതിപരമായ ഉച്ചനീചത്വങ്ങളെ അംഗീകരിച്ചിരുന്നില്ല.

ഈ ആചാര്യന്മാര്‍ (സിദ്ധന്മാര്‍) സഹജാവസ്ഥ പ്രാപിക്കുമ്പോള്‍ അനുഭവവേദ്യമാകുന്ന ഒരു മഹാസുഖത്തേക്കുറിച്ച് പറയുന്നു. യോഗസാധനയിലൂടെ സഹജാവസ്ഥയില്‍ എത്തിച്ചേരുന്ന സാധകനെയാണ് ‘അവധൂതന്‍’ എന്ന് വിളിക്കുന്നത്. ഭൂസുകപാദ് സഹജാനന്ദലീലയിലൂടെയാണ് സ്വയം ആ മഹാസുഖത്തെ സാക്ഷാത്കരിക്കുന്നത്.

”ഭൂസുക ഭനയി മയി ബുജ്ജി അകേലേം

സഹജാനന്ദ് മഹാസുഖ് ലീലേം” – ‘കബീര്‍’-ഹസാരി പ്രസാദ് ദ്വിവേദി (പേജ് 32).

ബാഹ്യാനുഷ്ഠാനങ്ങളിലൊന്നും ഇവര്‍ക്ക് വിശ്വാസം ഉണ്ടായിരുന്നില്ല. ബ്രാഹ്മണര്‍, യാഗം നടത്തുന്നവര്‍, ദണ്ഡ് ധരിക്കുന്നവര്‍, ജടാധാരികള്‍ എന്നിവരെയൊക്കെ ഇവര്‍ പരിഹസിച്ചിരുന്നു. പൂജയിലും അര്‍ച്ചനയിലും ഒന്നും വിശ്വസിച്ചിരുന്നില്ല. ധ്യാനത്തിലൂടെ, പൂജയിലൂടെ, ധര്‍മശാസ്ത്രപാരായണത്തിലൂടെ മോക്ഷം എങ്ങനെ കിട്ടും എന്നാണ് അവരുടെ ചോദ്യം.

”മോഖ് കി ലബ്ഭയീ

ജ്ഞാന് പവിഠാ

കിന്തഹ് കിജ്ജയി കിന്തഹ് ണിവേജ്ജം

കിന്തഹ് കിജ്ജയി കിന്തഹ്

സേവ്വം” (കബീര്‍-പേജ് 33)

(രാഷ്‌ട്രീയ സ്വയംസേവക സംഘം സഹസര്‍കാര്യവാഹ് ഡോ. കൃഷ്ണഗോപാല്‍ രചിച്ച നവോത്ഥാന ഭരതം, നായകരും പ്രസ്ഥാനങ്ങളും എന്ന പുസ്തകത്തില്‍നിന്ന്)

(തുടരും)

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.