Thursday, August 13, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Wayanad

കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നീക്കം പൊളിക്കാന്‍ സിപിഎം നീക്കം

ജന്മഭൂമി ഓണ്‍ലൈന്‍byജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 10:05 pm IST
inWayanad

കല്‍പ്പറ്റ: എസ്ചീറ്റ് & ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം സര്‍ക്കാരിലേക്ക് വന്നു ചേരേണ്ട കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റ് ഏറ്റെടുക്കാനുള്ള സര്‍ക്കാര്‍ നടപടികള്‍ പുരോഗമിച്ചുകൊണ്ടിരിക്കെ,  കൈവശക്കാരനെ സഹായിക്കാന്‍ സി പി എം നീക്കം. അവിവാഹിതനും അവകാശികളില്ലാതെയും കഴിഞ്ഞിരുന്ന എഡ്‌വിന്‍ ജുബര്‍ട്ട് വാനിംഗന്‍ എന്ന വിദേശ പൗരന്റെ ഉടമസ്ഥതയിലായിരുന്നു തോട്ടം. നിത്യഹരിത വനത്തിനു സമാനമാം വിധം വന്‍മരങ്ങളും ജൈവ വൈവിധ്യങ്ങളും നിറഞ്ഞ കാട്ടിക്കുളത്തെ 246 ഏക്രയോളംവരുന്ന ആലത്തൂര്‍ എസ്റ്റേറ്റ്.ഉടമ  2013 മാര്‍ച്ച് 11 ന് 95-ാം വയസ്സില്‍ മരണപ്പെട്ടു. അദ്ദേഹത്തിന് ഭാര്യയോ, മക്കളോ മറ്റ് അനന്തരാവകാശികളോ ഇല്ലാത്തതുമായ സാഹചര്യത്തില്‍ എസ്ചീറ്റ് & ഫോര്‍ഫീച്ചര്‍ ആക്ട് പ്രകാരം ഈ എസ്റ്റേറ്റ്‌സ്വമേധയാ സര്‍ക്കാരിലേക്ക്‌വന്നു ചേരേണ്ടതാണ്. അതനുസരിച്ച് നവംബര്‍ ആറു 2013 ലെ ലാന്റ ബോര്‍ഡ് സെക്രട്ടറിയുടെ കത്തിന്റെ അടിസ്ഥാനത്തില്‍ എസ്റ്റേറ്റ് സര്‍ക്കാരിലേക്ക് ഏറ്റെടുക്കുന്നതിനുള്ള സത്വര നടപടി സ്വീകരിച്ച് റിപ്പോര്‍ട്ട് ലഭ്യമാക്കാന്‍ നിര്‍ദ്ദേശിച്ച് 30ഡിസംബര്‍2013 ന് റവന്യൂ പ്രിന്‍സിപ്പല്‍സെക്രട്ടറിക്ക് ലാന്റ ് റവന്യൂകമ്മീഷണര്‍ രേഖാമുലം ഉത്തരവു നല്‍കുകയും ചെയ്തു. എന്നാല്‍ വാനിങ്കന്‍ സായിപ്പ് തന്നെ ദെത്തടുക്കുകയും പിന്നീട് ദത്തുപുത്രനായ തനിക്ക് എസ്റ്റേറ്റ് ദാനധാരപ്രകാരം രജിസ്റ്റര്‍ചെയ്തു നല്‍കുകയും ചെയ്തിട്ടുെന്നവകാശപ്പെട്ട് കര്‍ണ്ണാടക സ്വദേശിയായ മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ എന്ന വ്യക്തി രംഗത്തു വന്നു. അദ്ദേഹം എസ്റ്റേറ്റിന്റെ മാനേജ്‌മെന്റ  സ്വമേധയാ കയ്യടക്കുകയും ചെയ്തതോടെ ഏറ്റെടുക്കല്‍ നടപടി മന്ദഗതിയിലായി.പിന്നീട് വാനിങ്കന്‍ സായിപ്പ് അതീവ ശ്രദ്ധയോടെ പരിപാലിച്ചും, സംരക്ഷിച്ചുവരുന്ന നൂറ്റാണ്ടുകള്‍ പഴക്കമുള്ള വന്‍ വൃക്ഷങ്ങള്‍ ഉദേ്യാഗസ്ഥ രാഷ്‌ട്രീയ ഒത്താശയോടെ ഈശ്വര്‍  2006-2015 കാലഘട്ടങ്ങളില്‍ വെട്ടിമുറിച്ച്‌വില്‍ക്കുകയും ചെയ്തു. ഈശ്വറിനെ വാനിങ്കന്‍ സായിപ്പ് ദത്തെടുത്തെന്നും, എസ്റ്റേറ്റ്എഴുതിക്കൊടുത്തിട്ടുെന്നും പറയുന്ന അവകാശ രേഖകള്‍ സാധ്യതയില്ലാത്തതാണെന്നും കണ്ടത്തിയിട്ടുപോലും മരം മുറി തടയാനോ എസ്റ്റേറ്റ് ഏറ്റെടുക്കാനോ ബന്ധപ്പെട്ടഅധികൃതര്‍ താല്‍പര്യം കാണിച്ചില്ല. അങ്ങിനെ ഈശ്വര്‍ അനധികൃതമായി കൈവശംവെച്ചുവരുന്ന സര്‍ക്കാരിലേക്ക് നിക്ഷിപ്തമാവേണ്ട എസ്റ്റേറ്റിലെ അവശേഷിക്കുന്ന വീട്ടിഉള്‍പ്പെടെ വിലപിടിപ്പുള്ള മരങ്ങള്‍ കൂടി മുറിച്ചു വില്‍ക്കാനുള്ള ശ്രമം നടന്നു.എല്ലാ വീട്ടിമരങ്ങള്‍ക്കും തകിടില്‍ നമ്പറിട്ട് മരത്തില്‍ ആണിയടിച്ചത് ശ്രദ്ധയില്‍പ്പെട്ടപ്പോള്‍ കാട്ടിക്കുളത്തെ പൊതുപ്രവര്‍ത്തകനായ ബെന്നി വര്‍ഗ്ഗീസ് പൂത്തറയിലും,ജില്ലയിലെ പരിസ്ഥിതി സംഘടനയും, ജില്ലാ കലക്ടര്‍, സബ്ബ് കലക്ടര്‍, റവന്യു പ്രിന്‍സിപ്പല്‍സെക്രട്ടറി എന്നിവര്‍ക്ക് മരംമുറി തടയണമെന്നും 2013 ലെ റവന്യൂപ്രിന്‍സിപ്പല്‍ സെക്രട്ടറിയുടെ ഉത്തരവനുസരിച്ച് എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നും ആവശ്യപ്പെട്ട്‌നല്‍കിയ ഹര്‍ജികളുടെ ഫലമായി ഏറ്റെടുക്കല്‍ നടപടി ഊര്‍ജ്ജിതമാക്കി.ഈ ഘട്ടത്തിലാണ് സര്‍ക്കാര്‍ ഏറ്റെടുത്താല്‍ എസ്റ്റേറ്റിലെ തൊഴിലാളികള്‍ക്ക് തൊഴിലില്ലാതായിത്തീരുമെന്ന ഭീതി തൊഴിലാളികളില്‍ സൃഷ്ടിച്ച് , തൊഴിലാളികളെ മുന്‍ നിര്‍ത്തിക്കൊണ്ട് ഏറ്റെടുക്കല്‍ നടപടി തടഞ്ഞ് അനധികൃത കൈവശക്കാരനായ ഈശ്വറിനെ സഹായിക്കല്‍ എല്ലാം ശരിയാവും. പരിസ്ഥിതിയും സംരക്ഷിക്കും എന്ന്‌വാഗ്ദാനം ചെയ്ത് അധികാരത്തില്‍വന്ന ഇടതുമുന്നണിയിലെ പ്രമുഖ രാഷ്‌ട്രീയ കക്ഷിതന്നെ രംഗത്ത് എത്തിയിരിക്കുന്നത്.തൊഴില്‍ സംരക്ഷണവും വാനിങ്കന്‍ സായിപ്പ് പരിപാലിച്ചുവന്നിരുന്ന അമൂല്യമായവൃക്ഷ ജൈവവൈവിധ്യ സംരക്ഷണവും ഉറപ്പാക്കി എസ്റ്റേറ്റ് സര്‍ക്കാര്‍ ഏറ്റെടുക്കണം എന്ന നിലപാട് എടുക്കേണ്ടതിനുപകരം തൊഴിലാളി പ്രശ്‌നം ഉന്നയിച്ച് എസ്റ്റേറ്റ്ഏറ്റെടുക്കല്‍ തടസ്സപ്പെടുത്താന്‍ ശ്രമിക്കുന്നവരുടെ ഉദ്ദേശം തൊഴിലാളി ക്ഷേമമെന്നുംമറ്റു ചില സ്വാര്‍ത്ഥ താല്‍പര്യങ്ങളാണെന്നും പരിസ്ഥിതി സംഘടനകള്‍ പറയുന്നു.മാത്രമുമല്ല സര്‍ക്കാര്‍ ഏറ്റെടുത്തിട്ടാണോ ചേമ്പ്ര എസ്റ്റേറ്റിലെ തൊഴിലാളികള്‍ മാസങ്ങളായി തൊഴിലും, കൂലിയുമില്ലാതെ ദുരിതത്തിലായത് എന്നും പരിസ്ഥിതി സംഘടനകള്‍ ചോദിക്കുന്നു. സര്‍ക്കാര്‍ ഏറ്റെടുത്തില്ലെങ്കിലും ചേമ്പ്ര എസ്റ്റേറ്റിന്റെ ഗതി തന്നെയാണ്ആലത്തൂര്‍ എസ്റ്റേറ്റിന്റെ കാര്യത്തിലും സംഭവിക്കാനിരിക്കുന്നത്.കോടിക്കണക്കിനു രൂപ വിലപിടിപ്പുള്ള കാട്ടിക്കുളം ആലത്തൂര്‍ എസ്റ്റേറ്റിലെ അവശേഷിക്കുന്ന വന്‍മരങ്ങള്‍ കൂടി മുറിച്ച് വിറ്റ് കാശാക്കി കഴിഞ്ഞാല്‍ എസ്റ്റേറ്റ് മറിച്ചുവില്‍ക്കുകയോ ഉപേക്ഷിക്കുകയോ ചെയ്ത് മൈക്കിള്‍ ഫ്‌ളോയിഡ് ഈശ്വര്‍ സ്ഥലം വിടുമെന്ന കാര്യത്തില്‍ യാതൊരു തര്‍ക്കവുമില്ല.എല്ലാറ്റിനുമുപരി പ്രശ്‌നത്തിന്റെ പേരില്‍ എസ്റ്റേറ്റ് ഏറ്റെടുക്കല്‍ നടപടി സര്‍ക്കാര്‍ഉപേക്ഷിച്ച നെല്ലിയാമ്പതിയിലെയും, ഹാരിസന്റെയും ഉള്‍പ്പെടെ കേരളത്തില്‍ അനധികൃതമായി സ്വകാര്യവ്യക്തികളും, അവകാശികളും കയ്യടക്കി വെച്ചുവരുന്ന 5 ലക്ഷംഏക്കറോളം ഭൂമി ഏറ്റെടുക്കുന്ന നടപടികളുടെ കാര്യത്തിലും ഇത് പ്രതികൂലമായി ബാധിക്കും.

Share
Tweet
SendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

വിഴിഞ്ഞം തുറമുഖം; ചരക്ക് നീക്കത്തിന് ഓഗസ്റ്റ് 18ന് തുടക്കമാകും, മുണ്ടക്കൈ, ചൂരൽമല ദുരന്തബാധിതർക്ക് അധിക ധനസഹായം: മുഖ്യമന്ത്രി

Kerala

മാര്‍ക്‌സിസത്തെ തിരുത്താന്‍ ശ്രമിച്ച ഡോ. എം.പി. പരമേശ്വരന്‍

India

ചെങ്കോട്ട സ്ഫോടനം: പിന്നിൽ പ്രവർത്തിച്ചത് അൽ ക്വയ്ദയുടെ ഉപസംഘടന, സംഘടന അഫ്ഗാനിസ്ഥാനിൽ സജീവം

Hockey

ലാ ലിഗ 15ന് തുടങ്ങും; യൂറോപ്പ് വീണ്ടും ഫുട്‌ബോള്‍ ആരവത്തിലേക്ക്

Cricket

രോഹന്‍ കുന്നുമ്മല്‍ കാലിക്കറ്റ് ഗ്ലോബ്സ്റ്റാര്‍സ് ക്യാപ്റ്റനായി തുടരും

പുതിയ വാര്‍ത്തകള്‍

ലയണല്‍ മെസി വിരമിക്കുന്നു?

കുടുംബശ്രീയില്‍ ഗുരുതര ക്രമക്കേടുകള്‍; പദ്ധതികളുടെ ആനുകൂല്യങ്ങളും ദുരുപയോഗം ചെയ്യുന്നു, അന്വേഷണം വേണമെന്ന് ആവശ്യം

മുന്‍ രാഷ്ട്രപതി രാംനാഥ് കോവിന്ദിന്റെ ആത്മകഥ 'ട്രയംഫ് ഓഫ് ദി ഇന്ത്യന്‍ റിപ്പബ്ലിക്: മൈ ലൈഫ്, മൈ സ്ട്രഗിള്‍സ്' പ്രധാനമന്ത്രി നരേന്ദ്ര മോദി പ്രകാശനം ചെയ്യുന്നു. സവിത കോവിന്ദ്, രാംനാഥ് കോവിന്ദ്, ലോക്സഭാ സ്പീക്കര്‍ ഓം ബിര്‍ള എന്നിവര്‍ സമീപം

കുറുക്കുവഴികള്‍ ഒഴിവാക്കണം; ആത്മകഥകള്‍ വായിക്കണം: പ്രധാനമന്ത്രി

പിഒകെയില്‍ പാക് വിരുദ്ധ പ്രതിഷേധം കത്തുന്നു, വെടിവെപ്പിനെതിരെ വിമര്‍ശനവുമായി ഭാരതം

കാവേരി നദീജല തർക്കം; കർണാടകയിൽ ബന്ദ്, സംസ്ഥാനമൊട്ടാകെ സുരക്ഷ ശക്തമാക്കി, സ്കൂളുകളും ബാങ്കുകളും തുറന്നു

നമാമി രാമം 27: മേഘനാദം, ബാണവര്‍ഷം

രാമസ്പര്‍ശം 27: വിഭീഷണന്‍ ധര്‍മ്മപക്ഷത്ത്

നാരദസ്തുതി

ചിത്രരാമായണം 27: നാരദസ്തുതി

പത്താം ക്ലാസ് വിദ്യാർത്ഥിനിയെ കുളിമുറിയിൽ മരിച്ച നിലയിൽ കണ്ടെത്തി

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികാഘോഷങ്ങളുടെ ഭാഗമായി ദല്‍ഹിയില്‍ പാര്‍ലമെന്റ് അംഗങ്ങളും ജനപ്രതിനിധികളും പങ്കെടുത്ത ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി ഉപരാഷ്ട്രപതി
സി.പി. രാധാകൃഷ്ണന്‍ ഫ്‌ലാഗ് ഓഫ് ചെയ്യുന്നു

വന്ദേമാതരത്തിന്റെ 150-ാം വാര്‍ഷികം; ഇന്ദ്രപ്രസ്ഥത്തില്‍ ഹര്‍ ഘര്‍ തിരംഗ ബൈക്ക് റാലി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.