Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തവര്‍ക്ക് കൈവശരേഖ നല്‍കി; ആറ് മാസം കഴിഞ്ഞിട്ടും ഭൂമി ഇല്ല

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:17 pm IST
in Special Article

മുത്തങ്ങ സമരത്തില്‍ പങ്കെടുത്തതില്‍ 284 കുടുംബങ്ങള്‍ ഭൂമിക്ക് അര്‍ഹരാണെന്ന് സര്‍ക്കാര്‍ കണ്ടെത്തിയതാണ്. ഇതില്‍ 24 കുടുംബങ്ങള്‍ക്ക് കൈവശരേഖ നല്‍കി ആറ് മാസം കഴിഞ്ഞിട്ടും ഭൂമി കാണിച്ചുകൊടുത്തില്ലന്ന് സി.കെ. ജാനു.2001ല്‍ രൂപീകരിച്ചതു മുതല്‍ ആദിവാസി ഗോത്രമഹാസഭയുടെ കോ ഓര്‍ഡിനേറ്ററായി പ്രവര്‍ത്തിക്കുന്ന എം. ഗീതാനന്ദനെ തീര്‍ത്തും തള്ളി അധ്യക്ഷ സി.കെ. ജാനു.

ദലിത് വിഭാഗത്തില്‍നിന്നുള്ള ഗീതാനന്ദന്‍ ഗോത്രമഹാസഭയില്‍ അംഗമല്ലെന്നും സംഘടനയുടെ പ്രസീഡിയം സമ്മേളനം വിളിച്ചുചേര്‍ക്കാന്‍ അദ്ദേഹത്തിനു അവകാശമില്ലെന്നും ജാനു തുറന്നടിച്ചു. മുത്തങ്ങ ദിനമായ ഫെബ്രുവരി 19ന് വയനാട്ടില്‍ വിളിച്ചുകൂട്ടുന്ന ഗോത്രമഹാസഭ രണ്ടാമത് പ്രസീഡിയം സമ്മേളനത്തില്‍ ജാനുവിനെ അധ്യക്ഷ പദവിയില്‍നിന്നു നീക്കാന്‍ ഗീതാനന്ദനും കൂട്ടരും പദ്ധതിയിടുന്നതിനിടെയാണ് ജാനുവിന്റെ പ്രതികരണം. സംഘ് പരിവാര്‍ ക്യാമ്പ് വിടണമെന്ന് പ്രസീഡിയം സമ്മേളനം ജാനുവിനോട് ആവശ്യപ്പെടുമെന്നും അവര്‍ ഇതിനു തയാറായില്ലെങ്കില്‍ ഗോത്രമഹാസഭയുടെ അധ്യക്ഷസ്ഥാനത്തുനിന്ന് നീക്കുമെന്നും ഗീതാനന്ദന്‍ ഈയിടെ പ്രസ്താവിച്ചിരുന്നു.

ആദിവാസികളുടെ വായ്‌പ കുടിശിക എഴുതിത്തള്ളിയതടക്കം പദ്ധതികളില്‍ പട്ടികവര്‍ഗ ക്ഷേമ വകുപ്പ് മുന്‍ മന്ത്രി പി.കെ. ജയലക്ഷ്മി സ്വജനപക്ഷപാതം കാട്ടിയെന്ന ആരോപണം ഉന്നതതല അന്വേഷണത്തിനു വിധേയമാക്കണമെന്ന് ഗോത്രമഹാസഭ അധ്യക്ഷ സി.കെ. ജാനു ആവശ്യപ്പെട്ടു. സര്‍ക്കാര്‍ ആദിവാസികള്‍ക്കായി പ്രഖ്യാപിച്ച കടാശ്വാസ പദ്ധതി മന്ത്രിയുടെ ബന്ധുക്കള്‍ക്ക് നിഷിദ്ധമല്ല. എന്നാല്‍ മന്ത്രിബന്ധുക്കള്‍ക്ക് അര്‍ഹതയില്ലാത്ത പരിഗണന ലഭിച്ചോ എന്ന് പരിശോധിക്കണം.

ഗോത്രമഹാസഭയ്‌ക്ക് നിലവില്‍ കോ ഓര്‍ഡിനേറ്റര്‍ ഇല്ലെന്ന് ജാനു പറഞ്ഞു. രണ്ട് മാസം മുമ്പ് ബത്തേരിയില്‍ നടന്ന സമ്മേളനം കോ ഓര്‍ഡിനേറ്റര്‍ പദവി നീക്കം ചെയ്തതാണ്. താന്‍ അധ്യക്ഷയും ബിജു കാക്കത്തോട് ജനറല്‍ സെക്രട്ടറിയുമായ 51 അഗം കമ്മിറ്റിയാണ് ബത്തേരി സമ്മേളനത്തില്‍ രൂപീകരിച്ചത്. ആദിവാസിയല്ലാത്ത ഗീതാനന്ദന്‍ ഗോത്രമഹാസഭയില്‍ അംഗമല്ല. ഇങ്ങനെയുള്ള ഒരാളെ സംഘടനാതീരുമാനങ്ങള്‍ അറിയിക്കേണ്ട കാര്യവുമില്ല. രാഷ്‌ട്രീയത്തിനു അതീതമായി പ്രവര്‍ത്തിക്കുന്ന പ്രസ്ഥാനമാണ് ഗോത്രമഹാസഭ.

വിവിധ രാഷ്‌ട്രീയ പാര്‍ട്ടികളുമായി സഹകരിച്ചു പ്രവര്‍ത്തിക്കുന്നവര്‍ സംഘടനയിലുണ്ട്. എന്നിരിക്കെ താന്‍ പ്രസിഡന്റായ ജനാധിപത്യ രാഷ്‌ട്രീയ സഭ എന്‍.ഡി.എയുടെ ഭാഗമായതോര്‍ത്ത് ഗീതാനന്ദന്‍ ഉള്‍പ്പെടെ ആരും ആശങ്കപ്പെടേണ്ട. ഗോത്രമഹാസഭയുടെ പേരില്‍ പ്രസ്താവനകള്‍ ഇറക്കുന്നതും വാര്‍ത്താസമ്മേളനങ്ങള്‍ നടത്തുന്നതും ഗീതാനന്ദനും അദ്ദേഹത്തിനൊപ്പമുള്ളവരും അവസാനിപ്പിക്കണം. ആദിവാസി വിഷയങ്ങള്‍ മുന്‍നിര്‍ത്തിയുള്ള പോരാട്ടങ്ങളില്‍ പട്ടികവര്‍ഗത്തില്‍പ്പെടാത്തവരുടെ പിന്തുണയും ഗോത്രമഹാസഭയ്‌ക്ക് ആവശ്യമുണ്ട്. പുറമേനിന്ന് ഗീതാനന്ദന്‍ പിന്തുണ നല്‍കിയാലും സ്വീകരിക്കും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.