Wednesday, April 1, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Special Article

കേരളം ഇസ്ലാമിക ഭീകരതയുടെ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 9, 2017, 12:12 pm IST
in Special Article

സംസ്ഥാനം ഇസ്ലാമിക ഭീകരതയുടെ പിടിയില്‍ അമരുകയാണോയെന്ന് തോന്നുന്ന വിധത്തിലാണ് ഏറ്റവും ഒടുവിലായി മലപ്പുറം കളക്ടറേറ്റില്‍ ഉണ്ടായ സ്‌ഫോടനം തെളിയിക്കുന്നത്. കേരള പിറവി ദിനമായ നവംബര്‍ ഒന്നിന് സ്‌ഫോടനം നടന്നതിന് ഏന്തെങ്കിലുമൊരു തെളിവ് ഇതുവരെ ഉണ്ടാക്കാന്‍ പോലും അധികൃതര്‍ക്ക് കഴിഞ്ഞിട്ടില്ല.

സമാനമായ സംഭവങ്ങള്‍ എറാണാകുളം, കൊല്ലം കളക്ടറേറ്റിലും ഉണ്ടായിരുന്നു. അവ സംബന്ധിച്ച അന്വേഷണവും എവിടെയും എത്തിയിട്ടില്ല. ഒക്ടോബര്‍ 31ന് ഭോപ്പാലില്‍ ജയിലില്‍ നിന്നും വാര്‍ഡനെ കൊന്ന് രക്ഷപ്പെട്ട ഏഴു സിമി പ്രവര്‍ത്തകരെ പോലീസ് വെടിവെച്ചു കൊന്നപ്പോള്‍ അതിനെ എതിര്‍ക്കാനാണ് കേരളത്തിലെ ഭരണ കക്ഷിയായ സിപിഎം ശ്രമിച്ചത്.

നിരോധിത സംഘടനയായ സിമിയുടെ സാധാരണ പ്രവര്‍ത്തകരായിരുന്നില്ല ഇവരാരും, മറിച്ച് നിരവധി കേസുകളിലെ പ്രതികളും സമാനമായ രീതിയില്‍ ജയില്‍ വാര്‍ഡന്‍മാരെ വെടിവെച്ചു കൊന്ന് രക്ഷപ്പെടാന്‍ ശ്രമിച്ചവരായിരുന്നു പലരും. വെടിവെച്ചതിനെ കോണ്‍ഗ്രസും കമ്മ്യൂണിസ്റ്റും, ഒരു പോലെ എതിര്‍ക്കുകയുണ്ടായി. എന്നാല്‍ അവിടുത്തെ സംസ്ഥാന സര്‍ക്കാര്‍ ജ്യുഡീഷ്യല്‍ അന്വേഷണം പ്രഖ്യാപിച്ചതോടെ ഇവരുടെ കള്ളി വെളിച്ചതായി. പറഞുവരുന്നത്, ഇതിന് തൊട്ടു പിറ്റേ ദിവസമാണ് മലപ്പുറത്തെ കളക്ടറേറ്റില്‍ സ്‌ഫോടനം ഉണ്ടായത്.

ദാരുണ സംഭവങ്ങള്‍ ഉണ്ടായില്ലാ എന്ന് ന്യായീകരിക്കാനാണ് പലരും ശ്രമിച്ചത്. അതേസമയം ആന്ധ്രയിലെ ചിറ്റൂരിലും മൈസൂരിലും ഇതേ പോലുള്ള സ്‌ഫോടനങ്ങള്‍ ഉണ്ടായി. ഇത്തരം ഭീകരവാദ പ്രവര്‍ത്തനത്തെ ന്യായീകരിക്കുവാനും തലോടുവാനുമാണ് സിപിഎമ്മുകാര്‍ക്ക് താല്പര്യം.

ഇന്ത്യയുടെ മോചനം ഇസ്ലാമിലൂടെ എന്ന മുദ്രവാക്യം സിമിക്കാര്‍ ഉയര്‍ത്തിയത് ആരും മറന്നിട്ടില്ല. അതിനെ എതിര്‍ത്തവരെയെല്ലാം ഹൈന്ദവ വര്‍ഗീയവാദികളായി ചിത്രീകരിക്കുകയാണ് ഉണ്ടായത്. കഴിഞ്ഞ നിയമസഭാ തെരഞ്ഞെടുപ്പിലും അതിന് തൊട്ട് മുമ്പുണ്ടായ തെരഞ്ഞെടുപ്പിലും നിരോധിത ഇസ്ലാമിക സംഘടകളുടെ വോട്ട് വാങ്ങുവാന്‍ ഇടതു മുന്നണിക്ക് യാതൊരു മടിയും ഉണ്ടായില്ല.

സ്വാഭാവികമായും അവരുടെ പ്രവര്‍ത്തനത്തെ ഇടതുപക്ഷം ന്യായീകരിക്കുന്നതില്‍ തെറ്റില്ലല്ലോ. സിപിഎമ്മിന്റെ കോട്ടയെന്നറിയപ്പെടുന്ന കണ്ണൂര്‍ ജില്ലയിലെ കനക മലയില്‍ നിന്നും പരിശീലനം നടത്തുന്ന ഇസ്ലാമിക തീവ്രവാദികളെ സംസ്ഥാന പോലീസ് അറിയാതെ കേന്ദ്ര പോലീസ് അറസ്റ്റു ചെയ്തതും അടുത്തിടയാണല്ലോ. അതായത് കോണ്‍ഗ്രസ് ഭരണത്തില്‍ എന്ന പോലെ ഇടതു ഭരണത്തിലും ഇസ്ലാമിക തീവ്രവാദികള്‍ സംസ്ഥാനത്ത് തടിച്ചു കൊഴുക്കുകയാണ്.

കേന്ദ്ര സര്‍ക്കാര്‍ 500ന്റെയും 1000 ന്റെയും നോട്ടുകള്‍ പിന്‍വലിച്ച ബഹളത്തിനിടെ ഇതു മുങ്ങിപോകുമായിരിക്കാം എന്നാണ് ഇടതുപക്ഷം കരുതുന്നത്. ഇവരുടെ ഭരണത്തിന്റെ തണലില്‍ ഇസ്ലാം മതമൗലിക വാദികള്‍ അവരുടെ ശക്തി കേന്ദ്രങ്ങളില്‍ കരുത്ത് ആര്‍ജിച്ചു കൊണ്ടിരിക്കുകയാണ്. ഇക്കാര്യത്തില്‍ കേന്ദ്ര സര്‍ക്കാര്‍ അടിയന്തരമായി ശ്രദ്ധ പതിപ്പിച്ചില്ലെങ്കില്‍ കേരളം നീങ്ങുന്നത് അപാല്‍കരമായ സ്ഥിതി വിശേഷത്തിലേക്കാണ്.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

രഞ്ജിത് യുവനടിയെ പീഡിപ്പിക്കാന്‍ ശ്രമിച്ചത് കാരവനില്‍ വച്ച്, സുഹൃത്തുക്കള്‍ക്കൊപ്പം സഞ്ചരിക്കവെ അറസ്റ്റ്

Kerala

ഹരിയാനയിലെ സീറ്റിന് കോഴ: പ്രിയങ്കഗാന്ധിയുടെ പിഎ സദഫ് ഖാനും കെ.സി. വേണുഗോപാലിന്റെ പിഎ അനസ് അലിയും കൈക്കൂലി വാങ്ങി

Kerala

വനിതാ കമ്മീഷന്‍ അധ്യക്ഷയ്‌ക്ക് അശ്ലീല സന്ദേശങ്ങള്‍ അയച്ച യുവാവ് അറസ്റ്റില്‍

ഹരിയാനയിലെ കോണ്‍ഗ്രസ് നേതാവ് ഗൗരവ് കുമാര്‍ (ഇടത്ത്)
Kerala

സീറ്റ് കൊടുക്കാമെന്ന് മോഹിപ്പിച്ച് കോടികള്‍ വാങ്ങി, സീറ്റ് നല്‍കിയില്ല; പൊലീസ് കേസായതോടെ പ്രിയങ്കയും കെ.സി. വേണുഗോപാലും വിയര്‍ക്കുന്നു

Kerala

ബിജെപിയെപ്പോലെ ക്രിസ്ത്യാനികളെ അംഗീകരിച്ച രാഷ്‌ട്രീയ പാര്‍ട്ടി വേറെ ഇല്ല,എഫ്സിആര്‍എ ഭേദഗതിയില്‍ ആശങ്ക വേണ്ട- പി സി ജോര്‍ജ്

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

തിരഞ്ഞെടുപ്പിൽ മത്സരിക്കാൻ രാഷ്‌ട്രീയ പാരമ്പര്യം വേണമോ എന്ന ചോദ്യത്തിന് ഏറ്റുമാനൂരിലെ എന്‍ഡിഎ സ്ഥാനാര്‍ത്ഥി ആതിര ഡി നായരുടെ മറുപടി

മറയൂരില്‍ ജനവാസ മേഖലയില്‍ കാട്ടുപോത്തിന്റെ ആക്രമണത്തില്‍ 2 സ്ത്രീകള്‍ക്ക് പരിക്ക്

മായം ചേർത്ത ഇഞ്ചി-വെളുത്തുള്ളി പേസ്റ്റ് വിതരണം ; സംഘത്തലവൻ ഹസൽ അലി അറസ്റ്റിൽ

സംവിധായകന്‍ രഞ്ജിത്ത് പീഡന പരാതിയില്‍ അറസ്റ്റില്‍,പിടികൂടിയത് രാത്രി കാര്‍ തടഞ്ഞ് , അറസ്റ്റ് യുവനടിയുടെ പരാതിയില്‍

കളമശേരിയില്‍ യുവതിക്ക് നേരെ ലൈംഗിക അതിക്രമം നടത്തിയ പ്രതി പിടിയില്‍

തൃശൂര്‍ സീറ്റിനെച്ചൊല്ലി എം.ടി. രമേശിനെ പ്രകോപിപ്പിക്കാന്‍ ചെന്ന മാധ്യമങ്ങള്‍ക്ക് കണക്കിന് കിട്ടി; തൃശൂരില്‍ പത്മജ എന്തുകൊണ്ടും യോഗ്യയെന്ന് രമേശ്

പട്ടികജാതി/വർഗ്ഗ വിഭാഗങ്ങളിൽ വീടില്ലാത്തവർക്കെല്ലാം വീട്, എല്ലാ ഗോത്രജനങ്ങൾക്കും സർക്കാർ വക ഭൂമിയും പട്ടയവും:എൻഡിഎ

ബി. ഗോപാലകൃഷ്ണന്‍ ഉയര്‍ത്തിയ ഫ്ലെക്സ് ബോംബില്‍ കത്തി ഗുരുവായൂര്‍….ക്ഷേത്രനഗരിയായ ഗുരുവായൂര്‍ ഭരിച്ച 1977 മുതലുള്ള എംഎൽഎമാരുടെ പേരുകള്‍ പോസ്റ്ററില്‍

മാറ്റം ആഗ്രഹിക്കുന്ന കേരളത്തിന് മാറാനുള്ള സമയം, എല്‍ഡിഎഫും യുഡിഎഫും സംസ്ഥാനത്തിന്റെ സാമ്പത്തിക വളര്‍ച്ച തകര്‍ത്തു-നിതിന്‍ നബിന്‍,

ശബരിമല: സിബിഐ അന്വേഷണം നടത്തിക്കും, ഗുരുവായൂർ ഉൾപ്പെടെ ക്ഷേത്രങ്ങൾ സംരക്ഷിക്കും, ആരാധനാലയങ്ങൾ രാഷ്‌ട്രീയമുക്തമാക്കുമെന്ന് എൻഡിഎ

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.