Monday, April 20, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

നിറം വര്‍ധിപ്പിക്കാമെന്ന വ്യാജേന തട്ടിപ്പുനടത്തി സ്വര്‍ണ്ണം അപഹരിക്കുന്ന ബീഹാര്‍ സ്വദേശികള്‍ പിടിയില്‍

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Apr 8, 2017, 02:29 pm IST
in Malappuram

നിലമ്പൂര്‍: നിറം വര്‍ധിപ്പിക്കാമെന്ന വ്യാജേന തട്ടിപ്പുനടത്തി സ്വര്‍ണ്ണം അപഹരിക്കുന്ന മൂന്ന് ബീഹാര്‍ സ്വദേശികളെ പോലീസ് അറസ്റ്റ് ചെയ്തു. ബീഹാര്‍ അരാരിയ ആര്‍ എസിലെ മടയാരിദാമ സ്വദേശികളായ ശശികുമാര്‍ ഷാ(32), രൂപ് ലാല്‍ ഷാ (24), രവികുമാര്‍ ഷാ (22) എന്നിവരെയാണ് നിലമ്പൂര്‍ എസ്‌ഐ മനോജ് പറയട്ടയുടെ നേതൃത്വത്തില്‍ നിലമ്പൂര്‍ വീട്ടിക്കുത്ത് റോഡിലെ സ്വകാര്യ ലോഡ്ജില്‍ നിന്ന് അറസ്റ്റ് ചെയ്തത്. നിലമ്പൂര്‍, എടക്കര മേഖലകളില്‍ വീടുകളില്‍ കയറിയിറങ്ങി ആഭരണങ്ങളും പാത്രങ്ങളും ക്ലീന്‍ ചെയ്ത് നല്‍കാമെന്ന് വാഗ്ദാനം നല്‍കിയാണ് തട്ടിപ്പ് നടത്തിയിരുന്നത്. സ്ത്രീകളില്‍ നിന്നും സ്വര്‍ണ്ണാഭരണങ്ങള്‍ വാങ്ങി രാസവസ്തുക്കള്‍ ചേര്‍ത്ത് നിറം വെപ്പിക്കുമ്പോള്‍ സ്വര്‍ണ്ണത്തിന്റെ തൂക്കത്തില്‍ കുറവ് വരുന്നത് ശ്രദ്ധയില്‍പ്പെട്ടതിനെ തുടര്‍ന്ന് നിലമ്പൂര്‍, എടക്കര, വഴിക്കടവ്, പോത്തുകല്ല് പോലീസ് സ്‌റ്റേഷനുകളില്‍ ധാരാളം പരാതികള്‍ ലഭിച്ചു. ഇതേ തുടര്‍ന്ന് പോലീസ് പ്രത്യേക സംഘം രൂപീകരിച്ച് അന്വേഷണം ആരംഭിച്ചു. പരാതിക്കാരെ വിളിച്ചുവരുത്തി ഇവരെ തിരിച്ചറിഞ്ഞ ശേഷമാണ് അറസ്റ്റ് ചെയ്തത്. അകമ്പാടം സ്വദേശിയായ യുവതിയില്‍ നിന്നും ഒന്നേമുക്കാല്‍ പവനും, പോത്തുകല്ല് കാവുംപാടം സ്വദേശിനിയില്‍ നിന്ന് 40 ഗ്രാം തൂക്കമുള്ള മൂന്ന് ആഭരണത്തില്‍ നിന്നായി 11 ഗ്രാമും, മമ്പാട് പുളിക്കലോടി സ്വദേശിനിയില്‍നിന്നും 45 ഗ്രാം തൂക്കമുള്ള ആഭരണങ്ങളില്‍ നിന്നായി 11 ഗ്രാമും വടപുറം സ്വദേശിനിയില്‍നിന്നും 20 ഗ്രാം സ്വര്‍ണമാലയില്‍ നിന്നും അഞ്ച് ഗ്രാമും ഇവര്‍ തട്ടിയെടുത്തിരുന്നു.

ലോഡ്ജില്‍ നടത്തിയ പരിശോധനയില്‍നിന്നും തട്ടിപ്പിനായി ഉപയോഗിക്കുന്ന വിവിധ ആസിഡുകള്‍, മഞ്ഞള്‍പൊടി, കസ്തൂരിമഞ്ഞള്‍, ഉറൂഞ്ചിക്കായ, തീ കത്തിക്കുന്നതിനാവശ്യമായ രാസവസ്തുക്കള്‍, പാത്രങ്ങള്‍ എന്നിവയും എടിഎം കാര്‍ഡ്, ബാങ്ക് പാസ്ബുക്ക്, മൊബൈല്‍ഫോണുകള്‍ എന്നിവയും കണ്ടെടുത്തു. സമാനമായ രീതിയില്‍ തട്ടിപ്പു നടത്തുന്ന സംഘങ്ങള്‍ കോഴിക്കോട്, പട്ടാമ്പി, പാലക്കാട്, പെരിന്തല്‍മണ്ണ എന്നിവിടങ്ങളിലേക്ക് കോയമ്പത്തൂരുള്ള കേന്ദ്രങ്ങളില്‍ നിന്ന് എത്തുന്നുണ്ട്. കഴിഞ്ഞ ദിവസം സംഘത്തില്‍പ്പെട്ട രണ്ടുപേരെ മുക്കം പോലീസ് അറസ്റ്റ് ചെയ്തിരുന്നു.

ആഭരണങ്ങള്‍ രാസവസ്തുവില്‍ മുക്കി ചൂടാക്കി നിറം വപ്പിച്ച് കസ്തൂരിമഞ്ഞള്‍ പുരട്ടി തിരിച്ചു നല്‍കും. ഒരുമണിക്കൂര്‍ ഫാനിനടിയില്‍ വച്ച് ഉണങ്ങിയ ശേഷം ഉപയോഗിച്ചാന്‍ നിര്‍ദ്ദേശിച്ച് സംഘം മടങ്ങും. ഒരുമണിക്കൂര്‍ കഴിഞ്ഞ് ആഭരണം എടുത്തുനോക്കുമ്പോളാണ് പലരും തട്ടിപ്പു നടന്നതായി അറിയുന്നത്. പ്രതികളെ നിലമ്പൂര്‍ കോടതിയില്‍ ഹാജരാക്കി റിമാന്റ് ചെയ്തു. നിലമ്പൂര്‍ സിഐ, എസ്‌ഐ എന്നിവര്‍ക്കു പുറമെ എഎസ്‌ഐ രാധാകൃഷ്ണന്‍, എം.അസൈനാര്‍, സിപിഒമാരായ എന്‍.പി.സുനില്‍, ഇ.ജി.പ്രദീപ്, സലീല്‍ ബാബു, ഷമീന, പൊന്നച്ചന്‍ തുടങ്ങിയവരും അന്വേഷണ സംഘത്തിലുണ്ടായിരുന്നു.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ടിസിഎസിൽ വീണ്ടും വെളിപ്പെടുത്തല്‍; അഞ്ച് സഹപ്രവർത്തകർ മാസങ്ങളോളം ലൈംഗികമായും മാനസികമായും പീഡിപ്പിച്ചതായി പരാതി

India

‘വിജയ് പള്ളിയുടെ അകത്ത് ഫോട്ടോ എടുത്താലൊന്നും ക്രിസ്ത്യാനികൾ വീഴില്ല, അത് യൂദാസിന്റെ അന്ത്യ ചുംബനം’; വിമർശനവുമായി ഡിഎംകെ

Business

അക്ഷയ തൃതീയ: സംസ്ഥാന‍ത്ത് വൻ സ്വർണ്ണ വില്പന, നിരക്കുകളിൽ ഇന്ന് കുറവ്

Kerala

തൃശൂർ പൂരത്തിന് കൊടിയേറി; നഗരം പുരാവേശത്തിൽ, തിരുവമ്പാടിയില്‍ ദേശക്കാരും പാറമേക്കാവിൽ ഭഗവതിയെ സാക്ഷിയാക്കിയും കൊടി ഉയർത്തി

India

ഇഡ്ഡലിയും വടയും കഴിച്ച് ഭക്ഷ്യവിഷബാധ; സ്വകാര്യ കമ്പനിയിലെ 97 ജീവനക്കാർ ആശുപത്രിയിൽ

പുതിയ വാര്‍ത്തകള്‍

രണ്ടാമത്തെ കുഞ്ഞിന് ജന്മം നൽകാൻ പോകുന്നു: സന്തോഷവാർത്തയുമായി ദീപികയും രൺവീറും

ഇറാൻ നിയന്ത്രണം അതിതീവ്രന്മാരായ ഐആർജിസിക്ക്, യു്ദ്ധവിരാമ പ്രതീക്ഷകൾ മങ്ങുന്നോ?

ചരിത്രം കുറിച്ച് ഷഫാലി വർമ്മ; 100 ടി20 മത്സരങ്ങൾ തികയ്‌ക്കുന്ന ഏറ്റവും പ്രായം കുറഞ്ഞ ഇന്ത്യൻ താരം

രേവന്ത് റെഡ്ഡിക്കു വേണ്ടി മാറ്റി വച്ചിരുന്ന ഐപിഎൽ സൗജന്യ ടിക്കറ്റുകൾ നടിയുടെ കൈകളിൽ; തെലങ്കാനയിൽ വിവാദം ചൂടുപിടിക്കുന്നു

മൂവാറ്റുപുഴയില്‍ ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി

വൈദ്യുതി: യോഗിയുടെ യുപിയിൽ ഇങ്ങനെയൊക്കെയാണ്, കൂടുതൽ അറിയാം…

കർമ്മരംഗത്തെ മുന്നേറ്റവും ധനസൗഭാഗ്യവും; നിങ്ങളുടെ ഇന്നത്തെ രാശിഫലം -അസ്ട്രോളജിക്കൽ ഇന്റലിജൻസിന്റെ സഹായത്തോടെ തയ്യാറാക്കിയത്

സോഷ്യല്‍മീഡിയ ചതിച്ചു; തിരക്കേറിയ റോഡിന് നടുവിൽ നിസ്കാരം; യുവാവ് അറസ്റ്റിൽ

ബസ് ജീവനക്കാരന് ക്രൂരമർദ്ദനം; ഫറോക്കിൽ സ്വകാര്യ ബസ്സുകളുടെ മിന്നൽ പണിമുടക്ക്

പാഡിൽ ഒളിപ്പിച്ച് സ്വർണ്ണ കടത്ത്, ദുബായിൽ വരുന്നത് ശരീരം വിൽക്കാൻ,:രേണു സുധിക്കെതിരെ കൂടുതൽ തെളിവുകൾ എന്ന് യൂട്യൂബർ ,

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.