Saturday, April 11, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kollam

നന്ദികേശന്മാര്‍ക്ക് ജീവന്‍ നല്‍കി ഐവര്‍കാല രാജേഷ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Mar 16, 2017, 03:15 pm IST
in Kollam

ജി.സുരേഷ്

കൊട്ടാരക്കര: ഉത്സവപറമ്പുകളില്‍ നന്ദികേശന്‍മാരെ ആറാടിച്ച് കരക്കാര്‍ ആര്‍പ്പുവിളിക്കുമ്പോള്‍ വ്രതവിശുദ്ധിയില്‍ നന്ദികേശന്‍മാരെ തടിയില്‍ പുനരുജ്ജീവിപ്പിക്കുകയാണ് ഐവര്‍കാല പുത്തനമ്പലം ചരുവ് തുണ്ടില്‍ വീട്ടില്‍ രാജേഷ്(39). എടുപ്പുകാളകള്‍ ഒറ്റ കാളയോ ഇരട്ട കാളയോ ആയിക്കോട്ടെ തലയുടെ പ്രൗഡിയിലാണ് കാളയെ വിലയിരുത്തുന്നത്. അതിനായി നീണ്ട തപസ് തന്നെ അത്യാവശ്യമാണ്.

ആദ്യമായി തലക്കൊത്ത തടി കണ്ടെത്തണം. ദേവവൃക്ഷങ്ങളായ കുമ്പിളും പാലയുമാണ് പ്രധാനമായും ഉപയോഗിക്കുന്നത്. ഈറാവും ഉപയോഗിക്കും. എന്നാല്‍ കൂടുതല്‍ എടുപ്പ് കിട്ടാന്‍ പലരും ഇപ്പോള്‍ മലേഷ്യന്‍തടികളും ഉപയോഗിക്കുന്നതായി രാജേഷ് പറയുന്നു. തടി മുറിക്കുന്ന ഘട്ടം മുതല്‍ വ്രതശുദ്ധിയും പൂജയും തുടങ്ങും. ഒറ്റത്തടിയില്‍ കൊത്തിയെടുത്തെങ്കില്‍ മാത്രമേ പൂര്‍ണത കൈവരൂ. ഒരു മുഖം കൊത്തിയെടുക്കാന്‍ ആഴ്ചകള്‍ തന്നെ വേണ്ടിവരും. ശാസ്താംകോട്ട മുതുപിലാക്കാട് ശ്രീ പാര്‍ത്ഥസാരഥി ക്ഷേത്രഭരണസമിതിയുടെ ആവശ്യപ്രകാരം ഏഴടിയിലധികം വലിപ്പമുള്ള നന്ദികേശന്റെ മുഖമൊരുക്കുന്ന തിരക്കിലാണിപ്പോള്‍ രാജേഷ്. ഇതൊരു തൊഴിലോ ശില്‍പ്പനിര്‍മ്മാണമോ അല്ല. വിശ്വാസത്തിന്റെ ഭാഗമായി വ്രതശുദ്ധിയോടെ ചെയ്യുന്ന പാരമ്പര്യമായി കിട്ടിയ ഒരു സിദ്ധിയാണ്. നിരവധി ഗ്രന്ഥങ്ങള്‍ വായിച്ചും ഗുരുമുഖത്ത് നിന്ന് കേട്ട് മനസിലാക്കിയും അതിനെ കൂടുതല്‍ മിനുക്കിയെടുക്കുയാണ് രാജേഷ് ചെയ്യുന്നത്.അതുകൊണ്ടുതന്നെ തടിയില്‍ കൊത്തിയെടുക്കുന്ന നന്ദികേശന് രാജേഷ് വിലയിടാറില്ല. വിശ്വാസികളോ ക്ഷേത്രഭാരവാഹികളോ ദക്ഷിണ നല്‍കിയാല്‍ സ്വീകരിക്കുമെന്ന് മാത്രം.

ശിവരാമന്‍ ആചാരിയുടെയും ലളിതാംബികയുടെയും മൂത്ത മകനായ രാജേഷിന് പാരമ്പര്യമായി പകര്‍ന്നുകിട്ടിയതാണ് തടിയിലെ ഈ ശില്‍പവൈഭവം. നന്ദികേശനെ(കാള) ഒറ്റത്തടിയില്‍ കൊത്തിയെടുക്കുന്നത് രാജേഷിന് ശരിക്കും ആവേശമാണ്. ഒരു സത്കര്‍മ്മം ചെയ്യുന്ന നിര്‍വൃതിയിലാണ് നന്ദികേശന്റെ ഓരോ മുഖവും പൂര്‍ത്തിയാക്കുക. ഇതിന് പെയിന്റിംഗ് നടത്താനും ഉടലൊരുക്കുവാനും പ്രത്യേക വൈദഗ്ദ്യം തന്നെ വേണം. നിരവധി ക്ഷേത്രങ്ങള്‍ക്ക് ഇതിനകം തന്നെ നന്ദികേശ ശില്പങ്ങള്‍ നല്‍കിയിട്ടുമുണ്ട്. ഇതിനൊപ്പം തന്നെ ശീവേലി വിഗ്രഹങ്ങളും നിര്‍മ്മിച്ച് നല്‍കുന്നുണ്ട്.

കൊല്ലം തൃക്കടവൂര്‍ കുരീപ്പുഴ ശ്രീപാര്‍ത്ഥസാരഥി ക്ഷേത്രത്തിലേക്ക് തടിയില്‍ കൊത്തിയെടുത്ത ഗരുഡനെ നല്‍കിയത് ഏറെ പ്രശംസ പിടിച്ചുപറ്റിയിരുന്നു. ആറന്മുള വസ്തുവിദ്യാകേന്ദ്രത്തില്‍ നിന്നും വാസ്തുവിദ്യയില്‍ പഠനം പൂര്‍ത്തിയാക്കി കെട്ടിടങ്ങളുടെ പ്ലാനും, വാസ്തുദോഷം തീര്‍ക്കലും, തടിപണിയുമൊക്കെയായി ഉപജീവന തിരക്കിലാണങ്കിലും ഇതിനായി പ്രത്യേകസമയം കണ്ടെത്തും.

പേരും പെരുമയും കൊതിക്കാതെ ഉപാസനാ മൂര്‍ത്തിയെ ധ്യാനിച്ച് അടുത്ത നന്ദികശേ വിഗ്രഹത്തിന്റെ പൂര്‍ത്തീകരണത്തിലാണ് ഈ യുവശില്‍പി.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

ഇന്ത്യയുടെ അഭിമാനമായി പ്രജ്ഞാനന്ദയുടെ സഹോദരി വൈശാലി; നാല് റൗണ്ട് ബാക്കിനില്‍ക്കെ കൂടുതല്‍ പോയിന്‍റോടെ മുന്നില്‍

കളക്ടര്‍ മാധവിക്കുട്ടി (വലത്ത്)
Kerala

പാലക്കാട് ശോഭാ സുരേന്ദ്രന്‍ തരംഗമോ? ആറ് ശതമാനം വോട്ട് വര്‍ധനയുടെ അര്‍ത്ഥമെന്താണ്?

Kerala

പയ്യന്നൂരില്‍ റീ പോളിംഗ് വേണമെന്ന ആവശ്യവുമായി യുഡിഎഫ്

Food

നല്ല കാമ്പും മധുരവുമുള്ള കരിക്ക് തിരിച്ചറിയാൻ എളുപ്പവഴിയുണ്ട്

ശ്രീനന്ദ
Kerala

മരണത്തില്‍ അസ്വാഭാവികതയില്ലെന്ന് ഇന്‍ക്വസ്റ്റ് റിപ്പോര്‍ട്ട്, പോസ്റ്റ്‌മോര്‍ട്ടം പൂര്‍ത്തിയായി, ശ്രീനന്ദയുടെ മൃതദേഹവുമായി ആംബുലന്‍സ് പുറപ്പെട്ടു

പുതിയ വാര്‍ത്തകള്‍

മോദിയുഗത്തിൽ കീഴിൽ ഇന്ത്യൻ സൈ നികനാകാൻ ഇനിയൊരു ജന്മം തരുമോ?- വൈറലായി ഒരു മലയാളി സൈനികന്റെ കുറിപ്പ്

ചില കാര്യങ്ങള്‍ വേണ്ടെന്ന് വെക്കാനൊരു വില്‍പവര്‍ വേണം ; എനിക്കിഷ്ടപ്പെട്ടതായിരുന്നു , പക്ഷെ ഞാൻ അത് തള്ളിക്കളഞ്ഞു

ലഫ്. കേണല്‍ ശ്രീകാന്ത് പ്രസാദ് പുരോഹിത് എന്ന കേണല്‍ പുരോഹിത് വെള്ളിയാഴ്ച ബ്രിഗേഡിയറായി ചുമതലയേല്‍ക്കുന്നു (വലത്ത്)

സോണിയാഗാന്ധിയുടെ കോണ്‍ഗ്രസ് ഹിന്ദു ഭീകരനാക്കി ജയിലിലടച്ച കേണൽ പുരോഹിത് ഇന്ന് മുതൽ ബ്രിഗേഡിയർ ശ്രീകാന്ത് പ്രസാദ് പുരോഹിത്

സഭയുടെ രാഷ്‌ട്രീയത്തെ മാനിക്കുന്നു, അതിനുള്ള സ്വാതന്ത്ര്യത്തെയും മാനിക്കുന്നു ; തിരിച്ച് ബിജെപി യുടെ രാഷ്‌ട്രീയത്തെ സഭയും മാനിക്കുക

പാര്‍ട്ടിയെ കടന്നാക്രമിച്ചാല്‍ ജി സുധാകരന്റെ വിവരങ്ങള്‍ പുറത്തുവിടുമെന്ന താക്കീതുമായി മന്ത്രി സജി ചെറിയാന്‍

സെക്രട്ടേറിയറ്റിലെ ഇ-ഓഫീസ് സംവിധാനത്തിന്റെ പ്രവര്‍ത്തനം നിര്‍ത്തിവയ്‌ക്കാനുള്ള തീരുമാനം ദുരൂഹം: വി ഡി സതീശന്‍

വൈ കോമ്പിനേറ്ററില്‍ സഹപ്രവര്‍ത്തകരുമായുള്ള ചര്‍ച്ചയില്‍ മുഴുകി ഹര്‍ഷിത അറോറ (വലത്ത്)

യോഗിയുടെ നാട്ടിലെ ഹര്‍ഷിത അറോറ; 15ാം വയസ്സില്‍ സ്കൂള്‍ പഠനം ഉപേക്ഷിച്ചു, 6515 കോടി രൂപയുടെ സ്റ്റാര്‍ട്ടപ് ഉണ്ടാക്കി, ഇന്ന് വൈ കോമ്പിനേറ്ററില്‍ പങ്കാളി

യുദ്ധ സാഹചര്യം: ഗള്‍ഫിലെ എസ്എസ്എല്‍സി, പ്ലസ് ടു പരീക്ഷകള്‍ റദ്ദാക്കി, ഫലം പ്രഖ്യാപിക്കുക ബോണസ് മാര്‍ക്ക് നല്‍കി

സ്ട്രോംഗ് റൂമുകളുടെ സുരക്ഷ നിരീക്ഷിക്കാന്‍ രാഷ്‌ട്രീയ പാര്‍ട്ടികള്‍ക്ക് തെരഞ്ഞെടുപ്പ് കമ്മീഷന്റെ അനുമതി

പശ്ചിമേഷ്യൻ യുദ്ധം ഉണ്ടായിരുന്നിട്ടും 2027 സാമ്പത്തിക വർഷത്തിൽ ഏറ്റവും വേഗത്തിൽ വളരുന്ന സമ്പദ്‌വ്യവസ്ഥയായി ഇന്ത്യ തുടരും: ലോക ബാങ്ക്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.