Saturday, May 10, 2025
Janmabhumi~
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • Samskriti
  • Varadyam
  • Business
  • Technology
  • ‌
    • Special Article
    • Defence
    • Local News
      • Thiruvananthapuram
      • Kollam
      • Pathanamthitta
      • Alappuzha
      • Kottayam
      • Idukki
      • Ernakulam
      • Thrissur
      • Palakkad
      • Malappuram
      • Kozhikode
      • Wayanad
      • Kannur
      • Kasargod
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
Janmabhumi~
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle

ആറുമാസത്തിനിടെ മൂന്ന് തീപിടിത്തം; ദുരൂഹത വര്‍ധിക്കുന്നു

Janmabhumi Online by Janmabhumi Online
Feb 26, 2017, 11:12 pm IST
in Thiruvananthapuram
FacebookTwitterWhatsAppTelegramLinkedinEmail

തിരുവനന്തപുരം: ശ്രീപദ്മനാഭസ്വാമി ക്ഷേത്രത്തിന് സമീപം ആറുമാസത്തിനിടെ മൂന്നുതവണ തീപിടിത്തമുണ്ടായത് ദുരൂഹത വര്‍ധിപ്പിക്കുന്നു. ഇവയെല്ലാം അതീവ സുരക്ഷാമേഖലയിലെന്നതാണ് സംഭവത്തിന്റെ ഗൗരവം വര്‍ദ്ധിപ്പിക്കുന്നത്.

2016 ജൂണില്‍ കുതിരമാളികയ്‌ക്ക് എതിര്‍വശമുള്ള ക്ഷേത്രത്തിന്റെ തെക്കേ നടയിലെ ഒരു കടയിലും ആഗസ്റ്റ് 28ന് കിഴക്കേ നടയില്‍ രാജധാനി ബില്‍ഡിംഗിനടുത്തുള്ള പ്രമുഖ വസ്ത്രാലയത്തിന്റെ ഗോഡൗണിലും തീ പിടിത്തമുണ്ടായി. ഇതില്‍ വസ്ത്രശാലയിലുണ്ടായ തീ പിടിത്തം ക്ഷേത്രത്തിന്റെ സുരക്ഷയ്‌ക്കുപോലും ഭീഷണി ഉയര്‍ത്തിയിരുന്നു. മുന്‍ തീപിടിത്തങ്ങളുടെ കാരണം ഷോട്ട് സര്‍ക്യൂട്ടാണെങ്കില്‍ ഇത്തവണ ചവര്‍കൂനയില്‍ നിന്ന് തീ പടര്‍ന്നതായി സംശയിക്കുന്നു. തുടര്‍ച്ചയായുണ്ടാകുന്ന അപകടങ്ങളില്‍ ഭക്തജനങ്ങള്‍ പരിഭ്രാന്തരാണ്. വസ്ത്രശാലയുടെ ഗോഡൗണില്‍ ഉണ്ടായ തീ പിടിത്തത്തിന് ശേഷം ക്ഷേത്രത്തിന് സമീപം സുരക്ഷ വര്‍ദ്ധിപ്പിക്കുന്നതിനെ സംബന്ധിച്ച് സര്‍ക്കാര്‍ ആലോചിക്കുകയും മന്ത്രിസഭയില്‍ ചര്‍ച്ച നടത്തുകയും ചെയ്തു. എന്നാല്‍ തുടര്‍ നടപടികളുണ്ടായില്ല.

അതീവ സുരക്ഷാമേഖലയായ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്‍‌സ്റ്റേഷന്‍ യൂണിറ്റ് സ്ഥാപിക്കണമെന്ന ആവശ്യത്തിന് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഒട്ടേറെ അനാവശ്യമായ സങ്കേതങ്ങളും ഗോഡൗണുകളും ക്ഷേത്രപരിസരത്ത് പ്രവര്‍ത്തിക്കുന്നുണ്ട്. പുരാവസ്തു പ്രധാനമായ നിരവധി സംരക്ഷിത സ്മാരകങ്ങള്‍ നിറഞ്ഞ ഇവിടെ ഏതുസമയവും തീ പടരാവുന്ന സാഹചര്യമാണ് നിലനില്‍ക്കുന്നത്. വളരെ പഴക്കം ചെന്ന കെട്ടിടങ്ങളില്‍ മിക്കവയും തടി ഉപയോഗിച്ച് നിര്‍മിച്ചവയാണ്. അതുകൊണ്ടുതന്നെ ഏതെങ്കിലും സാഹചര്യത്തില്‍ തീ പടര്‍ന്നാല്‍ നിയന്ത്രണ വിധേയമാക്കുക ബുദ്ധിമുട്ടാകും.

പൊതുവെ പദ്മനാഭസ്വാമി ക്ഷേത്രം സ്ഥിതിചെയ്യുന്നത് ഗതാഗതയോഗ്യമായ സ്ഥലത്താണെങ്കിലും സമീപത്തെ മിക്ക കെട്ടിടങ്ങളും ഇടുങ്ങിയ പാതകളിലാണ്. അതുകൊണ്ടു തന്നെ അപകടമുണ്ടായാല്‍ ഫയര്‍ യൂണിറ്റുകള്‍ക്ക് എത്തിച്ചേരാന്‍ തടസമുണ്ട്. ഇക്കാരണങ്ങളാല്‍ പദ്മനാഭസ്വാമി ക്ഷേത്ര പരിസരത്ത് ഫയര്‍‌സ്റ്റേഷന്‍ സ്ഥാപിക്കണമെന്ന ആവശ്യം വര്‍ഷങ്ങള്‍ക്ക് മുമ്പുതന്നെ ഉയര്‍ന്നത്. എന്നാല്‍ നിര്‍ദ്ദേശം ഇനിയും പാലിക്കപ്പെട്ടിട്ടില്ല. സ്ഥലം കിട്ടാത്തതാണ് വൈകാന്‍ കാരണമെന്ന് ഫയര്‍ ആന്‍ഡ് റെസ്‌ക്യു വിഭാഗം അധികൃതര്‍ പറയുന്നു.

 

ShareTweetSendShareShareSend

പ്രതികരിക്കാൻ ഇവിടെ എഴുതുക:

ദയവായി മലയാളത്തിലോ ഹിന്ദിയിലോ ഇംഗ്ലീഷിലോ മാത്രം അഭിപ്രായം എഴുതുക. പ്രതികരണങ്ങളിൽ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീർത്തികരവും സ്പർദ്ധ വളർത്തുന്നതുമായ പരാമർശങ്ങൾ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങൾ പാടില്ല. വായനക്കാരുടെ അഭിപ്രായങ്ങൾ ജന്മഭൂമിയുടേതല്ല.

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

നിരത്തി കിടത്തി 22 മൃതദേഹങ്ങൾ ; കുടുംബാംഗങ്ങളുടെ മൃതദേഹത്തിനരികിൽ വിഷമത്തോടെ മൗലാന മസൂദ് അസ്ഹർ

World

അഫ്ഗാൻ അതിർത്തിയിലും പാകിസ്ഥാന് തിരിച്ചടി ; സൈനികരെ തിരഞ്ഞ് പിടിച്ച് വധിക്കുന്നു : കൊല്ലപ്പെട്ടത് ഒൻപത് സുരക്ഷാ ഉദ്യോഗസ്ഥർ : പകച്ച് പാക് സൈന്യം

India

ചിതറിത്തെറിച്ചത് 5 കൊടും ഭീകരർ : സൈന്യം കൊന്നൊടുക്കിയത് ഇന്ത്യയിൽ വിവിധ ആക്രമണങ്ങൾ നടത്തിയ ഉസ്താദ്ജി അടക്കമുള്ളവരെ

India

പാകിസ്താനില്‍ ഭൂചലനം; റിക്ടര്‍ സ്‌കെയിലില്‍ 4.0 തീവ്രത

India

അറപ്പുളവാക്കുന്ന രാഷ്‌ട്രം , പാകിസ്ഥാനെ ലോകഭൂപടത്തിൽ നിന്ന് തുടച്ചു നീക്കണമെന്ന് കങ്കണ റണാവത്ത്

പുതിയ വാര്‍ത്തകള്‍

ഇന്ത്യ ഈ സമയത്ത് നിർത്തിയാൽ, ഞങ്ങൾ സമാധാനത്തെ കുറിച്ച് പരിഗണിക്കും ; പ്രതികാരം ചെയ്യുമെന്ന് ഒന്നും പേടിക്കേണ്ട ; പാകിസ്ഥാൻ ഉപപ്രധാനമന്ത്രി ഇഷാഖ് ദാർ

ഞാൻ ഇന്ത്യക്കാരിയാണ്, എന്റെ രാജ്യത്തെ പിന്തുണയ്‌ക്കുന്നു ; പാകിസ്ഥാനികൾക്ക് അൺഫോളോ ചെയ്യാം : വിമർശിച്ച പാക് ആരാധകരെ ശാസിച്ച് ഹിന ഖാൻ

ജീവനല്ല , ഞങ്ങളുടെ രാജ്യമാണ് വലുത് : ചണ്ഡീഗഡിൽ സിവിൽ ഡിഫൻസ് വളണ്ടിയർമാരാകാൻ എത്തിയത് ആയിരക്കണക്കിന് യുവാക്കൾ

രാജസ്ഥാനിലെ മൂന്ന് നഗരങ്ങളിൽ റെഡ് അലേർട്ട്; എത്രയും പെട്ടെന്ന് തന്നെ ജനങ്ങൾ വീടുകളിലേക്ക് മടങ്ങണം

ഇന്ത്യയെ സംരക്ഷിക്കാൻ എന്ത് ത്യാഗത്തിനും തയ്യാർ ; സൈനികർക്കൊപ്പം നിൽക്കും ; എന്ത് ബുദ്ധിമുട്ടുകൾ വന്നാലും സഹിക്കും ; മൗലാന മഹ്മൂദ് മദനി

എം.ഡി. രാമനാഥന്‍: അതിവിളംബത്തിന്റെ അധിപതി

കല്ലേക്കാട് വ്യാസവിദ്യാപീഠത്തില്‍ നടന്ന ക്ഷേത്രീയ കാര്യകര്‍ത്താവികാസ് വര്‍ഗ് സമാപന പൊതുപരിപാടിയില്‍ ആര്‍എസ്എസ് ക്ഷേത്രീയ കാര്യവാഹ് എം. രാധാകൃഷ്ണന്‍ മുഖ്യപ്രഭാഷണം നടത്തുന്നു. എയര്‍ കമ്മഡോര്‍ സതീഷ് മേനോന്‍, വര്‍ഗ് സര്‍വാധികാരിയും മധുര വിഭാഗ് സംഘചാലകുമായ ബി. ശിവലിംഗം സമീപം

ഭാരതത്തിന്റെ നേതൃത്വത്തില്‍ പുതിയ ലോകക്രമം ഉയരും: എം. രാധാകൃഷ്ണന്‍

കേരളത്തില്‍ മുസ്ലിം ജിഹാദ് പ്രവര്‍ത്തനങ്ങള്‍ ശക്തം: മിലിന്ദ് പരാണ്ഡേ

ഗോപികയ്‌ക്ക് 1.3 കോടിയുടെ മേരി ക്യൂറി ഫെലോഷിപ്പ്

തീവ്രവാദം കാന്‍സര്‍, ജീവനുള്ള തലവേദന: കെ.എന്‍. ആര്‍ നമ്പൂതിരി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies