Monday, July 6, 2026
ജന്മഭൂമി
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
ജന്മഭൂമി
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Thiruvananthapuram

കുരുക്കഴിയാതെ മലയിന്‍കീഴ്

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Feb 11, 2017, 10:00 pm IST
in Thiruvananthapuram

മലയിന്‍കീഴ്: നടപ്പാതകളില്‍ കയ്യേറ്റക്കാരുടെ ആധിപത്യം. കാല്‍നടക്കാരുടെ യാത്ര റോഡിനു നടുവിലൂടെ. ജനങ്ങളുടെ പരാതികള്‍ക്ക് മുന്നില്‍ മുഖം തിരിക്കുന്ന അധികൃതര്‍. ഇതാണ് മലയിന്‍കീഴ് പട്ടണം. നാലുറോഡുകള്‍ ഇഴചേര്‍ന്ന പട്ടണമദ്ധ്യം. രാവും പകലും കുരുക്കിലമര്‍ന്നിട്ടും കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി നടപ്പാതകള്‍ സ്വതന്ത്രമാക്കാന്‍ മടിക്കുകയാണ് അധികൃതര്‍.

കാലപ്പഴക്കത്തിന്റെ അടയാളങ്ങളായി റോഡിന് ഇരുവശത്തും തലയുയര്‍ത്തി നില്‍ക്കുന്ന കെട്ടിടങ്ങളും അവയില്‍ നിന്ന് അനധികൃതമായി സ്ഥാപിച്ചിട്ടുള്ള ഇറക്കുകളും റോഡിനെ കുപ്പിക്കഴുത്തുപോലാക്കി. കുണ്ടമണ്‍കടവ്-കാട്ടാക്കട റോഡില്‍ അപകടങ്ങളുടെ വേലിയേറ്റം നടന്ന പട്ടണമായിരുന്നു പേയാട്. ഒരാഴ്ച മുമ്പ് വിളപ്പില്‍, വിളവൂര്‍ക്കല്‍ പഞ്ചായത്തുകള്‍ സംയുക്തമായി കയ്യേറ്റങ്ങള്‍ പൊളിച്ചുനീക്കി. രാഷ്‌ട്രീയഭേദമില്ലാതെ ജനപ്രതിനിധികള്‍ ഏക മനസോടെ ഒന്നിച്ചപ്പോള്‍ പേയാടിനെ കയ്യേറ്റക്കാരില്‍ നിന്ന് മോചിപ്പിക്കാനായി. നാട്ടുകാര്‍ കാലങ്ങളായി ആഗ്രഹിച്ചത് ഒറ്റ രാത്രികൊണ്ട് പ്രാവര്‍ത്തികമാക്കി ഇരുപഞ്ചായത്തുകളും മാതൃകയായി. വിളപ്പിലും വിളവൂര്‍ക്കലും പൊതുസമൂഹത്തിന് കാണിച്ചുകൊടുത്ത മാതൃക മലയിന്‍കീഴ് പഞ്ചായത്തിന്റെ കണ്ണുതുറപ്പിക്കണമെന്നതാണ് ഇവിടത്തുകാരുടെ ആവശ്യം.

കാട്ടാക്കട, ഊരുട്ടമ്പലം, ബ്ലോക്ക് നട, പേയാട് എന്നിങ്ങനെ നാലുറോഡുകള്‍ സംഗമിക്കുന്ന ചെറുപട്ടണമാണ് മലയിന്‍കീഴ്. ഒരേ സമയം നാലുറോഡുകളില്‍ നിന്ന് നൂറുകണക്കിന് വാഹനങ്ങള്‍ പട്ടണഹൃദയത്തിലേക്ക് പ്രവേശിക്കുന്നതോടെ ജംഗ്ഷന്‍ കുരുക്കിലമരും. അനധികൃത വാഹന പാര്‍ക്കിംഗ്, വഴിവാണിഭം, വിലക്കുകള്‍ ലംഘിച്ച് നിരത്തുകളില്‍ സ്ഥാപിച്ചിരിക്കുന്ന ബോര്‍ഡുകളും കമാനങ്ങളും എല്ലാം കൂടി ചേരുമ്പോള്‍ വലയുന്നത് കാല്‍നടക്കാര്‍. രാവിലെയും വൈകിട്ടും സ്‌കൂള്‍, കോളേജ് വിദ്യാര്‍ഥികളും ജോലിക്കാരും മലയിന്‍കീഴ് ജംഗ്ഷന്‍ താണ്ടാന്‍ അഴിയാകുരുക്കില്‍ കാത്തുകിടക്കുന്നത് മണിക്കൂറുകളാണ്.

പാലോട്ടുവിള മുതല്‍ മലയിന്‍കീഴ് പോലീസ്‌സ്റ്റേഷന്‍ വരെയുള്ള ഭാഗത്താണ് ഏറ്റവുമധികം കയ്യേറ്റങ്ങള്‍. വ്യാപാരികള്‍, ജനപ്രതിനിധികള്‍, പോലീസ്, വിവിധ വകുപ്പുകളുടെ പ്രതിനിധികള്‍ എന്നിവര്‍ ഒരു മേശയ്‌ക്ക് ചുറ്റുമിരുന്ന് ചര്‍ച്ച ചെയ്താല്‍ പരിഹരിക്കാവുന്നതാണ് മലയിന്‍കീഴിലുള്ളത്. ഇച്ഛാശക്തിയുള്ള ഭരണാധികാരികള്‍ക്ക് വളരെ പെട്ടെന്ന് സാധിക്കുന്ന പേയാട് മോഡല്‍.

 

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

India

എന്തൊരു വിചിത്രമായ ആചാരം….മൂന്നാം ഭാര്യയെ വിവാഹം കഴിക്കുന്നത് ആഘോഷമാക്കി അമിര്‍ഖാന്‍, ഒന്നും രണ്ടും ഭാര്യമാരെയും കുട്ടികളെയും വരുത്തി

Health

മൂത്രത്തില്‍ പത കാണുന്നുണ്ടോ? ഇത് കിഡ് നി രോഗത്തിന്റെ ലക്ഷ്ണമാണോ?

India

30 ദിവസം ജയിലില്‍ കഴിഞ്ഞാല്‍ ആ മന്ത്രിയെ പുറത്താക്കുമെന്ന ബില്‍ പാസാക്കാന്‍ ബിജെപിയെ അനുവദിക്കില്ലെന്ന് രാഹുല്‍ ഗാന്ധി

India

ഭീകരന്‍ സൈനികനായി മാറി, അവസാനം ഇന്ത്യയ്‌ക്കായി വീരമൃത്യു , ഇതാണ് ലാന്‍സ് നായിക് നാസിര്‍ അഹമ്മദ് വാനി

Kerala

ശ്വേതാമേനോനെതിരെ ജിഹാദി, അദാനി, സംഘപരിവാര്‍ ആരോപണങ്ങള്‍ ചാര്‍ത്തിയ മാലാ പാര്‍വ്വതിയുടെ ഇടത് രാഷ്‌ട്രീയപാശ്ചത്തലം ചര്‍ച്ചയാകുന്നു

പുതിയ വാര്‍ത്തകള്‍

രാജ്യത്ത് ആദ്യമായി വഖഫ് ബോർഡിൽ ഹിന്ദുക്കളെ നിയമിച്ച് മധ്യപ്രദേശ് ; മനോജ് മൽപാനിയും , അനിമേഷ് ഭാർഗവയും വഖഫ് ബോർഡിൽ

മഞ്ചേരിയില്‍ കാല്‍വെട്ട് ഭീഷണി, കോഴിക്കോട് പരിപാടി നടത്താമെന്നേറ്റ് നൂര്‍ അബ്ദുള്‍ പിന്‍മാറി, ആരിഫ് ഹുസൈന്റെ കോയ കോളിങിനെതിരെ ജിഹാദികള്‍

മുഖ്യമന്ത്രിയായി തെരഞ്ഞെടുക്കപ്പെട്ട ശേഷം തന്‍റെ രാഷ്ട്രീയ ഗുരുവായിരുന്ന അന്തരിച്ച കോണ്‍ഗ്രസ് നേതാവ് ജി. കാര്‍ത്തികേയന്‍റെ ഭാര്യ സുരേഖയ്ക്ക് മുന്നില്‍ കണ്ണീര്‍ പൊഴിയ്ക്കുന്ന വി.ഡി. സതീശന്‍ (ഇടത്ത്)

സതീശന്‍ തന്റെ ഗുരു ജി. കാര്‍ത്തികേയന്റെ ഭാര്യ സുരേഖയ്‌ക്ക് മുന്നില്‍ നടത്തിയത് കള്ളക്കണ്ണീരോ? എങ്കില്‍ എന്തുകൊണ്ട് മരുമകള്‍ ദിവ്യ എസ് അയ്യരെ മാറ്റി?

മതത്തെ അടിസ്ഥാനമാക്കിയുള്ള സാമ്പത്തിക സഹായങ്ങൾ ഇനിയില്ല ; മൂന്ന് വിവാഹം കഴിച്ചവർക്കും, കുട്ടികൾക്ക് വാക്സിനേഷൻ നൽകാത്തവർക്കും ആനുകൂല്യങ്ങളില്ല

രാമക്ഷേത്ര സംഭാവന തട്ടിപ്പിൽ എസ് പിയ്‌ക്ക് പങ്ക് ?  ടിനു യാദവ് അഖിലേഷുമായി സംസാരിച്ചത് 900 തവണ : മോഷണം പുറത്ത വന്ന ദിവസവും വിളിച്ചത് അഖിലേഷിനെ

പി‌ഒ‌കെയിൽ സംഘർഷം രൂക്ഷം : പ്രതിഷേധക്കാർക്ക് നേരെ പാക് റേഞ്ചേഴ്‌സ് വെടിയുതിർത്തു , ഒരാൾ മരിച്ചു, നിരവധി പേർക്ക് പരിക്ക്

ടിവികെ മന്ത്രി മകള്‍ക്ക് മയക്കമരുന്ന് നല്‍കിയോ? മന്ത്രി ശരതിനെ മാറ്റാന്‍ മുഖ്യമന്ത്രി വിജയിന് മേല്‍ സമ്മര്‍ദ്ദം ചെലുത്തി ഡിഎംകെ

പ്രാണപ്രതിഷ്ഠ ബഹിഷ്ക്കരിച്ചവർ ഇന്ന് രാമന് വേണ്ടി കരയുന്നു ; ബാബറി മസ്ജിദ് ഉയരണമെന്ന് വാദിച്ച നെഹ്രുവിന്റെ പിന്മുറക്കാർ ഇന്ന് ‘ തികഞ്ഞ രാമഭക്തർ ‘

പാകിസ്ഥാനിൽ 72 പേരുടെ മരണത്തിന് ഉത്തരവാദി 11 വയസ്സുള്ള ആൺകുട്ടി : ഞെട്ടിക്കുന്ന സംഭവത്തിൽ വൻ ട്വിസ്റ്റ് ; കേസ് കോടതിയിൽ പരിഗണിക്കും

തീവ്രവാദത്തെ നെഞ്ചിലേറ്റിയ പാകിസ്ഥാൻ ഒരിക്കലും നേരെയാകില്ല , ഇപ്പോൾ കൂട്ടുപിടിച്ചത് ഐസിസിനെ : ലക്ഷ്യം ഇന്ത്യയും അഫ്ഗാനിസ്ഥാനുമെന്ന് റിപ്പോർട്ട്

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.