Monday, March 30, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Malappuram

വേനലെത്തും മുമ്പേ പുഴകള്‍ വറ്റിവരണ്ടു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 20, 2017, 12:20 pm IST
in Malappuram

സ്വന്തം ലേഖകന്‍

മലപ്പുറം: വേനലെത്തും മുമ്പേ തന്നെ ജില്ലയിലെ പ്രധാന പുഴകളെല്ലാം വറ്റിവരണ്ടു. ഇതോടെ കുടിവെള്ള പ്രശ്‌നം അതിരൂക്ഷമായിരിക്കുകയാണ്. ഭാരതപ്പുഴ, കടലുണ്ടിപ്പുഴ, ചാലിയാര്‍, തൂതപ്പുഴ എന്നിവിടങ്ങളില്‍ നീരൊഴുക്ക് കഴിഞ്ഞ വര്‍ഷത്തെ അപേക്ഷിച്ച് 30 ശതമാനമായി കുറഞ്ഞു. ഭാരതപ്പുഴയിലും കടലുണ്ടിപ്പുഴയിലും സ്ഥിതി ഏറെ ഗുരുതരമാണ്. കിണറുകളില്‍ ഒരുമീറ്ററോളവും ചിലയിടങ്ങളില്‍ കുഴല്‍ക്കിണറുകളില്‍ മൂന്നുമീറ്ററും വെള്ളം താഴ്ന്നതായി വാട്ടര്‍ അതോറിട്ടിയുടെയും ഭൂഗര്‍ഭജല വകുപ്പിന്റെയും കണക്കുകള്‍ ചൂണ്ടിക്കാട്ടുന്നു. നേരത്തെ തന്നെ തടയണകള്‍ നിര്‍മ്മിച്ചതാണ് പ്രതിസന്ധിയില്‍ അല്‍പ്പമെങ്കിലും ആശ്വാസമാവുന്നത്. തടയണകളുളള മേഖലകളില്‍ വരുന്ന രണ്ട് മാസത്തേക്ക് വലിയ പ്രശ്‌നങ്ങള്‍ ഉണ്ടാവില്ലെന്ന് ഭൂഗര്‍ഭജല വകുപ്പ് അധികൃതര്‍ പറയുന്നു. സാധാരണ ജനുവരിയിലാണ് തടയണകള്‍ നിര്‍മ്മിക്കാറെങ്കില്‍ വരള്‍ച്ച മുന്‍കൂട്ടിക്കണ്ട് ഇത്തവണ ഡിസംബറില്‍ തന്നെ നിര്‍മ്മിച്ചു. കൂടുതല്‍ തടയണകള്‍ നിര്‍മ്മിച്ച് വെളളം ശേഖരിക്കാനുളള ശ്രമത്തിലാണ് അധികൃതര്‍. പാണ്ടിക്കാട് ഒറവമ്പ്രത്തും ഒതുക്കുങ്ങല്‍ മാണക്കോത്ത് കടവിലും അടിയന്തരമായി തടയണകള്‍ കെട്ടണമെന്ന ആവശ്യം ശക്തമാണ്.

ജില്ലയില്‍ ഭൂഗര്‍ഭജല വകുപ്പിന്റെ നേതൃത്വത്തില്‍ ഓരോ മാസവും വിവിധ പ്രദേശങ്ങളിലുളള 28 കിണറുകളിലെയും 30 കുഴല്‍ക്കിണറുകളിലേയും ജലത്തിന്റെ അളവ് തിട്ടപ്പെടുത്തുന്നുണ്ട്. ഏഴ് ശതമാനം കുഴല്‍ക്കിണറുകളിലാണ് കഴിഞ്ഞ വര്‍ഷത്തേക്കാള്‍ മൂന്നുമീറ്റര്‍ വെള്ളം താഴ്ന്നതായി കണ്ടെത്തിയത്. പെരിന്തല്‍മണ്ണ, കാരക്കുന്ന്, നിലമ്പൂര്‍ മേഖലകളിലാണിവ.

വരള്‍ച്ചയെ ഫലപ്രദമായി പ്രതിരോധിക്കാനും ജലസ്രോതസുകള്‍ സംരക്ഷിക്കാനുമുളള പദ്ധതി തയ്യാറാക്കാന്‍ കഴിഞ്ഞ ഒക്ടോബറില്‍ ത്രിതല പഞ്ചായത്തുകളോട് ജില്ലാ കളക്ടര്‍ ആവശ്യപ്പെട്ടിരുന്നെങ്കിലും മിക്കവരും ഗൗരവത്തിലെടുത്തില്ല. ജില്ലയിലെ പ്രധാന നെല്ലറയായ നന്നമ്പ്ര മേഖലയിലെ വെഞ്ചാലിയിലെ ഏക്കര്‍കണക്കിന് വയലുകളാണ് മാസങ്ങള്‍ക്ക് മുമ്പേ തന്നെ കരിഞ്ഞുണങ്ങിയത്. നന്നമ്പ്ര പഞ്ചായത്തിന്റെയും പരപ്പനങ്ങാടി നഗരസഭയുടെയും പരിധിയില്‍പ്പെട്ട പാറയില്‍ പുഴക്കടവില്‍ താത്കാലിക തടയണ കെട്ടിയാല്‍ നെല്‍പാടങ്ങളിലേക്ക് കൂടുതല്‍ വെളളമെത്തിക്കാനാവും. വര്‍ഷങ്ങളായി കര്‍ഷകരും നാട്ടുകാരും ഈ ആവശ്യം ഉന്നയിക്കുമ്പോഴും അധികൃതര്‍ക്ക് കേട്ട ഭാവമില്ല.

ജൂണ്‍ മുതല്‍ സെപ്തംബര്‍ വരെ 32 ശതമാനം മഴകുറഞ്ഞു. ജില്ലയില്‍ കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ 600 മില്ലീ ലിറ്റര്‍ മഴയുടെ കുറവാണ് ഉണ്ടായിരിക്കുന്നത്. 2006ല്‍ 3,574 മില്ലിലിറ്റര്‍ മഴ ലഭിച്ച സ്ഥാനത്തിത് 2,978 ആയി കുറഞ്ഞു. 2009ല്‍ ലഭിച്ച 3,089 മില്ലീ ലിറ്റര്‍ മഴ മാത്രമാണ് ആശ്വാസമേകുന്നത്.

വ്യവസായ, വാണിജ്യ ആവശ്യങ്ങള്‍ക്ക് കിണറും കുഴല്‍ക്കിണറുകളും കുഴിക്കുമ്പോള്‍ പഞ്ചായത്തിന്റെയും ഭൂഗര്‍ഭജല വകുപ്പിന്റെയും അനുമതി വാങ്ങണമെന്നത് പാലിക്കപ്പെടുന്നില്ല, വരള്‍ച്ചാബാധിത പ്രദേശങ്ങളില്‍ പോലും കുഴല്‍ക്കിണറുകള്‍ വ്യാപകമായി കുഴിക്കുന്നു, പുഴകളില്‍ വേണ്ടത്ര തടയണകള്‍ നിര്‍മ്മിച്ചില്ല, തടയണകളില്‍ നിന്ന് അനധികൃതമായി വെളളം ഊറ്റുന്നു, വരള്‍ച്ച നേരിടാനുളള പദ്ധതികളില്‍ ത്രിതലപഞ്ചായത്തുകള്‍ വീഴ്ചകാട്ടി ഇതൊക്കെയാണ് വരള്‍ച്ച ഇത്രത്തോളം രൂക്ഷമാകാനുള്ള കാരണവും.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കുഴിമന്തി കഴിച്ച് നഴ്‌സ് മരിച്ച സംഭവത്തില്‍ ദുരൂഹത: ലവ് ജിഹാദെന്ന് ബന്ധുക്കള്‍

Kerala

പാണക്കാട് സാദിഖലി തങ്ങൾക്കെതിരെയുള്ള ലൈംഗികാരോപണം: മുഖ്യപ്രതി മുഹമ്മദ് റോഷന്‍ കോയമ്പത്തൂരില്‍ പിടിയില്‍

Kerala

പള്ളി സെമിത്തേരിയില്‍ റീല്‍സ് ചിത്രീകരണം; പ്രതികള്‍ അറസ്റ്റില്‍

Kerala

മലപ്പുറത്ത് പ്രചാരണത്തിനിടെ മുസ്ലീം ലീ​ഗ്-കോൺ​ഗ്രസ് പ്രവർത്തകരുടെ ഏറ്റുമുട്ടൽ

India

ദല്‍ഹിയി​ൽ വി​വി​ധ​യി​ട​ങ്ങ​ളി​ൽ വ്യാ​ജ ബോം​ബ് ഭീ​ഷ​ണി; മൈ​സൂ​രു സ്വദേശി പി​ടി​യി​ൽ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

‘അഴിമതി’ ചര്‍ച്ചയാകാതിരിക്കാന്‍ ഇടതും വലതും ഒത്തുകളിക്കുന്നു; എസ്ഡിപിഐയുമായി ഇരു മുന്നണികള്‍ക്കും ഡീല്‍

ആയുഷ്മാന്‍ വയോ വന്ദന പദ്ധതിയിലൂടെ വയോജനങ്ങളെ ചേര്‍ത്തുനിര്‍ത്തും: കുമ്മനം

അയുതചണ്ഡി മഹായാഗം ഏപ്രില്‍ അഞ്ച് മുതല്‍

ബിജെപിയുടെ ബിധാന്‍നഗര്‍ സ്ഥാനാര്‍ത്ഥി ശരദ്വത് മുഖോപാധ്യായ് സെന്‍ട്രല്‍ പാര്‍ക്കിലെ സാള്‍ട്ട് ലേക്കില്‍ പ്രഭാത സവാരി നടത്തുന്നു

പ്രഭാതസവാരിക്കൊപ്പം സൗഹൃദചര്‍ച്ച: പുതിയ പ്രചരണ തന്ത്രവുമായി ശരദ്വത് മുഖോപാധ്യായ

ശാസ്തമംഗലത്ത് മൂന്ന് നില വാണിജ്യ കെട്ടിടത്തിൽ തീപ്പിടുത്തം

കുവൈറ്റിൽ ഇറാന്റെ ആക്രമണത്തിൽ ഇന്ത്യക്കാരൻ കൊല്ലപ്പെട്ടു

വിവാഹിതരായവർ വിവാഹമോചനം നേടാതെ ‘ലിവ് ഇൻ റിലേഷൻഷിപ്പ്’ നടത്തുന്നത് നിയമപരമായി തെറ്റ് – ഹൈക്കോടതി

രാഹുല്‍ ഗാന്ധി എസ്ഐആറിനെ എതിര്‍ക്കുന്നത് നുഴഞ്ഞുകയറ്റക്കാരെ സംരക്ഷിക്കാന്‍: അമിത് ഷാ

കരയുദ്ധത്തിന് തയാറെടുത്ത് യുഎസ്; തിരിച്ചടിക്ക് പൂര്‍ണ സജ്ജമെന്ന് ഇറാന്‍

കൊല്ലത്ത് ഉത്സവത്തിന് ഡാൻസ് കളിക്കുന്നതിനിടെ കാലിൽ ചവിട്ടിയതിന് 19 കാരനെ കുത്തിക്കൊലപ്പെടുത്തി

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.