Sunday, March 29, 2026
Janmabhumi
ePaper
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
  •  
  • Latest News
    • Kerala
    • India
    • World
    • Marukara
  • Vicharam
    • Editorial
    • Main Article
    • Article
  • Sports
    • Cricket
    • Football
    • Hockey
    • Chess
    • Athletics
    • Badminton
  • Entertainment
    • Mollywood
    • Bollywood
    • Hollywood
    • New Release
    • Review
    • Interview
    • Music
    • Miniscreen
  • More
    • Varadyam
    • Technology
    • Special Article
    • Defence
    • Automobile
    • Parivar
    • Social Trend
    • Travel
    • Lifestyle
    • Health
    • Agriculture
    • Environment
    • Fact Check
    • Education
    • Career
    • Literature
    • Astrology
  • Local News
    • Thiruvananthapuram
    • Kollam
    • Pathanamthitta
    • Alappuzha
    • Kottayam
    • Idukki
    • Ernakulam
    • Thrissur
    • Palakkad
    • Malappuram
    • Kozhikode
    • Wayanad
    • Kannur
    • Kasargod
  • Samskriti
  • Business
Janmabhumi
  • Latest News
  • ePaper
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Sports
  • Technology
  • Entertainment
  • Samskriti
  • Varadyam
  • Business
  • Health
  • Lifestyle
Home Local News Kozhikode

ജയില്‍, മാനസികാരോഗ്യ-ത്വക്‌രോഗ ആശുപത്രികളില്‍ റേഷന്‍ വിതരണം നിലച്ചു

ജന്മഭൂമി ഓണ്‍ലൈന്‍ by ജന്മഭൂമി ഓണ്‍ലൈന്‍
Jan 12, 2017, 10:15 am IST
in Kozhikode

കോഴിക്കോട്: ജയില്‍, മാനസികാരോഗ്യ ആശുപത്രി, ചേവായൂര്‍ ത്വക് രോഗാശുപത്രി എന്നിവിടങ്ങളില്‍ അന്തേവാസികള്‍ക്കുള്ള റേഷന്‍ വിഹിതം നിലച്ചിട്ട് മൂന്നു മാസം കഴിയുന്നു.

ഭക്ഷ്യ ഭദ്രതാ നിയമത്തിലെ നിബന്ധനകള്‍ക്കനുസരിച്ചാണ് റേഷന്‍ വിതരണം മുടങ്ങിയത്. സംസ്ഥാന സാമൂഹിക നീതി വകുപ്പിന് കീഴിലെ അനാഥാലയങ്ങള്‍, ബാല-ബാലികാസദനങ്ങള്‍ എന്നിവിടങ്ങളില്‍ മാത്രമാണ് റേഷന്‍ വിതരണം തുടരുന്നത്. മറ്റു സ്ഥാപനങ്ങളില്‍ റേഷന്‍ വിതരണം ചെയ്യാന്‍ ഭക്ഷ്യഭദ്രതാ നിയമത്തില്‍ വ്യവസ്ഥകളില്ലെന്നാണ് സിവില്‍ സപ്ലൈസ് ഉദ്യോഗസ്ഥരുടെ നിലപാട്.

ചേവായൂര്‍ ത്വക് രോഗാശുപത്രിയില്‍ ശരാശരി 110 പേര്‍ക്കാണ് ഭക്ഷണം നല്‍കേണ്ടത്. എന്നാല്‍ അരി, ഗോതമ്പ്, റേഷന്‍ വിഹിതം ലഭിക്കാതായതോടെ ഭക്ഷണ വിതരണത്തിന് ഏറെ പ്രയാസപ്പെടുകയാണ് സ്ഥാപന മേധാവികള്‍. ദിനംപ്രതി 35 കിലോ അരി വീതമാണ് ഇവിടെ ലഭിച്ചിരുന്നത്. സപ്ലൈകോയില്‍ നിന്നും കടം വാങ്ങിയും ഉദാരമതികളുടെ സംഭാവനയുമുപയോഗിച്ചാണ് ഭക്ഷണാവശ്യങ്ങള്‍ക്കു ള്ള പണം ഇപ്പോള്‍ അധികൃതര്‍ സംഘടിപ്പിക്കുന്നത്. സ്ഥാപനം നേരിടുന്ന പ്രതിസന്ധി ജില്ലാ കലക്ടറേയും ജില്ലാ മെഡിക്കല്‍ ഓഫീസറെയും അറിയിച്ചിട്ടുണ്ടെന്നും പ്രശ്‌നം പരിഹരിക്കപ്പെടുമെന്നാണ് പ്രതീക്ഷിക്കുന്നതെന്നും ത്വക് രോഗാശുപത്രി സൂപ്രണ്ട് ഡോ. പ്രതിഭ പറഞ്ഞു.

മാനസികാരോഗ്യ ആശുപത്രിയിലും ഭക്ഷണ വിതരണം പ്രതിസന്ധിയിലാണ്. കിലോയ്‌ക്ക് 8.50 രൂപ നിരക്കില്‍ ഇവിടെ അരി ലഭിച്ചിരുന്നു. എന്നാല്‍ മൂന്നൂ മാസമായി ഇവിടെയും അരിവിതരണം മുടങ്ങിയിട്ട്. ഇതര സംസ്ഥാനക്കാരാണ് പകുതിയോളം അന്തേവാസികളും എന്നതിനാല്‍ ഗോതമ്പും ഇവിടെ ആവശ്യമുണ്ട്. എന്നാല്‍ ഗോതമ്പ് വിതരണവും നിലച്ചിരിക്കുകയാണ്. പൊതുമാര്‍ക്കറ്റിലെ വന്‍ വില നല്‍കി ഗോതമ്പ് വാങ്ങി ചപ്പാത്തി നല്‍കാന്‍ കഴിയാത്ത സാഹചര്യമാണിവിടെയുള്ളത്.

പ്രതിമാസം ഏതാണ്ട് 5300 കിലോ അരിയാണ് ഇവിടെ ആവശ്യമായി വരുന്നത്. റേഷനരി വിതരണ പ്രതിസന്ധി പരിഹരിക്കണമെന്നാവശ്യപ്പെട്ട് കലക്ടര്‍ക്കും വകുപ്പ് തലവന്‍മാര്‍ക്കും കത്തയച്ച് കാത്തിരിക്കുകയാണ് മാനസികാരോഗ്യ ആശുപത്രി അധികൃതര്‍. 474 പേരാണ് ഇവിടെയുള്ളത്. കേരളത്തിലെ എല്ലാ ജയിലുകളിലെയും റേഷന്‍ വിതരണം മുടങ്ങിയിരിക്കുകയാണ്. ഭക്ഷണ ഫണ്ടില്‍ നിന്നുള്ള തുക ഉപയോഗിച്ചാണ് ഇപ്പോള്‍ അരി വാങ്ങുന്നത്. എന്നാല്‍ പ്രശ്‌നം പരിഹരിക്കപ്പെട്ടിട്ടില്ലെങ്കില്‍ വരുംമാസങ്ങളില്‍ ഫണ്ട് കണ്ടെത്താന്‍ കഴിയാതെ കുഴയുമെണ് അധികൃതര്‍ വ്യക്തമാക്കി. ഇത്തരം സ്ഥാപനങ്ങള്‍ക്കനുവദിച്ച കാര്‍ഡില്‍ ഡിപ്പോകളില്‍ നിന്ന് നേരിട്ട് റേഷന്‍ വിതരണം ചെയ്യുകയാണ് പതിവ്. സാമൂഹ്യ നീതി വകുപ്പിന് കീഴിലെ സ്ഥാപനങ്ങള്‍ക്ക് മാത്രമാണ് റേഷന്‍ നല്‍കാന്‍ കഴിയൂ എന്നാണ് സിവില്‍ സപ്ലൈസ് വകുപ്പിന്റെ നിലപാട്. എന്നാല്‍ സംസ്ഥാന സര്‍ക്കാര്‍ ഫലപ്രദമായി ഇടപെട്ടില്ലെങ്കില്‍ ഇത്തരം സ്ഥാപനങ്ങള്‍ക്കുള്ള റേഷന്‍ വിതരണം പുനഃസ്ഥാപിക്കാനാവില്ല. എന്നാല്‍ മാസം മൂന്നു കഴി ഞ്ഞിട്ടും വകുപ്പ് അനങ്ങിത്തുടങ്ങിയിട്ടില്ല.

ShareTweetSendShareShareSend

ബന്ധപ്പെട്ട വാര്‍ത്തകള്‍

Kerala

കേരളത്തിന്റെ മനസ്സാക്ഷിയെ ഉണര്‍ത്തി മാണിക് സാഹ..”നിരീശ്വരവാദികള്‍ കേരളം ഭരിച്ചതാണ് ക്ഷേത്രസ്വത്തുക്കള്‍ കൊള്ളയടിക്കാന്‍ കാരണമായത്

Kerala

നേമത്ത് എസ്ഡിപിഐ പിന്തുണ എല്‍ ഡി എഫ് സ്ഥാനാര്‍ത്ഥി വി ശിവന്‍കുട്ടിക്ക്, ബി ജെ പിയെ പരാജയപ്പെടുത്തുക ലക്ഷ്യം

Kerala

കോണ്‍ഗ്രസിന്റെ ആഗ്രഹം ഭാരതീയര്‍ അപകടത്തിലാകണമെന്ന്, അങ്ങനെ കേന്ദ്ര സര്‍ക്കാരിനെ കുറ്റപ്പെടുത്തി നേട്ടം കൊയ്യാമെന്ന് -മോദി

Kerala

സ്ത്രീ ശാക്തീകരണത്തിന് ബിജെപി മാത്രം;കേരളത്തിലെ സ്ത്രീകള്‍ കരുതിയിരിക്കുക: നരേന്ദ്രമോദി

Kerala

അത്ഭുതമായി, ആഹ്ലാദമായി, ആഘോഷമായി തൃശൂരിൽ മോദിയുടെ കൂറ്റൻ റോഡ് ഷോ

കോടതിപ്പരസ്യം

പുതിയ വാര്‍ത്തകള്‍

മഞ്ചേശ്വരത്ത് പത്രിക പിന്‍വലിച്ചത് മതസംഘടനകളെ കൊണ്ട് യു ഡി എഫ് സമ്മര്‍ദ്ദം ചെലുത്തിയതിനാല്‍: കെ എം അഷ്റഫ്

ബോളിവുഡ് സംവിധായകൻ രോഹിത് ഷെട്ടിയു​ടെ വീടിന് നേരെ വെടിവയ്‌പ്പ്; മുഖ്യപ്രതികളി​​ലൊരാൾ അറസ്റ്റിൽ

നവ്യ ഹരിദാസ് പ്രചാരണത്തിനിടെ

നഗരത്തിന്റെ മുഖച്ഛായ മാറ്റാന്‍ നവ്യ ഹരിദാസ്

മാപ്പ് എഴുതി നല്‍കി വീണ്ടും കോണ്‍ഗ്രസിലെത്തി ലാലി ജെയിംസ്

ബി. ഗോപാലകൃഷ്ണന്‍ പ്രചരണത്തിനിടെ

ഗുരുവായൂരില്‍ ഗോപാലകൃഷ്ണന്റെ പോരാട്ടം

എം.വി. ഗോപകുമാര്‍ ചെറിയനാട് പഞ്ചായത്തില്‍ പ്രചരണത്തില്‍

മഹാദേവന്റെ മണ്ണില്‍ താമര വിരിയും

വികസനത്തിന്റെ ഗ്യാരണ്ടി, എ ടീം ബിജെപി സഖ്യം, അഴിമതിക്കാരെ അകത്താക്കും,കർഷക കേരളത്തെ രക്ഷിക്കും; ഇത്തവണ കേരള മനസ്സ് മാറി: നരേന്ദ്ര മോദി

മുണ്ടക്കൈ-ചൂരല്‍മല പുനരധിവാസം: കോണ്‍ഗ്രസ് വാങ്ങിയ കുന്നംപറ്റയിലെ ഭൂമിയില്‍ കുടില്‍കെട്ടി ഡിവൈഎഫ്ഐ

വാരഫലം: 2026 മാര്‍ച്ച് 30 മുതല്‍ ഏപ്രില്‍ 5 വരെ, ഈ നാളുകാര്‍ക്ക്‌ വിവാഹകാര്യങ്ങള്‍ തീരുമാനമാകും,ഉദ്യോഗക്കയറ്റവും ശമ്പളവര്‍ധനയും ഉണ്ടാകും

 കേരളം 2 രാഷ്‌ട്രീയകക്ഷികളുടെ വഞ്ചനയില്‍പെട്ട് കിടക്കുന്നു, വികസിത കേരളം മോദിയുടെ ഗ്യാരന്റി ഇടതുവലതു മുന്നണികളുടെ അഴിമതി പുറത്തു കൊണ്ടു വരും

  • About Us
  • Contact Us
  • Terms of Use
  • Privacy Policy
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.

ജന്മഭൂമി ഓണ്‍ലൈന്‍
ePaper
  • Home
  • Search Janmabhumi
  • Latest News
  • Kerala
  • India
  • World
  • Marukara
  • Vicharam
  • Samskriti
  • Varadyam
  • Sports
  • Entertainment
  • Health
  • Parivar
  • Technology
  • More …
    • Business
    • Special Article
    • Local News
    • Astrology
    • Defence
    • Automobile
    • Education
    • Career
    • Literature
    • Travel
    • Agriculture
    • Environment
    • Fact Check
  • About Us
  • Contact Us
  • Privacy Policy
  • Terms and Conditions
  • AGM Announcements

© Mathruka Pracharanalayam Limited.
Tech-enabled by Ananthapuri Technologies.